Mittwoch, 13. September 2023

News Page

 

*പെരുന്നയില്‍ 15 ലക്ഷം ലിറ്റര്‍ ഓവര്‍ഹെഡ് ടാങ്കും ഓഫീസ് സമുച്ചയവും; ശിലാസ്ഥാപനം 15ന്

* പഠിപ്പിച്ച് വക്കീലായി ; ഡെയ്‌സമ്മ ടീച്ചർക്ക് ഇനി പുതിയ നിയോഗം

 *ആയുര്‍വേദ ആശുപത്രിക്ക് നഗരസഭ മാര്‍ക്കറ്റിൽ സ്ഥലം നല്‍കും


* ഓണക്കാലത്ത്‌ പോലീസ്‌ സുരക്ഷാ നടപടികള്‍ ശക്തമാക്കി

 * ചങ്ങനാശേരിയുടെ പ്രൗഢി ഉയര്‍ത്തി അഞ്ചുവിളക്ക്‌ നാടിന്‌ പുനര്‍സമര്‍പ്പിച്ചു
  
* നഗരസഭയില്‍ ജനന മരണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പദ്ധതി


* സത്യസന്ധമായ പൊതുപ്രവര്‍ത്തനംഅനിവാര്യം: മാര്‍ പവ്വത്തില്‍

*പായിപ്പാട്‌ പഞ്ചായത്തില്‍ പ്ലാസ്റ്റിക്‌ ബാഗിന്‌ നിരോധനം; ഇനി തുണിസഞ്ചി പരീക്ഷണം
* വികസന പദ്ധതികള്‍ നടപ്പാക്കി ഫ്രണ്‌ട്‌സ്‌ ഓഫ്‌ ചങ്ങനാശേരിയുടെ ദശാബ്ദി ആഘോഷം

* ചങ്ങനാശേരി പോലീസ്‌ സ്റ്റേഷന്‍കാമറ കണ്ണുകളുടെ നിരീക്ഷണത്തില്‍


*ഡെബിറ്റ്‌ കാര്‍ഡുകളുടെ വര്‍ധനയ്‌ക്കനുസരിച്ച്‌ ബാങ്കുകള്‍ എടിഎം സ്ഥാപിക്കണം

* സംസ്‌കാരങ്ങളുടെ സമന്വയം ഭാരതത്തിന്റെ അടിത്തറ: മാര്‍ പവ്വത്തില്‍
 

*എസ്‌ബിയില്‍ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌
 
*ചങ്ങനാശേരി നഗരസഭ പദ്ധതികള്‍ക്ക്‌ ഡിപിസി അംഗീകാരം
 *അമൃത്‌ പദ്ധതി: ചങ്ങനാശേരിവികസന പ്രതീക്ഷയില്‍
*നഗരത്തിലും അഞ്ചു പഞ്ചായത്തുകളിലും പ്ലാസ്റ്റിക്‌ സംഭരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനം
*വെള്ളക്കരമടയ്‌ക്കാന്‍ ഇ അബാക്കസ്‌ സംവിധാനം


*ചങ്ങനാശേരി പച്ച പുതയ്‌ക്കുന്നു

* ചങ്ങനാശേരിയെ ഭക്ഷ്യസുരക്ഷാ മേഖലയാക്കാന്‍ ഹോട്ടലുടമകള്‍ 


*ഹിദായത്തുനഗര്‍ -വട്ടപ്പള്ളി -മതുമൂലറോഡ്‌ നിര്‍മാണത്തിന്‌ ഭരണാനുമതി 


*'എന്റെ നഗരംസുന്ദരനഗരം` പദ്ധതിക്കു തുടക്കം
 
*ചങ്ങനാശേരിയില്‍ രാത്രിയാത്ര അതീവ ദുര്‍ഘടം  

*നഗരത്തിലെ ഓട്ടോകള്‍ക്കു മുനിസിപ്പല്‍ നമ്പറും പ്രീ-പെയ്‌ഡ്‌ സംവിധാനവും ഏര്‍പ്പെടുത്തണം
 
*കറ്റോട്‌ ശുദ്ധജല പദ്ധതിയുടെ പുതിയപൈപ്പ്‌ ലൈന്‍ ഉദ്‌ഘാടനം ഇന്ന്‌
*നഗരത്തിലെ വീടുകളില്‍ അടുക്കളത്തോട്ടം പദ്ധതി
*മലയാളികള്‍ അടുക്കളത്തോട്ടത്തിലേക്ക്‌ ഇറങ്ങി; അന്യസംസ്ഥാന പച്ചക്കറി വില്‍പ്പനയില്‍ വന്‍ ഇടിവ്‌ 
*വാഴപ്പള്ളിയില്‍ വാട്ടര്‍ടാങ്ക്‌ പദ്ധതി: 418 കുടുബങ്ങള്‍ക്കു കുടിവെള്ളം
* പ്രീപെയ്‌ഡ്‌ ഓട്ടോ സ്റ്റാന്‍ഡുകള്‍ വേണമെന്ന്‌
*നന്മയുടെ യാത്ര 
* തൃക്കൊടിത്താനം സ്റ്റേഷനില്‍ ഫ്‌ളയിംഗ്‌ സ്‌ക്വാഡ്‌ ഇല്ല
* ഫേസ്‌ബുക്കില്‍ ഇനി മുതല്‍ ഫ്രീ വീഡിയോ കോള്‍ സൗകര്യം

* ജനറല്‍ ആശുപത്രി വികസനം ; മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി തീരുമാനം 


 * വാട്ട്‌സ്‌ആപ്പ്‌ ഫ്രീ കോള്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭിക്കും
 *മൂന്നുപേര്‍ ബൈക്കില്‍ സഞ്ചരിച്ചാല്‍ നടപടി: ജനമൈത്രി പോലീസ്‌ സുരക്ഷാ സമിതി


*ചായയ്‌ക്കും പലഹാരത്തിനും അഞ്ചുരൂപ! അഷറഫിന്റെ ഹോട്ടലില്‍ ജനത്തിരക്ക്‌  
 *ചങ്ങനാശേരിയെ മാലിന്യവിമുക്‌തമാക്കാന്‍ ഫ്രണ്ട്‌സ്‌ ഓഫ്‌ ചങ്ങനാശേരി ദുബായ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന എയറോബിക്‌ ബിന്നുകള്‍
*ജര്‍മന്‍ വീസകള്‍ കേരളത്തിലെ ഫസിലിറ്റേഷന്‍ ഓഫീസുകള്‍ വഴി

വീടുപൂട്ടി പുറത്തുപോകുന്നവര്‍ ജാഗ്രതപുലര്‍ത്തണമെന്നു പോലീസിന്റെ മുന്നറിയിപ്പ്‌


*ചങ്ങനാശേരി ജുഡീഷ്യല്‍ കോംപ്ലക്‌സ്‌ നിര്‍മാണത്തിനു 6.72 കോടിയുടെ ഭരണാനുമതി

 * വെരൂര്‍-ചീരഞ്ചിറ മോഡല്‍ ജൈവകൃഷി ചങ്ങനാശേരിയില്‍ വ്യാപകമാക്കുന്നു

* ജര്‍മന്‍ നിവിയ ഉത്‌പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കുന്നു
*മത്സ്യമാര്‍ക്കറ്റി ന്‌ പുതിയ മുഖം; കെട്ടിട നിര്‍മാണം പൂര്‍ത്തിയായി




 

Sonntag, 19. März 2023

മാർ ജോസഫ് പവ്വത്തിൽ

 


 

🙏🙏🙏🌹🌹🌹🙏

മാർ ജോസഫ് പവ്വത്തിൽ ജീവിതരേഖ

 * ജനനം 1930 ഓഗസ്റ്റ് 14, കുറുന്പനാടം പവ്വത്തിൽ കുടുംബം
*
വിദ്യാഭ്യാസം എസ്ബി കോളജ് ചങ്ങനാശേരി, ലയോള
കോളജ് മദ്രാസ്
*
പൗരോഹിത്യം 1962 ഒക്ടോബർ മൂന്ന് പൂനെ
*
അധ്യാപകൻ എസ്ബി കോളജ് ചങ്ങനാശേരി (1963 - 1972)
*
ഉന്നതവിദ്യാഭ്യാസം ഓക്സ്ഫോർഡ് യൂണിവേ
ഴ്സിറ്റി, ഇംഗ്ലണ്ട് (1969 - 1970)
*
മെത്രാഭിഷേകം 1972 ഫെബ്രുവരി 13
*
ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ (1972 -
1977)
*
കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ (1977 - 1985)
*
ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (1985 -
2007)
*
ചെയർമാൻ, ഇന്‍റർചർച്ച് കൗണ്‍സിൽ (1990 - 2013)
*
ഓർത്തഡോക്സ് സഭയുമായുള്ള സഭൈക്യ ചർച്ചുകളിലെ
പൊന്തിഫിക്കൽ കമ്മീഷനംഗം (1993 - 2007)
*
സീറോ-മലബാർ സഭ പെർമനന്‍റ് സിനഡ് അംഗം (1993 -
2007)
*
ചെയർമാൻ, കെസിബിസി (1993 - 1996)
*
പ്രസിഡന്‍റ്, സിബിസിഐ(1994 -1998)
*
വിശ്രമജീവിതം ചങ്ങനാശേരി അരമന (2007 മുതൽ).

Samstag, 26. September 2020

ചങ്ങനാശേരിയുടെ നായകൻ- സി.എഫ്. തോമസ്





ചങ്ങനാശേരിയുടെ നായകൻ- സി.എഫ്. തോമസ്
ചങ്ങനാശേരി: 1980 ജനുവരി 21ന് നടന്ന തെരഞ്ഞെടുപ്പിലാണു ചങ്ങനാശേരി നിയമസഭാ മണ്ഡലത്തിൽ നിന്നു ചെന്നിക്കര ഫ്രാൻസിസ് തോമസ് എന്ന സി.എഫ്. തോമസ് കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയായി നിയമസഭയിലെത്തിയത്.
അന്നു തുടങ്ങിയ ജൈത്രയാത്ര ഒന്പതു തുടർവിജയങ്ങളിലൂടെ 40 വർഷം പൂർത്തിയാക്കുകയാണ്.

ചങ്ങനാശേരി എസ്ബി എച്ച്എസ്എസിലെ അധ്യാപകനായിരിക്കെ കോണ്‍ഗ്രസ് പ്രവർത്തകനായി കേരള കോണ്‍ഗ്രസിലെത്തിയ നാട്ടുകാരുടെ ബേബിച്ചൻ എക്കാലവും ജനകീയനായ നേതാവാണ്. പ്രായം 80 തികയുന്നു. കേരള കോണ്‍ഗ്രസ്-എം മുൻ
ചെയർമാനും മുൻ മന്ത്രിയുമായസിഎഫ് തോമസ് ദീപികയോട്: ആദ്യത്തെ
തെരഞ്ഞെടുപ്പ് അനുഭവം ചങ്ങനാശേരി എസ്ബി ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം, ഫിസിക്സ് അധ്യാപകനായിരുന്ന കാലം. 1980ൽ കേരള കോണ്‍ഗ്രസ്-എം
ടിക്കറ്റിൽ മുൻമന്ത്രി കെ.ജെ. ചാക്കോയ്ക്കെതിരേ ആദ്യവിജയം.82ൽ രണ്ടാമൂഴം പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം. പിന്നീട് ഏഴു മത്സരങ്ങളിലും വിജയം.

കെ.എം. മാണിയുമായുള്ള ബന്ധം
1957 മുതൽ കോണ്‍ഗ്രസിൽ സജീവമായിരുന്നു. അക്കാലത്ത് മാണിസാർ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി. ഞാൻ കോണ്‍ഗ്രസ് ചങ്ങനാശേരി ടൗണ്‍ വെസ്റ്റ് മണ്ഡലം വൈസ്പ്രസിഡന്‍റ്. 1960ൽ കെ.എം. മാണിയെ ചങ്ങനാശേരിയിൽ കോണ്‍ഗ്രസിന്‍റെ സ്റ്റഡി ക്ലാസിനു കൊണ്ടുവന്നു തുടങ്ങിയ അടുപ്പം ഉൗഷ്മളമായി വളർന്നു.

1964 ഒക്ടോബർ ഒന്പതിനു കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോണ്‍ഗ്രസ് പാർട്ടിക്ക് ഭാരതകേസരി മന്നത്തു പത്മനാഭൻ തിരി തെളിച്ചതിനു ഞാൻ സാക്ഷിയാണ്. പിൽക്കാലത്ത് എല്ലാ നീക്കങ്ങളിലും ഞാൻ കെ.എം. മാണിക്കൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസ് പലതവണ പിളർന്നെങ്കിലും കെ.എം. മാണിക്കുശേഷമുണ്ടായ ഭിന്നത ദൗർഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നു. കേരളകോണ്‍ഗ്രസുകൾ ഒന്നിച്ചു നിൽക്കുന്നതാണ് കേരളത്തിനു നല്ലത്. ശക്തമായ പ്രാദേശിക പാർട്ടിയായി നിലകൊള്ളേണ്ട പാർട്ടിയിലെ ഭിന്നത പാർട്ടിക്കും സംസ്ഥാനത്തിനും ഗുണകരമാകില്ല.


ചങ്ങനാശേരിയുടെ വികസനം
നിയോജകമണ്ഡലത്തിൽ അടിസ്ഥാന വികസനത്തിന് പ്രാമുഖ്യം നൽകി. വെള്ളവും വെളിച്ചവും റോഡും എത്തിച്ചു. ളായിക്കാട്-പാലാത്രച്ചിറ ബൈപാസും പെരുന്തുരുത്തി-തെങ്ങണ-മണർകാട് ബൈപാസും ഏറെ നേട്ടമായി. റോഡുകൾ നവീകരിച്ചു. കല്ലിശേരി ശുദ്ധജലപദ്ധതി ആരംഭിച്ചു. കറ്റോട് പദ്ധതിയുടെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. റവന്യു ടവറും താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തി നാലു കെട്ടിടങ്ങൾ നിർമിച്ചതും നേട്ടമായി. ഫയർസ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, കെഎസ്ആർടിസിക്ക് പുതിയ കെട്ടിടം, കോടതി സമുച്ചയം എന്നിവയുണ്ടായി. ഫ്ളൈ
ഓവറും ബോട്ടുജെട്ടി-മനക്കച്ചിറ ടൂറിസം ജലപാതയും വൈകാതെ നടപ്പാക്കും.

വീട്ടുവിശേഷം
ടി. ഫ്രാൻസിസ്-അന്നമ്മ ദന്പതികളുടെ മകനായി 1939 ജൂലൈ 30നു ജനനം. ഭാര്യ: മങ്കൊന്പ് പരുവപ്പറന്പിൽ കുഞ്ഞമ്മ. മക്കൾ: സൈജു, സിനി, അനു. മരുമക്കൾ: ലീന, ബോബി, മനു.

ബെന്നി ചിറയിൽ

13-01-2020