News

ttp://foc-international.blogspot.com/p/news.html
Changanacherry local news: indebted to Deepika.com & Manoramaonline.com        

പെരുന്നയില്‍ 15 ലക്ഷം ലിറ്റര്‍ ഓവര്‍ഹെഡ് ടാങ്കും ഓഫീസ് സമുച്ചയവും; ശിലാസ്ഥാപനം 15ന്

 


ചങ്ങനാശേരി: വാട്ടര്‍ അഥോറിറ്റി പെരുന്നയില്‍ നിര്‍മിക്കുന്ന 15ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്കിന്‍റെയും ഓഫീസ് സമുച്ചയത്തിന്‍റെയും ശിലാസ്ഥാപനം 15ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, വാട്ടര്‍ അഥോറിറ്റി ചെയര്‍മാന്‍ അശോക് കുമാര്‍ സിംഗ്, മാനേജിംഗ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ചങ്ങനാശേരി നിയോജകമണ്ഡലത്തില്‍പ്പെടുന്ന നഗരസഭയിലെയും വിവിധ പഞ്ചായത്തുകളിലെയും ശുദ്ധജല പ്രതിസന്ധി ജോബ് മൈക്കിള്‍ എംഎല്‍എ സര്‍ക്കാരിന്‍റെയും വകുപ്പുമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിക്ക് അനുമതി ലഭിച്ചത്.

ചെറുകരക്കുന്നിലെ ഓഫീസ് പെരുന്നയിലേക്ക് മാറ്റും

സംസ്ഥാന സര്‍ക്കാരില്‍നിന്നും അനുവദിച്ച പത്തുകോടി രൂപ വിനിയോഗിച്ചാണ് പെരുന്നയിലെ വാട്ടര്‍ അഥോറിറ്റി ഓഫീസിനോടു ചേര്‍ന്ന് ഓവര്‍ഹെഡ് ടാങ്കും ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഫീസ് സമുച്ചയവും നിര്‍മിക്കുന്നത്. താഴത്തെനിലയില്‍ ഓഫീസ് കാര്യാലയവും മുകളില്‍ ജലസംഭരണിയും നിര്‍മിക്കാനാണ് വാട്ടര്‍ അഥോറിറ്റിയുടെ പദ്ധതി.

പെരുന്നയില്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചെറുകരക്കുന്നില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അഥോറിറ്റി ഓഫീസ് സംവിധാനം മുഴുവന്‍ അങ്ങോട്ടേക്കു മാറ്റും. പൊതുജനങ്ങള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ചെറുകരക്കുന്നില്‍ എത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ഓഫീസ് പ്രവര്‍ത്തനം പെരുന്നയിലേക്കു മാറ്റുന്നത്.

കല്ലിശേരിയിലെ വെള്ളം പെരുന്നയിലെത്തിച്ചു വിതരണം

കല്ലിശേരിയില്‍നിന്നുള്ള വെള്ളം പെരുന്നയിലെ പുതിയ ജലസംഭരണയില്‍ എത്തിച്ചു വിതരണം നടത്തുന്നതിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. കല്ലിശേരിയില്‍നിന്നുള്ള വെള്ളം ഇപ്പോള്‍ ചെറുകരക്കുന്നിലെ ടാങ്കിലെത്തിച്ചാണ് വിതരണം ചെയ്തുവരുന്നത്. പെരുന്നയില്‍ ജലസംഭരണി പൂര്‍ത്തിയാകുന്നതോടെ കല്ലിശേരിയില്‍നിന്നുള്ള വെള്ളം ചെറുകരക്കുന്നിലെ ടാങ്കിലേക്ക് കടത്തിവിടാതെ പെരുന്നയിലെ സംഭരണയിലേക്ക് എത്തിച്ചു വിതരണം ചെയ്യും.

ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ലൈനിനടിയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് റെയില്‍വേയുടെ അനുമതി ലഭ്യമാകുന്നതിലുള്ള കാലതാമസവും തടസവും ജലവിതരണത്തിനു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാലാണ് കല്ലിശേരി പദ്ധതിയില്‍നിന്നുള്ള വെള്ളം ചെറുകരക്കുന്നിലെത്തിക്കാതെ പെരുന്നയില്‍ സംഭരണി നിര്‍മിച്ച് അവിടെനിന്നു വിതരണം ചെയ്യുന്നതിനുള്ള തീരുമാനത്തിലേക്ക് അധികൃതരെയെത്തിച്ചത്.

നഗരസഭാ പരിധിയിലെ 18 വാര്‍ഡുകള്‍, പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട്, എസി കോളനി, പൂവം പ്രദേശങ്ങള്‍, വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത് പ്രദേശങ്ങളിലെ ശുദ്ധജല പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടിയാണ് പെരുന്നയില്‍ പുതിയ ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കുന്നത്.

 പഠിപ്പിച്ചു പഠിപ്പിച്ച് വക്കീലായി ; ഡെയ്‌സമ്മ ടീച്ചർക്ക് ഇനി പുതിയ നിയോഗം

 


ചങ്ങനാശേരി: മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിനുശേഷം വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്നു വിരമിച്ച ഡെയ്‌സമ്മ ടീച്ചര്‍ ഇനി വക്കീല്‍ വേഷമിടും. വക്കീലാകണമെന്ന പഴയ മോഹത്തിന്‍റെ സാക്ഷാത്കാരമാണ് ടീച്ചര്‍ സഫലമാക്കിയത്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ഡെയ്‌സമ്മ ടീച്ചര്‍ എൻ‌റോള്‍ ചെയ്ത് അഡ്വ. ഡെയ്‌സമ്മ വര്‍ഗീസായി.

നെടുംകുന്നം സെന്‍റ് തെരേസാസ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ അവിടെ അരങ്ങേറിയ നാടകത്തില്‍ വക്കീല്‍ വേഷമണിഞ്ഞും ചങ്ങനാശേരി അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥിനിയായിരിക്കെ കേരള സര്‍വകലാശാലാ തലത്തില്‍ ഒന്നാംസ്ഥാനം നേടിയ നാടകത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറായും അഭിനയിച്ചു കൈയടി നേടിയതുമുതല്‍ അഭിഭാഷകയാകണമെന്ന മോഹം ഡെയ്‌സമ്മയുടെ മനസില്‍ മുളപൊട്ടി. നാടകത്തില്‍ അണിഞ്ഞ വളരെ പഴകിയ ഗൗണ്‍ തിരിച്ചുകൊടുക്കാന്‍ ചെന്നപ്പോള്‍ അത് സംഘടിപ്പിച്ചുകൊടുത്ത അധ്യാപിക സിസ്റ്റര്‍ റേച്ചല്‍ തമാശ രൂപേണ പറഞ്ഞു. അതിനി വേണ്ട വക്കീലേ... താനെടുത്തോ. അത്യാഹ്ലാദത്തില്‍ ആ ഗൗണുമായി ഹോസ്റ്റലിലേക്ക് തിരിച്ചുനടന്നപ്പോള്‍ വിദ്യാര്‍ഥിനിയായിരുന്ന ഡെയ്‌സമ്മയുടെ മനസില്‍ വക്കീലാകണമെന്ന മോഹം വര്‍ധിച്ചു.

എന്നാൽ അധ്യാപികയാകാനായിരുന്നു നിയോഗം. മൂന്നു പതിറ്റാണ്ടുകാലത്തെ സ്തുത്യർഹ സേവനത്തിനുശേഷം 2019ല്‍ വിരമിച്ച ഡെയ്‌സമ്മ ടീച്ചര്‍ റെഗുലര്‍ വിദ്യാര്‍ഥിനിയായി പഠിക്കണം എന്ന മോഹത്തോടെ കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ബാംഗ്‌ളൂര്‍ അല്‍ അമില്‍ ലോ കോളജില്‍ ചേര്‍ന്നു. പരിചയമില്ലാത്ത സെമസ്റ്റര്‍ പരീക്ഷകള്‍, കോടതി വിസിറ്റുകള്‍, മൂര്‍ട്ട് കോര്‍ട്ട്, ഇന്‍റേണ്‍ഷിപ്പ്, മക്കളുടെ പ്രായക്കാരായ അധ്യാപകര്‍, കൂടെ പഠിക്കുന്ന ന്യൂജനറേഷന്‍ വിദ്യാര്‍ഥികള്‍, അസൈന്‍മെന്‍റുകള്‍... അങ്ങനെ എല്ലാറ്റിനോടും ഇണങ്ങി മൂന്നു വര്‍ഷക്കാലം പഠിച്ചു. അങ്ങനെ കഴിഞ്ഞ ഞായറാഴ്ച വക്കീല്‍ വേഷമിടാനുള്ള ആഗ്രഹം പൂവണിഞ്ഞു. ഉടന്‍തന്നെ പ്രാക്ടീസ് ആരംഭിക്കുമെന്ന് അഡ്വ. ഡെയ്‌സമ്മ പറഞ്ഞു.

അധ്യാപന ജീവിതത്തിനിടെ ഡെയ്‌സമ്മ ടീച്ചര്‍ എന്‍സിസി ഓഫീസറായും പ്രവര്‍ത്തിച്ചു. 90.8 എഫ്എം റേഡിയോ പ്രഭാഷകയായിരുന്നു. മൊഴിമുത്തുകള്‍ (വീഡിയോ പ്രോഗ്രാം) അവതരിപ്പിച്ചിട്ടുണ്ട്. കാത്തിരിപ്പ് എന്ന പേരില്‍ റേഡിയോ പ്രഭാഷണ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. പേരന്‍റിംഗ്, സ്ത്രീ ശക്തീകരണം എന്നീ രംഗങ്ങളില്‍ സജീവസാന്നിധ്യമാണ്.

മണിമല മാവേലില്‍ റിട്ട. അധ്യാപകരായ വി.എം. വര്‍ഗീസിന്‍റെയും മേരിക്കുട്ടി വര്‍ഗീസിന്‍റെയും മകളും എസ്ബി കോളജ് മലയാളം മുന്‍മേധാവി ഡോ. ജയിംസ് മണിമലയുടെ ഭാര്യയുമാണ്. പുഷ്പഗിരി മെഡിക്കല്‍ കോളജ് അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ. അര്‍ജുന്‍ ജയിംസ്, അരീക്കോട് ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ആര്യ ജയിംസ് എന്നിവര്‍ മക്കളാണ്.

 ആയുര്‍വേദ ആശുപത്രിക്ക് നഗരസഭ മാര്‍ക്കറ്റിൽ സ്ഥലം നല്‍കും

ചങ്ങനാശേരി: പെരുന്നയില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആശുപത്രിക്കു പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി സസ്യ മാര്‍ക്കറ്റിലെ ലോറി സ്റ്റാന്‍ഡിനടുത്തു സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അമ്പതുസെന്‍റ് സ്ഥലമാണ് ഇതിനായി വിട്ടുനല്‍കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ മനോജ് അധ്യക്ഷത വഹിച്ചു. ആശുപത്രി കെട്ടിടത്തിനായി ആയുഷ് പദ്ധതി പ്രകാരം അഞ്ചുകോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടത്തിന് കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ ലഭ്യമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
മലേക്കുന്നില്‍ നേരത്തെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദാശുപത്രി ഇപ്പോള്‍ പെരുന്നയിലുള്ള നഗരസഭാ ക്വാര്‍ട്ടേഴ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്. നാശോന്മുഖമായ ഈ കെട്ടിടത്തില്‍ ആവശ്യത്തിനു സൗകര്യങ്ങളില്ലാതെ വളരെ ഞെങ്ങിഞെരുങ്ങിയാണ് ഈ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പുതിയ കെട്ടിടം പണിയുന്നതോടെ ആയുര്‍വേദാശുപത്രിയിലെ സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്താനാകും.

 

 ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ! ഗുഡ്സ്ഷെഡ് റോഡിൽ രണ്ടാം കവാടം, പുതിയ ടെർമിനലിനു സമീപം ഫുട്ഓവർ ബ്രിഡ്ജ്

ചങ്ങനാശേരി: ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്ഫോമിനോടു ചേർന്ന് ഗുഡ്സ്ഷെഡ് റോഡരുകിൽ രണ്ടാം കവാടവും പുതിയ റെയിൽവേ ടെർമിനലിനു സമീപം ഫുട്ഓവർ ബ്രിഡ്ജും ലിഫ്റ്റും സ്ഥാപിക്കുന്ന കാര്യം സതേണ്‍ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിലും കേന്ദ്ര റെയിൽവേ ബോർഡിനും മുന്പാകെ സമർപ്പിച്ചിട്ടുണ്ടെന്നും അനുമതിക്കായി സമ്മർദം ചെലുത്തുമെന്നും തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ എം. മുകുന്ദ്. കിഴക്കുഭാഗത്തുനിന്നുമെത്തുന്ന യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് സ്റ്റേഷനിൽ രണ്ടാംകവാടമെന്ന നിർദേശം ഉയർന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ കൊടിക്കുന്നിൽ സുരേഷ് എംപിയോടൊപ്പം സന്ദർശനം നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഷനിലെ വിവിധ വികസന പ്രവർത്തനങ്ങൾ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് മനസിലാക്കുകയും യാത്രക്കാരിൽനിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവരിൽനിന്നും നിവേദനങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തു.

പുതിയ റെയിവേ ടെർമിനലിനും ചങ്ങനാശേരി ബൈപാസിനുമിടയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസഥതയിലുള്ള 40 സെന്‍റ് സ്ഥലം റെയിൽവേ സ്റ്റേഷന്‍റെ വികസനത്തിനായി ഏറ്റെടുക്കുന്ന കാര്യവും റെയിൽവേ ബോർഡിനു മുന്പാകെ സമർപ്പിക്കുമെന്നും ഡിവിഷണൽ മാനേജർ കൂട്ടിച്ചേർത്തു. റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ആനന്ദ്, പ്രോട്ടോക്കോൾ ഓഫീസർ രംഗനാഥ് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

 

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ 4.80 കോടിയുടെ വികസനപദ്ധതി

ചങ്ങനാശേരി: ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ 4.80 കോടിയുടെ വികസനപദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ നിർമാണ പുരോഗതി സംബന്ധിച്ചും കല്ലിശേരി പദ്ധതിയുടെ പൈപ്പ് മാറ്റുന്നതിന്‍റെ നടപടികളെക്കുറിച്ചും കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ ഉദ്യോഗസ്ഥരുമായും വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തു. ഒന്നാംപ്ലാറ്റ്ഫോമിൽ പൂർണമായും രണ്ടാം പ്ലാറ്റ്ഫോമിൽ കുറച്ചുഭാഗത്തും മേൽക്കൂര നിർമിക്കുന്ന ജോലികൾ നടന്നുവരികയാണ്. പ്ലാറ്റ്ഫോമിൽ നാൽപത് പുതിയ ബഞ്ചുകൾ സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്.


പ്ലാറ്റ്ഫോമിൽ രണ്ടാമതൊരു ഓവർ ബ്രിഡ്ജ് നിർമിക്കുന്നതിന്‍റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. പ്ലാറ്റ്ഫോമിന്‍റെ മധ്യഭാഗത്തായി ലിഫ്റ്റും എസ്കവേറ്ററും സ്ഥാപിക്കുന്ന ജോലികളും ഉടനെ ആരംഭിക്കും. ട്രെയിൻ സമയങ്ങൾ വ്യക്തമാക്കുന്ന ഇൻഫർമേഷൻ ഡിസ്പ്ലേ ബോർഡും ട്രെയിന്‍റെ തത്സമയ വിവരങ്ങൾ അറിയുന്നതിനായി ഇലക്‌ട്രോണിക്സ് ബോർഡും സ്ഥാപിക്കും. പഴയ റെയിൽവേ സ്റ്റേഷൻ കെട്ടിടം നവീകരിക്കുന്ന ജോലികളും ഉടനെ ആരംഭിക്കും.

 ശതാബ്ദി പിന്നിടുന്ന വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസിന് സ്വന്തമായി കെട്ടിടം; രൂപരേഖയായി

ചങ്ങനാശേരി: ശതാബ്ദി പിന്നിടുന്നതും എംസി റോഡരുകിൽ സെന്‍റ് തെരേസാസ് സ്കൂളിന് എതിർവശത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുമായ വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസിന് സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. വാഴപ്പള്ളി വില്ലേജ് ഓഫീസിനടുത്ത് പോസ്റ്റൽ വകുപ്പിനു സ്വന്തമായുള്ള 1.10 ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കിയിരിക്കുന്നത്.
പദ്ധതി രൂപരേഖ അംഗീകാരത്തിനായി ഡൽഹിയിലെ പോസ്റ്റൽ ഡയറക്‌ടറേറ്റിലേക്ക് സമർപ്പിച്ചതായി സ്ഥലം സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നാൽപത് വർഷക്കാലമായി മതുമൂലക്കടുത്ത് പോസ്റ്റൽ വകുപ്പിന് സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടം നിർമിക്കാനുള്ള നടപടികൾ വൈകുകയായിരുന്നു. പുതിയതായി നിർമിക്കാൻ ഉദ്ദേശിക്കുന്ന കെട്ടിടത്തിൽ വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ ആധുനിക നിലവാരത്തിലുള്ള പോസ്റ്റ് ഓഫീസ് കെട്ടിടവും ചങ്ങനാശേരി പോസ്റ്റ് ഓഫീസ് ഡിവിഷനിലെ പാഴ്സൽ, തപാൽ ഉരുപ്പടികൾ തരംതിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. കൂടുതൽ സൗകര്യങ്ങൾ സജ്ജമാക്കുന്നതോടെ ഭാവിയിൽ ഇവിടെ പോസ്റ്റൽ ഹബ്ബായി മാറുമെന്നും എംപി കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷനടുത്ത് പ്രവർത്തിച്ചിരുന്ന ആർഎംഎസ് കേന്ദ്രം ഇപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിലാണ് പ്രവർത്തിക്കുന്നത്. ഹെഡ് പോസ്റ്റ് ഓഫീസിൽ സ്ഥല ലഭ്യതയും പാർക്കിംഗ് സൗകര്യങ്ങളും കുറവായതിനാൽ ആർഎംഎസും പിന്നീട് വാഴപ്പള്ളി പോസ്റ്റ് ഓഫീസിലേക്കു മാറ്റേണ്ടിവരുമെന്നും പോസ്റ്റ് ഓഫീസ് അധികൃതരും ചൂണ്ടിക്കാട്ടി. പോസ്റ്റൽ ഡയറക്ടറേറ്റിൽനിന്നും അനുമതി ലഭിക്കുന്നതോടെ കെട്ടിട നിർമാണം ആരംഭിക്കാനാകുമെന്നും എംപി പറഞ്ഞു.
രൂപരേഖയിൽ ക്വാർട്ടേഴ്സുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും ജീവനക്കാർക്ക് ക്വാർട്ടേഴ്സുകളോട് താത്പര്യക്കുറവായതിനാൽ പിന്നീട് കേന്ദ്ര പോസ്റ്റൽ വകുപ്പിൽനിന്നും അത് വേണ്ടെന്നു വച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ എടത്വാ പോസ്റ്റ് ഓഫീസിൽ വെള്ളം കയറുന്ന സാഹചര്യമുള്ളതിനാൽ ഈ പോസ്റ്റ് ഓഫീസിന് വെള്ളപ്പൊക്കത്തെ അതിജീവിക്കത്തക്കവിധമുള്ള പുതിയ കെട്ടിടം നിർമിക്കുന്ന കാര്യം പോസ്റ്റൽ ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി കൂട്ടിച്ചേർത്തു.
പദ്ധതി പ്രദേശവും രൂപരേഖയും കൊടിക്കുന്നിൽ സുരേഷ് എംപി, പോസ്റ്റ് മാസ്റ്റർ ജനറൽ മറിയാമ്മ തോമസ്, ചങ്ങനാശേരി പോസ്റ്റൽ സൂപ്രണ്ട് പി.കെ. സതിമോൾ എന്നിവർ പരിശോധിച്ചു. നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മധുരാജും അവർക്കൊപ്പമുണ്ടായിരുന്നു.

 അസൗകര്യങ്ങൾക്കു നടുവിൽ വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ്

അസൗകര്യങ്ങൾക്കു നടുവിലാണ് വാഴപ്പള്ളി വെസ്റ്റ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. എംസി റോഡ് വികസനം നടത്തിയപ്പോൾ ഈ പോസ്റ്റ് ഓഫീസ് കെട്ടിടം റോഡിന്‍റെ വശത്ത് താഴ്ചയിലായി. ഇതോടെ വിവിധ ആവശ്യങ്ങൾക്കെത്തുന്ന വയോജനങ്ങളടക്കമുള്ള ആളുകൾക്ക് പോസ്റ്റ് ഓഫീസിലേക്ക് ഇറങ്ങിച്ചെല്ലാൻ ഏറെ ദുരിതമാണുള്ളത്.
ഇതോടെയാണ് ഈ പോസ്റ്റ് ഓഫീസ് വാഴപ്പള്ളി വില്ലേജിനടുത്ത് പോസ്റ്റൽ വകുപ്പിന് സ്വന്തമായുള്ള സ്ഥലലത്ത് കെട്ടിടം നിർമിച്ച് അങ്ങോട്ടേക്കു മാറ്റാൻ അധികാരികളുടെ ഭാഗത്തുനിന്നും ആലോചനയുണ്ടായിരിക്കുന്നത്.

ചങ്ങനാശേരിയിൽ പാസ്പോർട്ട്
സേവാകേന്ദ്രം ആരംഭിക്കും

ചങ്ങനാശേരി: ചങ്ങനാശേരിയിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കാനുള്ള ആലോചനകളുണ്ടെന്നും ഇതു സംബന്ധിച്ച നിവേദനം കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
സേവാകേന്ദ്രം അനുവദിച്ചാൽ ആദ്യഘട്ടം ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ ആരംഭിക്കും. പിന്നീട് ഈ കേന്ദ്രം വാഴപ്പള്ളിയിൽ പുതുതായി നിർമിക്കുന്ന പോസ്റ്റ് ഓഫീസ് കെട്ടിടത്തിലേക്കു മാറ്റാനാകുമെന്നും എംപി കൂട്ടിച്ചേർത്തു.

ചങ്ങനാശേരിയിൽ ശിക്കാരവള്ളം,  ഹൗസ്ബോട്ട് സർവീസുകൾ തുടങ്ങി

ചങ്ങനാശേരി: ചങ്ങനാശേരിക്കാരുടെ ചിരകാല അഭിലാഷമായ വിനോദ സഞ്ചാര മേഖലയിലേക്ക് പുതിയ കാൽവയ്പുമായി ശിക്കാരവള്ളം സഞ്ചാരം തുടങ്ങി. ഗ്രേറ്റർ ചങ്ങനാശേരി ഡെവലപ്പ്മെന്‍റ് കമ്യൂണിറ്റിയും റേഡിയോ മീഡിയ വില്ലേജും സംയുക്തമായാണ് ശിക്കാര വള്ളങ്ങളുടെ യാത്രയ്ക്ക് സമാരംഭം കുറിച്ചത്.  ചന്തക്കടവ് ബോട്ടുജെട്ടിയിൽനിന്നുള്ള ശിക്കാര വള്ളങ്ങളുടെ പ്രഥമ യാത്ര ജോബ് മൈക്കിൾ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു.    

ചങ്ങനാശേരിയിലെ വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും ആക്കം കൂട്ടാൻ ഇനിമുതൽ ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടുകളും ജെട്ടിയിലുണ്ടാകും. ചങ്ങനാശേരിയിൽനിന്നും കുറഞ്ഞ ചെലവിൽ കായലുകളുടെയും ആറുകളുടെയും തോടുകളുടെയും ഗതാഗത സാധ്യതകൾ അനുഭവവേദ്യമാക്കുവാനും തനതുരുചിയുടെ സാധ്യതകൾ നുകരുവാനും ഈ യാത്രകൾ അവസരമൊരുക്കും.

ഉദ്ഘാടനത്തിനുശേഷം ജോബ് മൈക്കിൾ എംഎൽഎയും റേഡിയോ മീഡിയാ വില്ലേജ് എക്സി കൂട്ടീവ് ഡയറക്ടർ ഫാ.ആന്‍റണി ഏത്തക്കാട്ട്, ഫാ.ജോഫി പുതുപ്പറന്പിൽ, മുനിസിപ്പിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സമാരായ  എൽസമ്മ ജോബ്,  മധുരാജ് കൗണ്‍സിലർമാരായ സന്തോഷ്, ബാബു തോമസ്, പഞ്ചായത്തംഗം സാന്ദ്ര നോർമൻ, മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് ബിജു കയ്യാലപ്പറന്പിൽ, സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, സാംസണ്‍ വലിയ പറന്പിൽ, ജിസിഡിസിയുടെ ഭാരവാഹികളായ സി.ജെ. ജോസഫ്, സോനു പതാലിൽ, സാബു കുരിശുംമൂട്ടിൽ, ബിജോയ് വർമ, ഡോ. ജയിംസ് മണിമല, മനോജ് പാലാത്ര, ബോട്ടുജെട്ടി വികസന സമിതി ഭാരവാഹികൾ എന്നിവരും കന്നിയാത്രയിൽ പങ്കെടുത്തു.

 


 

  നഗരപിതാവായ കത്തോലിക്ക വൈദികൻ.


ഒരു നൂറ്റാണ്ടു പിന്നിട്ട ചങ്ങനാശ്ശേരി നഗരസഭയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു ( പ്രസിഡന്റ്‌, 1922-25)

ഫാദർ ഡൊമിനിക്ക് തോട്ടാശേരി (1886 - 1941).

ഒരുപക്ഷെ ഭാരതത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കാം ഒരു കത്തോലിക്കാ പുരോഹിതൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു നഗരപിതാവിന്റെ കുപ്പായമണിഞ്ഞിട്ടുണ്ടാവുക. അക്കാലത്ത് എക്സികൂട്ടിവ് അധികാരവും പ്രസിഡന്റിനായിരുന്നു.

ചന്തക്കടവിലെയും സസ്യമാർക്കറ്റിലെയും വറ്റാത്തകിണറും ചിത്രക്കുളത്തിന്റെ കരയിലെ ഔഷധസിദ്ധിയുള്ള താന്നിമരവും അച്ചന്റെ മനുഷ്യസ്നേഹത്തിന്റെ പ്രതീകങ്ങളായി ഇന്നും നിലകൊള്ളുന്നു.

1912 സെപ്റ്റംബർ 6 ന്, ഭരണപരിഷ്കാര കമ്മറ്റി ( TIC ) നിലവിൽവന്നതിന്റെ പിന്നാലെ 1921 ൽ ചങ്ങനാശ്ശേരി നഗരസഭ രൂപംകൊണ്ടു. മെത്രാന്റെ അനുമതിയോടെ തോട്ടാശേരിയച്ചൻ മത്സരിച്ചു കൗൺസിലറായി. പ്രശസ്‌തനായ നീലകണ്‌ഠപിള്ള വക്കീലിനെയും, രാജരാജവർമ്മ കോയിത്തമ്പുരാനെയും പരാജയപ്പെടുത്തിയാണ് തോട്ടാശേരിയച്ചൻ പ്രസിഡന്റായത്. ആദ്യത്തെ ആ കൗൺസിലിൽ ഭാരതകേസരി മന്നത്ത് പത്മനാഭനും അംഗമായിരുന്നു.

എം എയും, എൽ റ്റിയും ഉന്നതനിലയിൽ പാസ്സായി സെന്റ് ബർക്കുമാൻസ് ഹൈസ്‌കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒപ്പം സെന്റ് മേരിസ് എൽ പി സ്‌കൂൾ മാനേജരും കുറവിലങ്ങാട് ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പോയനൂറ്റാണ്ടിൽ കേരളത്തിലെ ജനങ്ങൾ മുഖാമുഖംകണ്ട ഏറ്റവുംവലിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം. പഴയതലമുറയുടെ സമരണകളിൽ നടുക്കംവിതക്കുന്ന പ്രളയജലത്തിൽ കേരളത്തിന്റെ നെല്ലറയായ കുട്ടനാട് ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് ജലക്കടലിന് നടുക്ക് അകപ്പെട്ടപ്പോൾ ചങ്ങനാശ്ശേരി പട്ടണത്തിന്റെ ഈ പ്രഥമ പൗരൻ അവസരത്തിനൊത്ത് ഉണർന്നുപ്രവർത്തിച്ചു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വള്ളങ്ങൾ കൂട്ടിക്കെട്ടി, സന്നദ്ധഭടന്മാർ ഇളകിമറിയുന്ന കുട്ടനാടൻ ജലനിരപ്പിലേക്ക് ജീവൻ പണയംവെച്ചു നീങ്ങി. അക്ഷരാർത്ഥത്തിൽ സർവസ്വവും കൈവിട്ട കുട്ടനാട്ടുകാരെ ഇവിടുത്തെ വ്യാപാരികളും പൊതുജനങ്ങളും സ്‌കൂളുകളും സുമനസ്സുകളുടെ ഭവനങ്ങളും അവർക്ക് താമസിക്കാനായി തുറന്നുകൊടുത്തു. ഭക്ഷണവും വസ്‌ത്രവും നൽകി തൊട്ടാശേരി അച്ചന്റെ നേതൃത്വത്തിൽ കാണിച്ച ഈ ഉദാത്തമാതൃക കുട്ടനാട്ടുകാർക്ക് ഒരിക്കലും മറക്കാനാവില്ല.

സൈക്കളിൽ യാത്രചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ഉച്ചനീചത്തചിന്ത ലവലേശം തീണ്ടിയില്ലാത്ത സമഭാവനയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഈ വൈദികശേഷ്ട്രന്റെ മുൻസിപ്പാലിറ്റിയിലെ ഒരുചിത്രം മാത്രമാണ് സ്മാരകമായിട്ടുള്ളത്.

(കടപ്പാട് വിനോദ് പണിക്കർ ചങ്ങനാശ്ശേരി ).


  ജര്‍മനിയില്‍ നിന്നും മലയാളത്തില്‍ ജര്‍മന്‍ ക്ലാസ്

 


മ്യൂണിച്ച്: ജര്‍മനിയില്‍ വര്‍ധിച്ച ജോലിസാധ്യതയും ഉയര്‍ന്ന ശമ്പളവും വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തേയ്ക്ക് ഉന്നതപഠനത്തിനും ജോലിക്കുമായി കുടിയേറുന്ന മലയാളികളുടെ എണ്ണം പ്രതിവര്‍ഷം കൂടിവരികയാണ്. ഇവിടേയ്ക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാപഠനം ഒരു അവശ്യ ഘടകമായിരിക്കെ ഇക്കാര്യം ഇത്തരക്കാരെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യംതന്നെയാണ്.

ജര്‍മന്‍ഭാഷാ പ്രാവീണ്യം ആറ് ഘട്ടങ്ങളായിട്ടാണ് നിര്‍ണയിക്കപ്പെടുന്നത് എ1, 2, ബി1, ബി2, സി1, സി 2. ഇതില്‍ ബി 2 ലെവല്‍ പാസായാല്‍ മാത്രമാണ് നിലവില്‍ ജര്‍മനിയില്‍ ഒരു ജോലി നേടാന്‍ കഴിയുന്നത്.

ജര്‍മന്‍ ഭാഷ പുതുതായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതിയൊരു സന്തോഷവാര്‍ത്തയാണ് ജര്‍മന്‍ ഭാഷ മലയാളത്തില്‍ പഠിക്കുക എന്നുള്ളത്. അതിനായി തുടക്കക്കാര്‍ക്കുവേണ്ടിയുള്ള അടിസ്ഥാന ക്ലാസുകളും നിലവില്‍ ബി1, ബി2, പഠിക്കുന്നവര്‍ക്ക് മാതൃഭാഷയില്‍ത്തന്നെ ജര്‍മന്‍ ഗ്രാമര്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന ക്ലാസുകളും ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.

കഴിഞ്ഞ 12 വര്‍ത്തോളമായി ജര്‍മനിയിലെ ഔഗ്സ്ബുര്‍ഗ് രൂപതയില്‍ സേവനം ചെയ്യുന്ന കണ്ണൂര്‍ കണിച്ചാര്‍ സ്വദേശി ഫാ. റോബിന്‍ ആണ് ക്ലാസുകള്‍ എടുക്കുന്നത്. ചെറുപുഷ്പ സഭയുടെ (ഇടഠ എമവേലൃെ) സെന്‍റ് തോമസ് പ്രൊവിന്‍സ് അംഗമാണ് ഫാ.റോബിന്‍. ഇതിനായി youtube.com/c/robincst എന്ന യൂട്യൂബ് ചാനലില്‍ അച്ചന്‍റെ ക്ലാസുകള്‍ ലഭ്യമാണ്.

പ്രവാസിയാണോ, നിക്ഷേപത്തിനു നേടാം ജീവിതകാലം മുഴുവൻ 10% പലിശ 
ഇപ്പോൾ നിക്ഷേപിച്ചാൽ കേരളത്തിലെ പ്രവാസികൾക്ക് 10% ആദായം നേടാം. 
അതും ആയുഷ്കാലം മുഴുവനും. തുടർന്നു ജീവിതപങ്കാളിക്കും മരണം വരെ ഇതുകിട്ടി
ക്കൊണ്ടിരിക്കും .േകരള സർക്കാരും േകരള പ്രവാസി ക്ഷേമബോർഡും േചർന്ന് 
അവതരിപ്പിക്കുന്ന പദ്ധതി പ്രകാരമാണ് ഈ അവസരം. മൂന്നു ലക്ഷം മുതൽ 51 
ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാൽ മൂന്നു 
വർഷത്തിനുശേഷം പ്രതിമാസം
5,500 രൂപ വീതം ജീവിതാവസാനം വരെ ലഭിക്കും. 
നിക്ഷേപകന്റെ മരണശേഷം ജീവിതപങ്കാളിക്കു മരണം‌ വരെ ഡിവിഡൻഡ് ലഭിക്കും. 
ജീവിതപങ്കാളിയുടെ മരണശേഷം മക്കൾക്കോ അവകാശികൾക്കോ നിക്ഷേപസംഖ്യയും 
മൂന്നു വർഷത്തെ ഡിവിഡൻഡും കൂടി തിരികെ നൽകും. ഒരിക്കൽ നിക്ഷേപിച്ചാൽ തുക 
പിൻവലിക്കാനാവില്ല.
നിക്ഷേപം സ്വീകരിക്കുന്നത് േകരള പ്രവാസി ക്ഷേമ ബോർഡ് ആണ്. അവർ തുക
കിഫ്ബിക്ക് ൈകമാറും. ഈ തുകയ്ക്കൊപ്പം സർക്കാർ വിഹിതവും േചർത്ത് നിക്ഷേ
പകർക്കു 10% ഡിവിഡൻഡ് നൽകും. നിക്ഷേപം േകരളത്തിന്റെ വികസനപ്രവർ
ത്തനങ്ങൾക്ക് ഉപയോഗിക്കും.എല്ലാ പ്രവാസി കേരളീയർക്കും േചരാം. ഇപ്പോൾ 
വിദേശത്ത് ജോലി ചെയ്യുന്നവർക്കു പുറമേ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്തു തിരിച്ചു വന്നവർക്കും നിക്ഷേപിക്കാം. മറ്റു സംസ്ഥാനങ്ങളിലും േകന്ദ്ര‌ഭരണ പ്രദേശങ്ങളിലും ജോലി ചെയ്യുന്നവർക്കും നിക്ഷേപം നടത്താം

റവന്യു വകുപ്പിൽ പരാതി നൽകാൻ മിത്രംതുടർനടപടി 
ഓണ്‍ലൈനായി അറിയാം
 തിരുവനന്തപുരം: റവന്യു മന്ത്രിക്കോ വകുപ്പ് അധികൃതർക്കോ പരാതി നൽകിയാൽ തുടർ നടപടികൾ ഓണ്‍ലൈനായി അറിയാൻ കഴിയുന്ന സംവിധാനം പുതുവർഷം മുതൽ നടപ്പിലാകുന്നു. റവന്യു മന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതി താഴേയ്ക്കു കൈമാറുന്പോൾ, സ്വീകരി
ക്കുന്ന ഓരോ നടപടിയും എസ്എംഎസായി പരാതിക്കാരനും മന്ത്രിയുടെ ഓഫിസിലും ഒരേ സമയം 
അറിയാൻ കഴിയുന്ന സോഫ്റ്റ്‌വേർ ഇതിനായി സജ്ജമാക്കി. ജനുവരി ആദ്യം മുതൽ ഇതു പ്രവർത്തന സജ്ജമാകും.

ഭൂമിയുമായി ബന്ധപ്പെട്ട മുന്നൂറോളം പരാതികൾ പ്രതിദിനം റവന്യു മന്ത്രി
ഇ. ചന്ദ്രശേഖരനു നേരിട്ടും അല്ലാതെയും ലഭിക്കുന്നുണ്ട്. ഇതിൽ തുടർനടപടി നിർദേശിച്ചു ജില്ലാ കളക്ടർമാർക്കുംലാൻഡ് റവന്യു കമ്മീഷണർക്കും കൈമാറുകയാണു പതിവ്. എന്നാൽ, ഇവയിൽ ഭൂരിപക്ഷത്തിലും തീരുമാനമുണ്ടാകുന്നില്ലെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി
പരാതിക്കാരനെ കൃത്യമായി അറിയിക്കാനും മന്ത്രിയുടെ ഓഫീസിനു നിരീക്ഷിക്കാനുമായി ‘മിത്രം’ എന്ന പോർട്ടൽ തുടങ്ങുന്നത്. ഇതിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം ആരംഭിച്ചു.

പോർട്ടൽ അടുത്ത മാസത്തോടെ പൂർണസജ്ജമാകും. റവന്യൂ മന്ത്രിക്ക് അടക്കമുള്ള എല്ലാ പരാതികളും ഇതുവഴി നൽകാം. പരാതിയുടെ ഓരോ ഘട്ടത്തിലും എസ്എംഎസ് വഴി പരാതിക്കാരനു വിവരം ലഭിക്കുകയും ചെയ്യും. പോർട്ടൽ സജ്ജമാകുന്നതോടെ റവന്യൂ മന്ത്രിക്കു നേരിട്ടു സമർപ്പിക്കുന്ന പരാതികളും മിത്രം വഴിയാകും കൈകാര്യം ചെയ്യുക.

 ജർമനിയിൽ ഇംഗ്ലീഷ് മാധ്യമമായി  ബിരുദപഠനത്തിന് 
അവസരം

തിരുവനന്തപുരം: ജർമൻ ഭാഷ അറിയാതെ ജർമനിയിൽ പഠനത്തിനു സാധ്യത. ജർമനിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മുൻനിര സർവകലാശാലയായ എഫ്എച്ച് ആഹൻ സർവകലാശാലയിൽ എൻജിനിയറിംഗ്, ബിസിനസ് ബിരുദ കോഴ്സുകളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ പഠിക്കുന്നതിന് അവസരം ലഭിക്കും.

സർവകലാശാലയുടെ പ്രവേശന പരീക്ഷ മേയ് ഏഴിനു രാവിലെ തിരുവനന്തപുരത്ത് മാർ ഈവാനിയോസ് കോളജ് കാന്പസിലുള്ള ബി ഹബ്ബിൽ നടക്കും. സർവകലാശാലയുടെ ഇന്ത്യയിലെ അംഗീകൃത പ്രതിനിധികളായ കാന്പസ് ഇന്ത്യ ഗൈഡൻസ് സെന്‍ററിന്‍റെ സഹകരണത്തോടെയാണ് പ്രവേശന നടപടികൾ നടക്കുന്നത്. പ്രവേശനത്തിന് തങ്ങൾ പ്രത്യേക ഫീസോ പ്രതിഫലമോ ഈടാക്കുന്നില്ലെന്ന് കാന്പസ് ഇന്ത്യ സിഇഒ ടി.എം.എസ്. കുട്ടി പറഞ്ഞു.  
ഹയർ സെക്കൻഡറി പാസായവർക്കാണു പ്രവേശന പരീക്ഷ എഴുതാവുന്നത്. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രവേശന പരീക്ഷ. സർവകലാശാലയിൽനിന്നുള്ള അധ്യാപകരാണു പ്രവേശന പരീക്ഷയ്ക്കു മേൽനോട്ടം വഹിക്കുന്നത്. താൽപര്യമുള്ളവർക്കായി മാതൃകാപ്രവേശന പരീക്ഷ കാന്പസ് ഇന്ത്യ നടത്തുന്നുണ്ട്.

04-03-2019



ചങ്ങനാശ്ശേരി ജംഗ്ഷന്‍ പി പി ജോസ് മെമോറിയല്‍ സൌജന്യ ഡയാലിസിസ് സെന്‍റര്‍ ആരംഭിക്കും. 
 
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയുടെ ഏറ്റവും കരുത്തനായ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന ശ്രീ. പി. പി. ജോസ് ന്റ്റെ 25 ആം ചരമ വാര്‍ഷിക്‍ത്തോട് അനുബന്ധിച്ച് നിര്‍ദ്ധനാരായ വൃക്ക  രോഗികള്‍ക്ക് ആശ്വാസ മേകുന്ന ജീവ കരുണ്യ പ്രവര്‍ത്തനത്തിന്, ലോകമെമ്പാടുമുള്ള  ചങ്ങനാശ്ശേരിക്കരുടെ ഏറ്റവും വലിയ ഫേസ് ബുക്ക് കൂട്ടയമയായ ചങ്ങനാശ്ശേരി ജംഗ്ഷനും, പി പി ജോസ് ഫൌണ്ടേഷനും ചേര്‍ന്ന് “ചങ്ങനാശ്ശേരി ജംഗ്ഷന്‍പി പി ജോസ് മെമോറിയല്‍ ട്രസ്റ്റ്” രൂപീകരിച്ചു സൌജന്യ  ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും. ചങ്ങനാശ്ശേരിയുടെ വികസനത്തില്‍ ഏറെ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് കാരണഭൂതനായ പി പി ജോസ്ന്‍റെ ഓര്‍മ്മകള്‍ എക്കാലവും നിലനിര്‍ത്തക്ക വിധം ക്രമീകരിക്കുന്ന ഈ ഡയാലിസിസ് യൂണിറ്റില്‍ നിര്‍ദ്ധനാരായ രോഗികള്‍ക്ക് പൂര്‍ണ്ണമായും സൌജന്യമായി ഡയാലിസിസ് നടത്തി കൊടുക്കുവാന്‍ ആണ് പദ്ധതി ലക്ഷ്യമിടുന്നത്. ഏകദേശം അരക്കോടിയോളം രൂപ ചിലവ് വരുന്ന ഈ പദ്ധതിക്കു ചങ്ങനാശ്ശേരി ജംഗ്ഷനും പി പി ജോസ് ഫൌണ്ടേഷനും സംയുക്‍ത്മായി ചിലവുകള്‍ പങ്കുവെക്കും. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന് എതിര്‍വശം പഴയ ജനതാ ഹോസ്പിറ്റല്‍ പുതുക്കി പണിതു ആറു  മാസത്തിനുള്ളില്‍ ഡയാലൈസിസ് യൂണീറ്റ് ആരംഭിക്കുവാന്‍ ആണ് പദ്ധതി എന്നു പത്ര സമ്മേളനത്തില്‍ പി പി ജോസിന്റെ പുത്രന്‍ റോജോ ജോസ് , ചങ്ങനാശ്ശേരി ജങ്ഷന്‍ ചീഫ് അഡ്മിന്‍ വിനോദ് പണിക്കര്‍ , അഡ്മിന്‍ മാരായ ജീനോ ജോര്‍ജ്ജ്, നവാസ് പി എ, ഡോ: ബിജു ജി നായര്‍, അലക്സ് വര്ഗീസ് , ഷൈനി അലക്സ് എന്നിവര്‍ അറിയിച്ചു.


റെയിൽവേ ടെർമിനൽ ഉദ്ഘാടനം നഗരത്തിന് ആഹ്ലാദനിമിഷമായി
09-06-2018
ചങ്ങനാശേരി: ഗതകാലപ്രൗഡിയുടെ പാരന്പര്യംപേറുന്ന ചങ്ങനാശേരിയുടെ നെറുകയിലുള്ള റെയിൽവേ സ്റ്റേഷന്‍റ വികസന സ്വപ്നങ്ങൾ പൂവണിയുന്ന നിമിഷങ്ങൾക്ക് സാക്ഷികളാകാൻ വൻജനാവലിയെത്തി.

റെയിൽവേ ടെർമിനലൽ ഉദ്ഘാടനം ആഹ്ലാദനിമിഷമായി. ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കുന്നതിനായി നാടിന്‍റെ നാനാഭാഗങ്ങളിൽ നിന്നായി രാഷ്ട്രീയ സമൂഹിക പ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.

പ്രത്യേക ട്രെയിനിലാണ് റെയിൽവേ സഹമന്ത്രി രാജീവ് ഗൊഹെയിനും ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും കൊടിക്കുന്നിൽ സുരേഷ് എംപിയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമെത്തിയത്. മുദ്രാവാക്യം വിളിച്ചും ഹർഷാരവം മുഴക്കിയുമാണ് ഇവരെ രാഷ്ട്രീയ പ്രവർത്തകരും ജനങ്ങളും വരവേറ്റത്. വിവിധ ആവശ്യങ്ങൾ ഉൾപ്പെടുന്ന നൂറുകണക്കിനു നിവേദനങ്ങളും ജനങ്ങൾ മന്ത്രിമാർക്കു മുന്പിൽ സമർപ്പിച്ചു.

സ്റ്റേഷൻ മാനേജർ, ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, ഇൻഫർമേഷൻ കൗണ്ടർ, വിഐപി ലോഞ്ച്, ഫസ്റ്റ്ക്ലാസ്, സെക്കൻഡ്ക്ലാസ് യാത്രക്കാർക്കും വനിതകൾക്കുമായി വെയ്റ്റിംഗ് ഹാളുകൾ, സാധാരണ യാത്രക്കാർക്കുള്ള വെയ്റ്റിംഗ് ഹാൾ, സെക്‌ഷൻ എൻജിനിയർ ഓഫീസ്, അക്കൗണ്ട്സ് റൂം, പാഴ്സൽമുറി എന്നിവകൂടാതെ ഭിന്നശേഷിയുള്ളവർക്കായി റാന്പ്, പ്രത്യേക കൗണ്ടർ സൗകര്യങ്ങളും കെട്ടിടത്തിൽ ക്രമീകരിച്ചിട്ടുണ്ട്.

ടച്ച് സ്ക്രീൻ സംവിധാനം, ടിക്കറ്റ് വെന്‍റിംഗ് മെഷീൻ, ഫോണ്‍ ബൂത്ത്, അന്വേഷണ വിഭാഗം എന്നിവയും കാന്‍റീൻ, പേ ആന്‍ഡ് യൂസ് ലാട്രിൻ തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ റൂഫിംഗിനടിയിൽ വിശ്രമ ഹാളിനൊപ്പം റെസ്റ്ററന്‍റിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ടെർമിനലിലേക്കുള്ള പുതിയ റോഡിന്‍റെ നിർമാണവും ടെർമിനലിന്‍റെ മുന്പിൽ മനോഹരമായ പൂന്തോട്ടവും സജ്ജമായിട്ടുണ്ട്.

ഒരുദിവസം ശരാശരി 4524 യാത്രക്കാരും മൂന്ന് ലക്ഷത്തോളം രൂപ വരുമാനവുമുള്ള ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ 28എക്സ്പ്രസ് ട്രെയിനുകൾക്കും 14 പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പുണ്ട്. പ്രതിവർഷം ആറ്കോടി രൂപയുടെ വരുമാനമുള്ള സ്റ്റേഷനാണിത്. ഇതിൽ ഗുഡ്സ് ട്രെയിനുകൾക്കുൾപ്പടെ നാല് പാതകൾ ഇവിടെയുണ്ടെന്നത് ഏറെ സവിശേഷതയാണ്. പാതവികസനത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനടുത്തുള്ള വാഴൂർ റോഡിലേയും കവിയൂർ റോഡിൽ ഫാത്തിമാപുരത്തേയും മേല്പാലങ്ങൾ ഉൾപ്പെടെ 18 കോടിയോളം രൂപയുടെ വികസനമാണ് ചങ്ങനാശേരിയിൽ പൂർത്തിയായിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ശ്രമഫലമായാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ വികസനം സാധ്യമായത്.
റെയിൽവേ വികസനത്തിനു നേതൃത്വം നൽകിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ സമ്മേളനത്തിനെത്തിയ ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹികനേതാക്കളും അഭിനന്ദിച്ചു. സമ്മേളനത്തിനുശേഷം കൊടിക്കുന്നിൽ സുരേഷ് എംപിയെ കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനമായാണ് നഗരത്തിലേക്കാനയിച്ചത്. കേന്ദ്രമന്ത്രിമാരെത്തിയ ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വിട്ടുനിന്നത് ശ്രദ്ധേയമായി.
09.06.2018

ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ ഇനി ഹൈടെക്
 ചങ്ങനാശേരി: റെയിൽവേ സ്റ്റേഷൻ ഹൈടെക്കായി. സംസ്ഥാനത്തെ തന്നെ ഏറെ വികസന പദ്ധതികൾ നടപ്പായ സ്റ്റേഷനെന്ന ബഹുമതി ചങ്ങനാശേരിക്ക് സ്വന്തമാണ്.

തിരുവനന്തപുരം-കോട്ടയം പാത ആരംഭിച്ച കാലത്തുള്ള ചെറിയ സ്റ്റേഷൻ കെട്ടിടമായിരുന്നു ചങ്ങനാശേരിയിലേത്. ചങ്ങനാശേരിയിലെ നിരവധി സംഘടനകൾ ഈ സ്റ്റേഷന്‍റെ വികസനത്തിനായി സമരങ്ങൾ നടത്തുകയും റെയിൽവേ മന്ത്രാലയത്തിന് നിരവധി നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. സി.എഫ്.തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റെയിൽവേ വികസനത്തിനായി നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

ആധൂനിക സൗകര്യങ്ങളോടെയുള്ള ടെർമിനൽ കൂടാതെ 4.2 കോടി രൂപ മുടക്കിൽ വാഴൂർ റോഡിൽ മേൽപാലം, 2.25കോടി രൂപ മുടക്കിൽ കവിയൂർ റോഡിലെ ഫാത്തിമാപുരം മേല്പാലം, ഗുഡ്സ് ട്രെയനിനുള്ള സംവിധാനങ്ങൾ മേൽക്കൂര ഉൾപ്പെ മൂൂന്ന് പ്ലാറ്റ്ഫോമുകൾ മൂന്നു പാതകൾ തുടങ്ങിയവയെല്ലാം നടപ്പായ വികസന പദ്ധതികളാണ്. എന്നാൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ദീർഘവീക്ഷണത്തോടെയുള്ള ശ്രമഫലമായാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഇത്രയേറെ വികസനം സാധ്യമായത്.

കെ.എ. ഏബ്രഹാം ആന്‍റ് കന്പനി പാന്പാടിയാണ് സ്റ്റേഷൻ വികസനത്തിനുള്ള കരാർ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. ബിൽഡേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ പുതിയ ടെർമിനലിനു മുന്പിൽ മനോഹരമായ പൂന്തോട്ടവും സജീകരിച്ചിട്ടുണ്ട്.

വിദേശ പൗരത്വമുള്ള ഇന്ത്യാക്കാർക്ക് ഭൂമി കൈമാറ്റത്തിന് തടസ്സമില്ല

കൊച്ചി: വിദേശ പൗരത്വമുള്ള  ഇന്ത്യൻ വംശജർക്ക്  ഇന്ത്യയിലുള്ള ഭൂമി കൈമാറ്റം ചെയ്യാൻ സാദ്ധ്യമാണെന്നു ഹൈക്കോടതി.
ഇന്ത്യയ്ക്കു പുറത്തു താമസിക്കുന്ന ഇന്ത്യൻ വംശജർക്കു കൃഷിഭൂമി, ഫാം ഹൌസ് ,       തോട്ടഭൂമി എന്നിവ ഒഴിച്ചുള്ളവ ഇന്ത്യയിലുള്ള മറ്റൊരാൾക്കു കൈമാറ്റം ചെയ്യാൻ സാദ്ധ്യമാണെന്ന മുൻകോടതി വിധിയുടെ ചുവട് പിടിച്ചാണ് ഉത്തരവ്.
ഇന്ത്യൻ വംശജരും സിഗപ്പൂർ പൗരന്മാരുമായ മക്കളുടെ ഭൂമി കൈമാറ്റത്തിന് പവർ ഓഫ് അറ്റോർണി ലഭിച്ചിട്ടുള്ള തിരുവനന്തപുരം ചാന്നാങ്കര സ്വദേശി ടെൽമ പാട്രിക് സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദ്ദേശം.
`ഫെമ`നിയമപ്രകാരം വിദേശപൗരന്‌ ഭൂമി കൈമാറ്റത്തിന് നിയന്ത്രണമുണ്ടെന്നു പറഞ്ഞു സബ് റജിസ്ട്രാർ രജിസ്‌ട്രേഷൻ നിഷേധിച്ച സാഹചര്യത്തിലാണ് ഹർജി.
പ്രമാണം രെജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്നും രജിസ്‌ട്രേഷൻ നടത്തികൊടുക്കണമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ് നിർദ്ദേശിച്ചു.    

10-05-2018


പൂവക്കാട്ടുചിറ ടൂറിസം പദ്ധതി സാക്ഷാത്കൃതമാകുന്നു
ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയുടെ സ്വപ്നപദ്ധതിയായ പൂവക്കാട്ടുചിറ ടൂറിസം സാക്ഷാത്കൃതമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം 12ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.എഫ്. തോമസ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും.
മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ അധ്യക്ഷത വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റ്റി.പി. അനിൽകുമാർ, ഡാനി തോമസ്, സജി തോമസ്, അംബികാ വിജയൻ, പി.എ. നസീർ, പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, കൗണ്‍സിലർമാരായ സിബി തോമസ്, ലാലിച്ചൻ കുന്നിപ്പറന്പിൽ, എൻ.പി.കൃഷ്ണകുമാർ, സെക്രട്ടറി രാഹേഷ്കുമാർ, എൻജിനീയർ രഞ്ജി എന്നിവർ പ്രസംഗിക്കും.
എസ്ബി കോളജിന് എതിർവശത്ത് ടൗണ്‍ഹാളിനോടും പാർക്കിനോടും ചേർന്നുള്ള 14 ഏക്കർ വിസ്തൃതിയിലാണ് പൂവക്കാട്ടുചിറ ജലാശയം സ്ഥിതി ചെയ്യുന്നത്. ഏഴ് ഏക്കറിലധികം വരുന്ന സ്ഥലത്താണ് പൂവക്കാട്ടുചിറ ജലാശയം സ്ഥിതി ചെയ്യുന്നത്. ഈ ജലാശയത്തിലാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ഈ ജലാശയത്തിലെ മണ്ണും ചെളിയും പോളയും നീക്കം ചെയ്ത് സംരക്ഷണഭിത്തിയും ചുറ്റും ഇരുന്പു വേലിക്കെട്ടുകളും നിർമിച്ച് കുളത്തിനു ചുറ്റും റിംഗ് റോഡും പൂർത്തീകരിച്ചിട്ടുണ്ട്. ചുറ്റുമുള്ള നടപ്പാത ടൈൽ പാകി മൂന്ന് കടവുകളും നിർമിച്ചിട്ടുണ്ട്.
1982ൽ ജോസഫ് ജോസഫ് കോയിപ്പള്ളി മുനിസിപ്പൽ ചെയർമാനായിരുന്ന കാലത്താണ് ഈ ജലാശയത്തിനു ചുറ്റും റിംഗ് റോഡ് നിർമിക്കുന്നതിനുള്ള ജോലികൾക്ക് തുടക്കമിട്ടത്. ഒരുകോടിയിലേറെ രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
നോക്കുകൂലി ഇനിയില്ല; ഗാർഹികാവശ്യത്തിനും കാർഷികോത്പന്ന കയറ്റിറക്കിനും ഇഷ്ടമുള്ളവരെ നിയോഗിക്കാം 
തിരുവനന്തപുരം: ചെയ്യാത്ത ജോലിക്കു നോക്കുകൂലി ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. തൊഴിലും നൈപുണ്യവും വകുപ്പാണ് ഉത്തരവിറക്കിയത്.
പുതിയ ഉത്തരവു പ്രകാരം തൊഴിൽമേഖലകളിൽ ചില യൂണിയനുകൾ തൊഴിലാളികളെ വിതരണം ചെയ്യുന്നതിന് അവകാശമുന്നയിക്കുന്നത് അവസാനിപ്പിക്കും. ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും കൈപ്പറ്റുന്നതും നിയമവിരുദ്ധമായി കണക്കാക്കി ചട്ടപ്രകാരം നടപടി സ്വീകരിക്കും.

* മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മാർച്ച് എട്ടിനു ട്രേഡ് യൂണിയൻ ഭാരവാഹികളുമായി ന ടത്തിയ ചർച്ചയുടെകൂടി അടിസ്ഥാനത്തിലാണ് തൊഴിൽവകുപ്പ് ഉത്തരവിറക്കിയത്.

* അതതു ജില്ലാ ലേബർ ഓഫീസർമാർ പുറപ്പെടുവിച്ച ഏകീകൃത കൂലിപ്പട്ടിക അടിസ്ഥാനമാക്കി കയറ്റിറക്ക് കൂലി നൽകണം.

* പട്ടികയിൽ ഉൾപ്പെടാത്ത ഇനങ്ങൾക്ക് ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തിൽ കൂലി നൽകണം.

* ചുമട്ടുതൊഴിലാളി നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഗാർഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാർഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവയ്ക്ക് ഇഷ്ടമുള്ളവരെ ജോലിക്ക് നിയോഗിക്കാം.

* അംഗീകൃത ചുമട്ടുതൊഴിലാളികളെ നിയമിക്കുന്ന പക്ഷം അതതു മേഖലയിൽ നിശ്ചയിച്ച കൂലി നൽകണം.

* തൊഴിൽ വകുപ്പോ ചുമട്ടുതൊഴിലാളിക്ഷേമനിധി ബോർഡോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് ജോലിസമയത്ത് തൊഴിലാളികൾ കൈവശം വയ്ക്കണം.

കൂലിക്ക് കണ്‍വീനറോ പൂൾ ലീഡറോ ഒപ്പിട്ട് ഇനംതിരിച്ച രസീത് തൊഴിലുടമയ്ക്ക് നൽകണം.

* അധികനിരക്ക് ഈടാക്കിയാൽ അസിസ്റ്റന്‍റ് ലേബർ ഓഫീസർമാരോ ജില്ലാ ലേബർ ഓഫീസർമാരോ ഇടപെട്ട് പണം തിരികെ വാങ്ങിക്കൊടുക്കണം. ആവശ്യമെങ്കിൽ ക്ഷേമനിധിബോർഡ് മുഖേനയോ റവന്യൂ റിക്കവറി നടപടികളിലൂടെയോ പണം ഈടാക്കാൻ നടപടിയെടുക്കും.

* ഏതെങ്കിലും തൊഴിൽമേഖലയിൽ തൊഴിൽ ചെയ്യാനുള്ള അവകാശമുന്നയിച്ചോ ഉയർന്ന കൂലി നിരക്കുകൾ ആവശ്യപ്പെട്ടോ തൊഴിലുടമയെയോ ഉടമയുടെ പ്രതിനിധിയെയോ ഭീഷണിപ്പെടുത്തുകയോ കൈയേറ്റം ചെയ്യുകയോ വസ്തുവകകൾ നശിപ്പിക്കുകയോ മറ്റു തടസങ്ങൾ സൃഷ്ടിക്കുകയോ ചെയ്യാൻ പാടില്ല.

* നിയമപരമായ തർക്കങ്ങളിൽ ജില്ലാ ലേബർ ഓഫീസർമാർ ചുമട്ടുതൊഴിലാളി നിയമപ്രകാരം തീരുമാനമെടുത്ത് കക്ഷികളെ അറിയിക്കുകയും ആവശ്യമെങ്കിൽ പോലീസിന് വിവരം നൽകുകയും വേണം.

* ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ അനഭിലഷണീയ പ്രവണതകൾ അവസാനിപ്പിക്കും. ജില്ലാതല കൂലി പട്ടിക മാധ്യമങ്ങൾ മുഖേന ജില്ലാ ലേബർ ഓഫീസർമാർ പ്രസിദ്ധീകരിക്കും
 

 
ളായിക്കാട്-പാലാത്രച്ചിറ, പടിഞ്ഞാറൻ ബൈപാസുകൾക്ക് ബജറ്റിൽ തുക: ബൈപാസുകൾക്ക് പച്ചക്കൊടി  03.02.2018 
ചങ്ങനാശേരി: ളായിക്കാട്-പാലാത്രച്ചിറ ചങ്ങനാശേരി ബൈപാസിന്‍റെ നവീകരണത്തിന് സംസ്ഥാന ബജറ്റിൽ തുകവകയിരുത്തി. ഈ ആവശ്യമുന്നയിച്ച് സി.എഫ്.തോമസ് എംഎൽഎ ധനമന്ത്രിയെ സമീപിച്ചിരുന്നു.
ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതിയിട്ട പടിഞ്ഞാറൻ ബൈപാസ് യാഥാർഥ്യമാക്കാനും ബജറ്റിൽ നിർദേശമുണ്ട്.
നീർത്തട നെൽവയൽ സംരക്ഷണ സംബന്ധിച്ച സംസ്ഥാനതല സമിതിയുടെ അനുമതി ലഭിക്കാത്തതാണ് ബൈപാസ് പദ്ധതിയുടെ നിർമാണ നടപടികൾ തടസപ്പെടാൻ കാരണമായിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാനാണ് ബജറ്റിൽ നിർദേശമുള്ളത്. ഈ ബൈപാസ് നിർമ്മാണത്തിനായി 57 കോടിരൂപയുടെ ഭരണാനുമതി കഴിഞ്ഞ സർക്കാരിൽ നിന്നും ലഭിച്ചിരുന്നു.
എംസി റോഡിൽ പാലാത്രച്ചിറയിൽ ആരംഭിച്ച് പറാൽ, വെട്ടിത്തുരുത്ത് കരകളിലൂടെ കടന്ന് എസി റോഡ് മുറിച്ചുകടന്ന് എംസി റോഡിൽ ഇടിഞ്ഞില്ലത്തിനു സമീപം എത്തിച്ചേരുംവിധമാണ് ബൈപാസിന്‍റെ നിർദേശം.
പായിപ്പാട് ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിന്‍റെ വികസനം, കവിയൂർ റോഡിന്‍റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കൽ, കക്കാട്ടുകടവ് പാലം പൂർത്തിയാക്കൽ തുടങ്ങിയവക്കും ബജറ്റിൽ പദ്ധതിയുണ്ട്.
ബജറ്റ് പ്രഖ്യാപനം പോലെതന്നെ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും സർക്കാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കണമെന്ന് സി.എഫ്.തോമസ് എംഎൽഎ അഭിപ്രായപ്പെട്ടു.

ഫുട്പാത്തുകളിൽ ബൈക്കുകൾ പാർക്ക് ചെയ്താൽ നടപടിയുണ്ടാകും
ചങ്ങനാശേരി: നഗരത്തിൽ കാൽനട യാത്രക്കാർക്കായി നിർമ്മിച്ചിരിക്കുന്ന ഫുട്പാത്ത് കയ്യേറി ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്താലും വ്യാപാര സ്ഥാപനങ്ങളിലെ ബോർഡുകളും സാധനങ്ങളും ഫുട്പാത്തിലേക്ക് ഇറക്കിവച്ചാലും കർശന നടപടിയുണ്ടാകും. ജനങ്ങൾക്ക് അപകടം ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടായിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേയും യോഗത്തിൽ വിമർശമം ഉയർന്നു.പോലീസിന്‍റെ സഹായത്തോടെ അനധികൃത കച്ചവടം നീക്കം ചെയ്യുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകാനും യോഗം തീരുമാനിച്ചു. ഫുട്പാത്തുകളിൽ പ്രവർത്തിക്കുന്ന തട്ടുകടകളിൽ സുരക്ഷിതമല്ലാത്ത നിലയിൽ ഗ്യാസ് സിലണ്ടറുകൾ ഉപയോഗിച്ചാൽ നടപടി എടുക്കും.

റെയിൽവേ ബൈപാസ് ജംഗ്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളിൽ കച്ചവടം ചെയ്യാൻ അനുവദിക്കില്ല. കടത്തിണ്ണകളിൽ കിടന്നുറങ്ങുന്നവർ, നാടോടികൾ, ആക്രികച്ചവടക്കാർ, സംശാസ്പദമായ രീതിയിൽ കാണുന്നവർ തുടങ്ങിയവരെ കസ്റ്റഡിയിൽ എടുത്ത് വിരലടയാളം ശേഖരിക്കും. ജംഗ്ഷനുകളിൽ സിസിറ്റിവി ക്യാമറകൾ സ്ഥാപിക്കുന്നതി സിഐുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതിന് സലീം ഖാൻ, ജോണ്‍സണ്‍ ജോസഫ്, ബോസ്, റ്റി.എച്ച്.എം. സാലി, സജി തോമസ്, അനിത പ്രസാദ് എന്നിവരെ തെരഞ്ഞെടുത്തു.

ചങ്ങനാശേരിയിലെ ജലാശയങ്ങളെക്കുറിച്ച് സമഗ്രപഠന റിപ്പോർട്ട് തയാറാവുന്നു

ചങ്ങനാശേരി: നഗരസഭാ പ്രദേശത്തെ അഞ്ച് തോടുകളെക്കുറിച്ചും ഇതരജലാശയങ്ങളെക്കുറിച്ചും സമഗ്രപഠനം തയാറാവുന്നു. എസ്ബി കോളജ് റിട്ടയേർഡ് അധ്യാപകരായ പ്രഫ. ടി.ജെ മത്തായി, ഡോ.ജിജി ജോസഫ് കൂട്ടുമ്മേൽ എന്നിവരുടെ നേത്യത്വത്തിലാണ് പഠന റിപ്പോർട്ട് പൂർത്തിയാകുന്നത്.
റേഡിയോ മീഡിയാ വില്ലേജ് 16ന് വൈകുന്നേരം നാലിന് സംഘടിപ്പിക്കുന്ന 26-ാം ജനകീയ സദസിൽ പഠനറിപ്പോർട്ട് അവതരിപ്പിക്കും. ചങ്ങനാശേരിയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരം കാണുന്നതിന്‍റെ പ്രാരംഭ നടപടിയാണ് ഈ പഠനം. സി.എഫ്.തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി അധ്യക്ഷത വഹിക്കും.
മുൻസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ ആമുഖ പ്രഭാഷണം നടത്തും. കോട്ടയം നാട്ടുകൂട്ടം പ്രതിനിധി രാജീവ് പളളിക്കോണം വിഷയാവതരണം നടത്തും. നഗരസഭയിലെ 37 വാർഡു കൗണ്‍സിലർമാർ, ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർക്കൊപ്പം പൊതുജനങ്ങളും പരിപാിയിൽ പങ്കെടുക്കും.
തുടർന്ന് പൊതുജന പങ്കാളിത്തത്തോടെ ചങ്ങനാശേരിയിലെ ജലാശയങ്ങൾ മാലിന്യ വിമുക്തമാക്കുന്നതിനും ശുചിയായി സംരക്ഷിക്കുന്നതിനുള്ള കർമ്മപരിപാടികൾക്ക് രൂപംനൽകുമെന്ന് റേഡിയോ മീഡിയാ വില്ലേജ് ഡയറക്ടർ ഫാ.സെ ബാസ്റ്റ്യൻ പുന്നശേരി പറഞ്ഞു.

 28-10-2017

ളായിക്കാട്-ബോട്ടുജെട്ടി-ചെത്തിപ്പുഴക്കടവ് ടൂറിസം പാക്കേജ് നടപ്പാക്കണമെന്ന്

October 2017

ചങ്ങനാശേരി: ളായിക്കാട്, മനയ് ക്കച്ചിറ, ബോട്ടുജെട്ടി, കണ്ണന്പേരൂർച്ചിറ, ചെത്തിപ്പുഴക്കടവ് എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ചങ്ങനാശേരിയിൽ ജലപാത ടൂറിസം പാക്കേജ് നടപ്പാക്കണമെന്ന നിർദേശം ഉയരുന്നു.

കുട്ടനാടിന്‍റെയും ഹൈറേഞ്ചിന്‍റെയും കവാടമായ ചങ്ങനാശേരി സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന വിധത്തിലുള്ള ഇക്കോ ടൂറിസം പദ്ധതി ആവിഷ്കരിക്കണമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്.

ളായിക്കാട് ആരംഭിച്ച് മനക്കച്ചിറ, ബോട്ടുജെട്ടി, കണ്ണന്പേരൂർച്ചിറ വഴി ചെത്തിപ്പുഴക്കടവിലെത്തുന്ന തോടിന് ആഴവും വീതിയും വർധിപ്പിച്ച് വശങ്ങളിൽ സൗന്ദര്യവത്കരണം നടത്തി ബോട്ടിംഗ് ഉൾപ്പെടെയുള്ള ടൂറിസം പാക്കേജിനാണു സാധ്യതയേറുന്നത്.

ടൂറിസ്റ്റുകൾക്കു താമസിക്കുന്നതിനുള്ള ഹോംസ്റ്റേ, ഹോട്ടൽ സംവിധാനങ്ങൾ പ്രാവർത്തികമാകുന്പോൾ ഈ ഭാഗങ്ങളുടെ സമഗ്രവികസനത്തിനും നാട്ടുകാരുടെ വരുമാന വർധനവിനും ഉപകരിക്കുമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. അതുപോലെ ആലപ്പുഴയിൽനിന്നു ഹൗസ് ബോട്ടുകൾ ചങ്ങനാശേരി ബോട്ട്ജെട്ടിയിൽ എത്തുന്നവിധം കിടങ്ങറ കെസി ജെട്ടിയിലെ പാലം ഉയർത്തി നിർമിക്കാൻ നടപടി വേണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.

ഈ ടൂറിസം പാക്കേജ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് നിവേദനം നൽകി. പദ്ധതി സംബന്ധിച്ചു സമഗ്രമായ രൂപരേഖ സമർപ്പിച്ചാൽ പഠനം നടത്തി പണം നൽകുമെന്നു മന്ത്രി മറുപടി നൽകിയിട്ടുണ്ട്.


 09.10.17
 ചങ്ങനാശേരിയിലെ അഞ്ചൽപ്പെട്ടിയും അഞ്ചലോട്ടവും

 ചങ്ങനാശേരി: പോസ്റ്റൽ വാരാഘോഷത്തിന് ഇന്നു തുടക്കം കുറിക്കുന്പോൾ ചങ്ങനാശേരി പോസ്റ്റ് ഒാഫീസ് നൂറ്റാണ്ടു പിന്നിലേക്കു തിരിഞ്ഞു നോക്കുകയാണ്. ചങ്ങനാശേരി പോസ്റ്റ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ചൽപ്പെട്ടിയും ബൾക്ക് സ്റ്റാന്പിംഗിനായി ഇന്ത്യയിലാദ്യമായി സ്ഥാപിക്കപ്പെട്ട ആധുനിക ഫ്രാങ്കിംഗ് യന്ത്രവുമാണ് വേറിട്ട പെരുമ നൽകുന്നത്.

കേണൽ മണ്‍റോ സായ്പാണ് സന്ദേശ വാഹക ഉപാധിക്ക് അഞ്ചൽ എന്ന പേരു നൽകിയത്. സർക്കാർ ഉരുപ്പടികൾ തലസ്ഥാനത്തുനിന്ന് എല്ലാ കച്ചേരികളിലേക്കും കച്ചേരികളിൽനിന്നു തലസ്ഥാന നഗരിയിലേക്കും എത്തിച്ചു നൽകുകയായിരുന്നു ജോലി.
ഉരുപ്പടികൾ അടങ്ങിയ സഞ്ചി വഹിച്ചുകൊണ്ട് ഓടുന്ന ജോലിക്കാരനെ അഞ്ചൽ എന്നും ഓരോ സ്ഥലത്തു‌നിന്നും ഓട്ടക്കാരന്‍റെ പക്കൽനിന്ന് ഉരുപ്പടികൾ ഏറ്റുവാങ്ങി അതതു കച്ചേരികളിൽ എത്തിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥന് അഞ്ചൽക്കാരൻ എന്നുമായിരുന്നു പേര്. അഞ്ചലോട്ടക്കാരന് ഭടന്മാരുടെ രീതിയിലുള്ള വസ്ത്രവും തരപ്പെടുത്തി നൽകിയിരുന്നു.
ഇംഗ്ലണ്ടിൽ നടപ്പിലിരുന്ന പുരാതനമായ അംജീറിയാ എന്ന തുറയുടെ മാതൃകയായിരുന്നു അഞ്ചൽ സംവിധാനം. എയ്ഞ്ചൽ എന്ന വാക്കിൽനിന്നാണ് അഞ്ചൽ എന്ന(ദൂതൻ) വാക്കുണ്ടായത്.

 1848 കാലത്ത് ആരംഭിച്ച അഞ്ചലോട്ടക്കാന്‍റെ പേരു പിന്നീട് അഞ്ചൽപിള്ള എന്നായും പിന്നീടത് അഞ്ചൽ മാസ്റ്റർ, മെയിൽ റണ്ണർ എന്നുമായി പരിഷ്കരിക്കപ്പെട്ടു. 1882ലാണ് അഞ്ചൽ പ്രത്യേക വകുപ്പായി തിരിച്ചു ബ്രിട്ടീഷ് പോസ്റ്റൽ സർവീസിൽ പരിചയം സിദ്ധിച്ച ഉദ്യോഗസ്ഥന്‍റെ ഭരണത്തിൽ കീഴിലാക്കിയത്. അഞ്ചലോട്ടത്തിന്‍റെ സ്മാരകമായാണു ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിന്‍റെ കവാടത്തിൽ തിരുവിതാംകൂറിന്‍റെ ശംഖ് മുദ്ര പതിപ്പിച്ച അഞ്ചൽ എഴുത്തുപെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

തപാൽ ഉരുപ്പടികൾ ഒരുമിച്ച് സ്റ്റാന്പ് ചെയ്യാനുള്ള ഹൈസ്പീഡ് ഫ്രാങ്കിംഗ് യന്ത്രം കഴിഞ്ഞയാഴ്ച ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫീസിൽ എത്തി. മണിക്കൂറിൽ അയ്യായിരം തപാൽ ഉരുപ്പടികളിൽ കംപ്യൂട്ടർ സഹായത്തോടെ സ്റ്റാന്പ് ചെയ്യുന്ന സംവിധാനമാണിത്. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലും ഈ സംവിധാനം അടുത്ത ദിവസം നിലവിൽ വന്നിട്ടുണ്ട്.

 Tuesday, October 10, 2017






പാറേൽ പള്ളി ആനന്ദാശ്രമംമോർക്കുളങ്ങര റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമിക്കണം
ങ്ങനാശേരി: വാഴൂ റോഡിനിന്നും എംസി റോഡിലേക്കുള്ള പ്രവേ വാവും ബൈപാസ് റോഡിന്റെ മാന്ത പായുമാ പാറേള്ളിന്ദാശ്രമംമോക്കുങ്ങ റോഡ് ധുനി നിവാത്തി പു നിമിക്കമെന്ന് ന്ദാശ്രമം സിന്റ്സ് സോസിയേ വാഷി മ്മേനം ശ്യപ്പെട്ടു.

ത്തിലേയും രി പ്രദേങ്ങളിലേയും പ്രമു സ്കൂളുളിലേയും കോജുളിലേയും യിക്കക്കിനു വിദ്യാഥിക്കും റ്റു യാത്രക്കാക്കും റെ കാപ്രമാ റോഡാണിത്. ഹാത്മജിയും ശ്രീനാരാഗുരുവും ന്ദശിച്ചിട്ടുള്ള ന്ദാശ്രത്തിനു മുന്നിലൂടെയുള്ള റോഡ് ധുനി നിവാത്തി പു നിമിക്കമെന്നാശ്യപ്പെട്ട് സി.ഫ്. തോസ് എം മുഖേ പൊതുരാത്ത് ന്ത്രിക്ക് നിവേനം കുന്നതിനു മ്മേനം തീരുമാനിച്ചു.

സോസിയേ പ്രസിന്റ് വി.ജെ. ചാക്കോ വെങ്ങാന്ത ധ്യക്ഷ ഹിച്ചു. പോലീസ് ബ് സ്പെക്ട എം.ജി. രാജു ദ്ഘാനം ചെയ്തു. സിപി . മേശ്, സ്ആറ്റിസി മു ക്ട ബോഡംഗം ണ്ണി തോസ്, മുനിസിപ്പ കൗണ്‍സി മാട്ടി സ്കറി, താലൂക്ക് സിന്റ്സ് സോസിയേ പ്രസിന്റ് പ്ര.സ്. ന്ദകുട്ട, സെക്രട്ടറി ജി. ക്ഷ്മ, ന്ദാശ്രമം സിന്റ്സ് സോസിയേ സെക്രട്ടറി കെ.ച്ച്. മുമ്മദ് ഷെരീഫ്, ട്ര കെ.ജെ. മാത്തുക്കുട്ടി ന്നി പ്രസംഗിച്ചു. മുതിന്ന പൗ·രെ മ്മേത്തി രിച്ചു. സ്എസ്എസി, പ്ലസ്ടൂ രീക്ഷയി ന്ന വിയം സ്ഥമാക്കി വിദ്യാഥിക്ക് പാരിതോഷികം കി. ചികിത്സാ ഹാവിവും ന്നു.

മുട്ടത്തു വർക്കി കുടുംബങ്ങളിലേക്കു കടന്നുചെന്ന കഥാകാരൻ: മധു


തിരുവനന്തപുരം: കുടുംബങ്ങളിലേക്ക് കടന്നുചെന്ന കഥാകാരനായിരുന്നു മുട്ടത്തുവർക്കിയെന്ന് പത്മശ്രീ മധു. പ്രസ്ക്ലബ് ടിഎൻജി ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ മുട്ടത്തുവർക്കി ഫൗണ്ടേഷൻ സംഘടിപ്പിച്ച മുട്ടത്തു വർക്കി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കൃത്രിമത്വം ഇല്ലാത്ത എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി. അക്കാലത്ത് വീട്ടമ്മമാരുടെ പ്രധാന സംസാരവിഷയം വാരികകളിൽ വന്നിരുന്ന മുട്ടത്തുവർക്കിയുടെ നോവലുകളായിരുന്നു. കുടുംബിനികളെ അത്രയേറെ ആകർഷിച്ചിരുന്നു അദ്ദേഹത്തിന്‍റെ രചനകൾ. കുടുംബങ്ങൾക്കുള്ളിലേക്ക് ഇത്രയേറെ കടന്നുചെന്ന സാഹിത്യകൃതികൾ അതിനു മുൻപോ ശേഷമോ ഉണ്ടായിട്ടില്ല.

രണ്ടുകൈകൾകൊണ്ടും മുട്ടത്തുവർക്കി എഴുതുമെന്ന് അന്നു തങ്ങളൊക്കെ ഹാസ്യരൂപേണ പറയുമായിരുന്നു. അത്രയേറെ നോവലുകളാണ് അക്കാലത്ത് അദ്ദേഹം എഴുതിയത്. എന്നാൽ ആ ഒരു കാലഘട്ടത്തിനുശേഷം സ്ത്രീ വായനക്കാരുടെ എണ്ണത്തിൽ വലിയ കുറവു വന്നിട്ടുണ്ട്. സാഹിത്യത്തിൽ മുട്ടത്തുവർക്കിയുടെ സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 26-ാമത് മുട്ടത്തു വർക്കി സാഹിത്യ അവാർഡ് ടി.വി. ചന്ദ്രനു മധു സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും പ്രഫ. പി.ആർ.സി. നായർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

മധ്യതിരുവിതാംകൂറിന്‍റെ ഹൃദയസ്പന്ദനങ്ങളെ ഇത്ര മനോഹരമായി ആവിഷ്കരിച്ച സാഹിത്യകാരൻ വേറെ ഉണ്ടെന്നു തോന്നുന്നില്ലെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. പുതിയൊരു വായനസംസ്കാരത്തിലേക്കാണ് മുട്ടത്തുവർക്കി ഒരു കാലഘട്ടത്തെ നയിച്ചത്. അധികം പണ്ഡിതരല്ലാത്തവരെ അദ്ദേഹം വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും അടുത്ത ജീവിതബന്ധമുണ്ടായിരുന്ന വ്യക്തിയായിരുന്നു മുട്ടത്തുവർക്കിയെന്ന് മുട്ടത്തുവർക്കി അനുസ്മരണ പ്രഭാഷണം നടത്തിയ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. അദ്ദേഹത്തിന്‍റെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കൃതി എക്കാലത്തെയും മികച്ച ബാലസാഹിത്യ കൃതിയാണ്. പിതൃതുല്യമായ വാത്സല്യമാണ് ദീപികയിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹം നൽകിയത്. ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ പ്രാവിണ്യമുണ്ടായിരുന്ന മുട്ടത്തുവർക്കി 26 വർഷത്തോളമാണ് ദീപികയിൽ പ്രവർത്തിച്ചത്. ആരുടെ മുന്നിലും തലകുനിച്ചില്ല. അഞ്ചും ആറും വാരികകൾക്ക് ഒരേസമയം അദ്ദേഹം നോവലുകൾ എഴുതി നൽകി. വായന ഒരു ലഹരിയായി ആസ്വദിക്കുന്നതിന് അന്നത്തെ വായനക്കാർക്കു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ കുട്ടിക്കാലത്ത് വായനയിലേക്ക് അടുപ്പിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തു വർക്കിയെന്ന് മറുപടി പ്രസംഗം നടത്തിയ ടി.വി. ചന്ദ്രൻ പറഞ്ഞു. അറിയാത്ത ഒരു നാടിന്‍റെ സംസ്കാരം മുട്ടത്തുവർക്കിയുടെ കഥകളിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനകീയ സാഹിത്യഗവേഷക ആൻസി ബേയെ അന്ന മുട്ടത്ത് ആദരിച്ചു. മുട്ടത്തുവർക്കി ഫൗണ്ടേഷൻ സെക്രട്ടറി പ്രഫ. മാത്യു ജെ. മുട്ടത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ടി.വി. ചന്ദ്രന്‍റെ സിനിമകൾ എന്ന വിഷയത്തിൽ വി.കെ. ജോസഫ് പ്രഭാഷണം നടത്തി. ടി.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

അനശ്വര നടൻ ആലുംമൂടൻ യവനികയ്ക്ക് പിന്നിൽ മറഞ്ഞിട്ട് ഇന്ന് 25 വർഷം
03.05.2017
ചങ്ങനാശേരി: ചലച്ചിത്ര ഹാസ്യനടൻ ആലൂംമൂടനെന്ന ഡൊമിനിക് ആലുംമൂടന്‍റെ 25ാം ചരമവാർഷികം ഇന്ന്. രാവിലെ 11നു ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ വിശുദ്ധ കുർബാനയും തുടർന്നു അനുസ്മരണ ശുശ്രൂഷകളും നടക്കും.
1992 മേയ് മൂന്നിനു കോഴിക്കോട് റസ്റ്റ് ഹൗസിൽ പ്രിയദർശന്‍റെ അദ്വൈതം എന്ന സിനിമയിൽ അഭിനയിക്കുന്പോൾ കുഴഞ്ഞുവീണാണ് അദ്ദേഹം മരണമടഞ്ഞത്. അഞ്ഞൂറോളം സിനിമകളിലുടെയും 30ൽപ്പരം നാടകങ്ങളിലുടെയും അദ്ദേഹം മലയാളക്കരയ്ക്കു പ്രിയങ്കരനായി മാറി.
മികച്ച പ്രതിഭയായിരുന്ന ആലുംമൂടൻ മലയാളക്കരയ്ക്കു മറക്കാനാവാത്ത നടനാണ്. അടൂർഭാസി, ബഹദൂർ എന്നീ ഹാസ്യസാമ്രാട്ടുകൾക്കു പിന്നാലെ അനാർക്കലിയിൽ തുടങ്ങി അദ്വൈതം വരെ നീളുന്ന അഞ്ഞൂറോളം സിനിമകളിലൂടെ മലയാളക്കരയെ ചിരിപ്പിച്ചു. ഏഴു രാത്രികൾ, ആരോമലുണ്ണി, കൂട്ടുകുടുംബം, കളിത്തോഴൻ, ദത്തുപുത്രൻ, ശരശയ്യ, മഞ്ഞിൽവിരിഞ്ഞ പൂക്കൾ, തുറമുഖം, മൈഡിയർ കുട്ടിച്ചാത്തൻ, പടയോട്ടം, ആകാശക്കോട്ടയിലെ സുൽത്താൻ, കമലദളം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് ആലുംമൂടൻ വലിയൊരു തരംഗം സൃഷ്ടിച്ചു.
ആനന്ദം പരമാനന്ദം എന്ന നാടകത്തിൽ തുടങ്ങിയ ആലുംമൂടൻ ആരടാ വലിയവൻ ഞാനെടാ പാറായി, ബന്ധമെന്ന കുന്തം തുടങ്ങിയ നാടകങ്ങളിലൂടെ ജനഹൃദയങ്ങളെ കീഴടക്കി. ചങ്ങനാശേരിയിൽ അനശ്വര നാടകക്കന്പനിക്കു തുടക്കം കുറിച്ചത് ആലുംമൂടനാണ്. കെപിഎസിയുടെ നിരവധി നാടകങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കലാലോകത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഈ നടന്‍റെ അന്ത്യം സംഭവിച്ചതും സിനിമാസെറ്റിൽ വച്ചായിരുന്നു. മൂട്ട എന്ന ഹാസ്യകഥാപ്രസംഗവും ആലുംമൂടനെ മലയാളികൾക്കു പ്രിയങ്കരനാക്കി.
ആലുംമൂടൻ വിടപറഞ്ഞു കാൽനൂറ്റാണ്ടു പിന്നിടുന്പോഴും അദ്ദേഹത്തിന്‍റെ ഹാസ്യസ്മരണകൾ മലയാളിയുടെ മനസിൽനിന്നു മാഞ്ഞിട്ടില്ല. ഇത്രയേറെ കലാസന്പത്ത് മലയാളക്കരയ്ക്കു സമ്മാനിച്ചിട്ടും ഈ മഹാനടന്‍റെ പേരിൽ ഒരു കലാസ്മാരകം ഉയർന്നിട്ടില്ല. പത്തുവർഷം മുൻപ് ചെത്തിപ്പുഴക്കടവ് റോഡിന് ആലുംമൂടന്‍റെ പേര് നൽകി ആദരിച്ചിരുന്നു.
തൃക്കൊടിത്താനം ആഞ്ഞിലിവേലിൽ റോസമ്മയാണ് ആലുംമൂടന്‍റെ ഭാര്യ. ജോഷി, ജോളി, ഗേളി, ബോബൻ ആലുംമൂടൻ, ബീന, ദീപ എന്നിവരാണ് മക്കൾ. ബോബൻ ആലുംമൂടനിലൂടെ ആലുംമൂടന്‍റെ കലാസവിശേഷതകൾ ഇന്ന് മലയാളക്കരയ്ക്ക് പകർന്നുകൊണ്ടിരിക്കുന്നു.


സബർബൻ ട്രെയിൻ ചങ്ങനാശേരിക്ക് നീട്ടണമെന്ന് ആവശ്യം ഉയരുന്നു


ചങ്ങനാശേരി: തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂർ വരെ സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്ന സബർബൻ ട്രെയിൻ ചങ്ങനാശേരി വരെ നീട്ടണമെന്ന് ആവശ്യമുയരുന്നു. റെയിൽവേ വികസനത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരും റെയിൽവേയും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭത്തിന്‍റെ ഭാഗമായാണ് ഈ സർവീസ് തുടങ്ങുന്നത്. നാലു ട്രാക്കുകളും പ്ളാറ്റ് ഫോമുകളുമുള്ള ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ സബർബൻ സർവീസ് തുടങ്ങുന്നതിന് പര്യാപ്തമാണെന്നും സർവീസ് ചങ്ങനാശേരി വരെ നീട്ടണമെന്നും രാഷ്‌‌ട്രനായക് ചന്ദ്രശേഖർ സെന്‍റർ ഫോർ അപ്ലൈഡ് പൊളിറ്റിക്കൽ തോട്ടിന്‍റെയും മാസ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെയും സംയുക്ത വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
എൻഎസ്എസ് ആസ്ഥാനം, ചങ്ങനാശേരി അതിരൂപതാ ആസ്ഥാനം, ചിങ്ങവനത്തെ ക്നാനായ യാക്കോബായ സഭാ ആസ്ഥാനം, പ്രശസ്തമായ ക്രൈസ്തവ, ഹൈന്ദവ. മുസ്ലിം ആരാധനാലയങ്ങൾ, വിവിധ ഹൈന്ദവ ക്ഷേത്രങ്ങൾ, എസ്ബി, അസംപ്ഷൻ ഓട്ടോണമസ് കോളജുകൾ, എൻഎസ്എസ് കോളജ്, മധ്യതിരുവിതാംകൂറിലെ പുരാതന വാണിജ്യ വ്യാപാരകേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തേണ്ട നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് ഏറെ പ്രാധാന്യമാണുള്ളത്.
സീസണ്‍ടിക്കറ്റിന്‍റെ പരിധി നിശ്ചയിച്ചിട്ടുള്ള 150 കി.മീറ്റർ ചങ്ങനാശേരിയിൽ അവസാനിക്കുന്നു എന്നതും സബർബൻ ട്രെയിൻ ചങ്ങനാശേരി വരെ നീട്ടേണ്ടതിന്‍റെ പ്രധാന്യം വർധിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ച നിവേദനം കൊടിക്കുന്നിൽ സുരേഷ് എംപി മുഖേന കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിക്കും ഡിവിഷണൽ റെയിൽവേ മാനേജർമാർക്കും നൽകുന്നതിനും സംഘടനയുടെ വാർഷിക പൊതുയോഗം തീരുമാനിച്ചു.
റെയിൽവേ വികസനത്തിൽ ചങ്ങനാശേരിക്കു അത്ഭുതകരമായി മുന്നേറുവാൻ സഹായിച്ച കൊടിക്കുന്നിൽ സുരേഷ് എംപിയെ യോഗം അഭിനന്ദിച്ചു.
കൊങ്കണ്‍വഴി ഓടുന്ന നന്പർ 1220102 ലോകമാന്യ തിലക്കൊച്ചുവേളി ഗരീബ്രഥ്, 2256960 ഡേറാഡൂണ്‍കൊച്ചുവേളി എക്സ് പ്രസ്, 1633334 വേറാവൽതിരുവനന്തപുരം എക്സ്പ്രസ്, 1925960 ഭാവ്നഗർകൊച്ചുവേളി എക്സ് പ്രസ്, 1631112 ബിക്കാനർകൊച്ചുവേളി എക്സ്പ്രസ്, 1633536 ഗാന്ധിധാംനാഗർകോവിൽ എക്സ്പ്രസ്, 2265354 നിസാമുദ്ദീൻതിരുവനന്തപുരം എക്സ്പ്രസ് എന്നിവയും ദീർഘദൂര ട്രെയിനുകളായ 1590506 ഡിബ്രൂഗഡ്കന്യാകുമാരി എക്സ് പ്രസ്, 1631718 ഹിമസാഗർ എക്സ്പ്രസ്, 1265960 ഗുരുദേവ് എക്സ്പ്രസ്, 1250708, 1251516 ഗുവാഹാട്ടിതിരുവനന്തപുരം എക്സ്പ്രസ്, 2764748 കോർബതിരുവനന്തപുരം എക്സ്പ്രസ്, 1277778 ഹൂബ്ലികൊച്ചുവേളി എക്സ്പ്രസ്, 1656162 യശ്വന്ത്പൂർകൊച്ചുവേളി എക്സ്പ്രസ് എന്നിവയ്ക്ക് ഇവിടെ സ്ഥിരം സ്റ്റോപ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനാ ചെയർമാൻ വിനു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. സുരേഷ് പരമേശ്വരൻ, നിയാസ് ഓലിക്കൽ, സുനോജ് മുല്ലശേരിൽ, നിഷാദ് കെ.അസീസ്, നിഥിൻ വാസുദേവ്, വി.എ.വക്കച്ചൻ, ജോമോൻ വെണ്ണാലിൽ എന്നിവർ പ്രസംഗിച്ചു.
2017
 

ആലപ്പുഴ-ചങ്ങനാശേരി-കൊടൈക്കനാല്‍ ദേശീയപാത പഴനി വരെ നീട്ടും

ചങ്ങനാശേരി: ആലപ്പുഴ- ചങ്ങനാശേരി- കൊടൈക്കനാല്‍ കായലോര, മലയോര ടൂറിസം പ്രോത്സാഹന പാത വികസനത്തിനുള്ള വിശദമായ രൂപരേഖ തയാറായി. തുടര്‍നടപടി പുരോഗമിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

ഈ രൂപരേഖ ദേശീയപാത അഥോറിറ്റിക്ക് ഉടൻ സമര്‍പ്പിക്കുമെന്നും കൊടിക്കുന്നില്‍ ദീപികയോടു പറഞ്ഞു. ദേശീയ പാത വികസന അഥോറിറ്റി ഈപാത വികസനത്തിനു നേരത്തെ അനുമതി നല്‍കുകയും ആദ്യഘട്ടമായി ഇരുനൂറു കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു.

ആലപ്പുഴയില്‍ ആരംഭിച്ചു പെരുന്നയിലൂടെ ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷനിലെത്തി വാഴൂര്‍ റോഡിലൂടെ കറുകച്ചാല്‍, കങ്ങഴ വഴി കെകെ റോഡില്‍ 14-ാം മൈലില്‍ എത്തുന്നതാണു പദ്ധതിയുടെ ആദ്യഘട്ടം. തുടര്‍ന്ന് ഈ ദേശീയപാതയെ കുമളി, തേനി പെരിയകുളം, ഡിന്‍ഡിഗല്‍ വഴി കൊടൈക്കനാലുമായി ബന്ധിപ്പിക്കും. തുടര്‍ന്ന് ഈ പാത പഴനിവരെ ദീര്‍ഘിപ്പിക്കുന്നതോടെ തീര്‍ഥാടനപാത കൂടിയായി മാറും.

കുരിശുംമൂട് വടക്കേക്കര കണ്ണംപേരൂർചിറ റോഡ് ബൈപാസായി ഉയർത്തണം
ചങ്ങനാശേരി: കുരിശുംമൂട് വടക്കേക്കര കണ്ണംപേരൂർചിറ റോഡ് ബൈപാസായി ഉയർത്തി നവീകരിക്കണമെന്നു വടക്കേക്കര വികസനസ മിതി യോഗം ആവശ്യപ്പെട്ടു.
നഗരത്തിലേയും എംസി റോഡിലെയും ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ഈ റോഡ് ബൈപാസായി ഉപയോഗിക്കാൻ കഴിയും. വടക്കേക്കര റെയിൽവേ ഗേറ്റിൽ പുതിയ മേൽപാലം നിർമിക്കണമെന്നും യോഗം ആവശ്യ പ്പെട്ടു.
വള്ളത്തോൾ ലൈബ്രറി പ്രസിഡന്‍റ് വർഗീസ് ആന്‍റണി അധ്യക്ഷത വഹിച്ചു. തോമസുകുട്ടി മൂലയിൽ, ജിൻസണ്‍ മാത്യു, റോസമ്മ ജോർജ്, രാജു മാധവൻ, കെ.ബി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. എംഎൽഎ, എംപി എന്നിവർക്ക് ഇതു സംബന്ധിച്ച നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.


പൗരാണികതയ്ക്കിണങ്ങിയ ടൂറിസം പദ്ധതി ബോട്ടുജെട്ടിയിൽ നടപ്പാക്കാൻ തീരുമാനം

ചങ്ങനാശേരി: ചങ്ങനാശേരിയുടെ പൗരാണികതക്ക് യോജിച്ച ടൂറിസം പദ്ധതി ബോട്ട്ജെട്ടിയിൽ നടപ്പാക്കാൻ ജനപ്രതിനിധികളുടേയും വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിൽ തീരുമാനിച്ചു. പദ്ധതിക്കായി വിദഗ്ധ സമിതിയെകൊണ്ട് വിശദമായ രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചു. ഇതോടെ ബോട്ട് ജെട്ടിയെ ടൂറിസം ബോട്ട് ജെട്ടിയാക്കാനുള്ള പദ്ധതിക്കു പ്രതീക്ഷയേറി. ബോട്ടുജെട്ടിയിലും ആലപ്പുഴ തോട്ടിൽ തുരുത്തേൽ ജംഗ്ഷൻ വരേയുള്ള തോടിന്‍റെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
ബോട്ട്ജെട്ടി ഓഫീസിൽ ചേർന്ന യോഗത്തിൽ സി.എഫ്. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. പദ്ധതിക്കായി എംഎൽഎമാരുടെ ആസ്തിവികസന ഫണ്ടിൽനിന്നും ഒരു കോടി രൂപ നീക്കി വച്ചതായും അടുത്ത സാന്പത്തികവർഷത്തിൽ കുറച്ച് തുക കൂടി പദ്ധതിക്കായി മാറ്റി വയ്ക്കുമെന്നും സി.എഫ്. തോമസ് എംഎൽഎ അറിയിച്ചു. ഈ പദ്ധതിക്ക് സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽനിന്നും പണം അനുവദിക്കണമെന്നാവശ്യപ്പെടുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കെസി പാലം ഉയർത്തി നിർമിക്കാനും പെരുന്പുഴക്കടവ് പാലത്തിന്‍റെ നിർമാണത്തിനുമുള്ള നടപടികൾ പുരോഗമിക്കുകയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി ചങ്ങനാശേരി കിടങ്ങറ ആലപ്പുഴ തോട്, വെട്ടിത്തുരുത്ത്, പറാൽ, കണ്ണംപേരൂർ വഴി ചെത്തിപ്പുഴ കടവിലെത്തുന്ന തോട്, പണ്ടകശാലാ തോട്, ബോട്ട് ജെട്ടിയിൽനിന്നും കാവാലിക്കരി വഴി മനക്കച്ചിറയിലുള്ള റിസോർട്ടിനു പടിഞ്ഞാറ് ഭാഗത്തെത്തുന്ന ചന്തത്തോട് എന്നീ തോടുകളിൽ ടൂറിസം ആകർഷണ സംവിധാനങ്ങൾ ഏർപ്പെടുത്താനാകുമെന്നു യോഗത്തിൽ നിർദേശം ഉയർന്നു.
ബോട്ട്ജെട്ടിക്കുളത്തിലേയും ജലപാതയിലേയും പോള നീക്കം ചെയ്തെങ്കിലും ഇത് വീണ്ടും ഒഴുകിയെത്തുകയാണ്. പോള നീക്കാനും നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ സംരക്ഷണത്തിനും തുടർ നടപടികൾ വേണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.
ബോട്ട് ജെട്ടിയേയും അനുബന്ധ ജലപാതയേയും ഉൾപ്പെടുത്തി ടൂറിസം പദ്ധതി നടപ്പാക്കുന്നത് കുട്ടനാടിന്‍റെയും ഹൈറേഞ്ചിന്‍റെയും കവാടമായ ചങ്ങനാശേരിക്ക് ഏറെ ഗുണകരമാകുമെന്ന നിർദേശവും യോഗത്തിലുയർന്നു. കേരള സർക്കാർ നിർദേശ പ്രകാരം കോട്ടപ്പുറം മുതൽ കോഴിക്കോട് വരെ ദേശീയ ജലപാത ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ചങ്ങനാശേരിആലപ്പുഴ കനാൽ, ആലപ്പുഴകോട്ടയം, കോട്ടയംവൈക്കം കനാലുകളെ ദേശീയ ജലപാതയായി ഉയർത്തിയാൽ ജലഗതാഗവും ടൂറിസവും വളരുമെന്ന നിർദേശം ഉയർന്നിട്ടുണ്ട്.
മുനിസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മണമേൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്സണ്‍ സുമാ ഷൈൻ, മാത്തുക്കുട്ടി പ്ലാത്താനം, സാജൻ ഫ്രാൻസിസ്, കൃഷ്ണകുമാരി രാജശേഖരൻ, രാജു ആന്‍റണി, ലാലിച്ചൻ കുന്നിപ്പറന്പിൽ, എത്സമ്മ ജോബ്, ജയിംസ് പുത്തൻപുര, സിബി സ്കറിയ, എൻ.പി. കൃഷ്ണകുമാർ, അനിയൻകുഞ്ഞ്, സാംസണ്‍ വലിയപറന്പിൽ, സതീഷ് വലിയവീടൻ, സിബിച്ചൻ ഇടശേരിപ്പറന്പിൽ, എം.എസ്. വിശ്വനാഥൻ, ജോസുകുട്ടി നെടുമുടി, ഡാനി തോമസ്, അനില രാജേഷ്കുമാർ, ജെസി വർഗീസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. കെ ഐ ഐഡിസി ജനറൽ മാനേജർ ജോസഫ് സ്കറിയ, പ്രോജക്ട് കോഓർഡിനേറ്റർ അബ്ദുൾ റഷീദ്, ജലഗതാഗത വകുപ്പ്, ഇറിഗേഷൻ വകുപ്പ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനു മുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ചങ്ങനാശേരി ബോട്ട്ജെട്ടിയെ ടൂറിസം ജെട്ടിയായി ഉയർത്താൻ നിർദേശിക്കുകയും ഇതിന് രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
ബോട്ട് ജെട്ടിയോടു ബന്ധപ്പെട്ട തോടുകളെ ടൂറിസ്റ്റ് ജലപാതകളായി നവീകരിച്ച് വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ആദ്യഘട്ടത്തിൽ ശിക്കാര വള്ളങ്ങൾ ഏർപ്പെടുത്തുമെന്നും ബജറ്റ് നിർദേശത്തിലുണ്ടായിരുന്നു. പുതിയ സർക്കാർ അധികാരത്തിൽവന്ന് പ്രഖ്യാപിച്ച ബജറ്റിൽ ഈ നിർദേശങ്ങൾ ഉൾക്കൊള്ളിക്കാതിരുന്നത് പദ്ധതി നടത്തിപ്പിനെ തടസപ്പെടുത്തുകയായിരുന്നു.
ചങ്ങനാശേരി-തിരുവല്ല ഇരട്ടപാത കമ്മീഷനിംഗ് 28ന്

ചങ്ങനാശേരി: തിരുവല്ല ചങ്ങനാശേരി ഇരട്ട റെയിൽപാത നാളെ കമ്മീഷൻ ചെയ്യും. കമ്മീഷനിംഗിന്‍റെ ഭാഗമായി നാളെ രാവിലെ ഒന്പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ തിരുവല്ലകോട്ടയം പാതയിൽ ഗതാഗതം തടസപ്പെടും. ഇരൂപ്പ ലെവൽക്രോസിൽ പാത യോജിപ്പിക്കുന്ന ജോലികളും സിഗ്നൽ സംവിധാനങ്ങളുടെ അവസാനഘട്ട ജോലികളുമാണ് നാളെ നടക്കുന്നത്.
ഈ ജോലികൾ പൂർത്തിയാകുന്പോൾ കോട്ടയത്തുനിന്നും വരുന്ന ശബരി എക്സ്പ്രസ് ട്രെയിൻ പുതിയ പാതയിലൂടെ ആദ്യസഞ്ചാരം നടത്താനാണ് റെയിൽവേ അധികൃതരുടെ തീരുമാനം.
റെയിൽപാത വികസനത്തിന്‍റെ ഭാഗമായി ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നാളെ മുതൽ നാലു പ്ലാറ്റ് ഫോമുകളും തുറക്കും. ഇരട്ടപ്പാത പൂർത്തിയായതോടെ സിഗ്നൽ കണക്ഷൻ സംവിധാനവും നാളെ നിലവിൽ വരും. ഇതോടെ ചങ്ങനാശേരി മുതൽ തിരുവനന്തപുരം വരെ ഇരട്ടവരി പാതയും സജ്ജമാകും. ഇരട്ടവരി പാത തുറക്കുന്നതോടെ ക്രോസിംഗിനായി ട്രെയിനുകൾ പിടിച്ചിടേണ്ടിവരില്ല.
തിരുവനന്തപുരത്തുനിന്നു എക്സ്പ്രസ് ട്രെയിനുകൾക്ക് രണ്ടും സൂപ്പർ ഫാസ്റ്റുകൾക്ക് ഒന്നരയും മണിക്കൂർകൊണ്ട് ചങ്ങനാശേരിയിലെത്താനാകും. ഇതിലൂടെ യാത്രക്കാർക്ക് ഏറെ സമയ ലാഭമാണ് ലഭിക്കുന്നത്.
ഇരട്ടപ്പാത കമ്മീഷൻ ചെയ്യുന്നതോടെ എട്ടുകിലോമീറ്റർ ദൂരമുള്ള ചങ്ങനാശേരിതിരുവല്ല റൂട്ടിൽ ഏഴുമിനിട്ടുകൊണ്ട് സഞ്ചരിക്കാനാകുമെന്നതും പാത വികസനത്തിന്‍റെ പ്രധാന നേട്ടമാണ്.
കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകൾ രണ്ടാം പ്ലാറ്റ്ഫോമിലും തിരുവനന്തപുരത്തേക്കുള്ള വണ്ടികൾ മൂന്നാം പ്ലാറ്റ്ഫോമിലുമായിരിക്കും നിറുത്തുന്നത്. നാലാം പ്ലാറ്റ്ഫോം ഗുഡ്സ് ട്രെയിനുകൾക്കു വേണ്ടിയുള്ളതാണ്. കായംകുളംതിരുവനന്തപുരം, കായംകുളംചിങ്ങവനം എന്നീ രണ്ട് ഘട്ടങ്ങളായാണ് ഈ പാതയുടെ നിർമാണം പൂർത്തിയാക്കിയത്.
ചങ്ങനാശേരി സ്റ്റേഷനിൽ നാല് പാതകൾ സജ്ജമാകുകയും ആധുനിക റെയിൽവേ ടെർമിനർ നിർമാണം പൂർത്തിയാകുകയും ചെയ്യുന്നതോടെ ചങ്ങനാശേരിക്കു ജില്ലയിലെ മികച്ച സ്റ്റേഷനെന്ന പദവി കൈവരും. ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ കേരളത്തനിമയിൽ ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന ടെർമിനൽ നിർമാണം ജൂണിൽ പൂർത്തിയാകും.
ടെർമിനലിനു മുന്പിലുള്ള സ്വകാര്യ വ്യക്തിയുടെയും ഹൗസിംഗ് ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ഒരേക്കർ ചതുപ്പുനിലം റെയിൽവേ അക്വയർ ചെയ്താൽ വികസനത്തിന് ഏറെ ഉപകരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിന് ജനപ്രതിനിധികളുടെ സമ്മർദം അനിവാര്യമാണ്.
ചിങ്ങവനം ഭാഗത്ത് 11 ഉടമകളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ വൈകുന്നതിനാൽ ചങ്ങനാശേരി ചിങ്ങവനം പാത നിർമാണം തടസപ്പെട്ടിരിക്കുകയാണ്.
 
2017
  
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനാകാന്‍ ചങ്ങനാശേരി ഒരുങ്ങുന്നു

ചങ്ങനാശേരി : ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനാകാന്‍ ചങ്ങനാശേരി ഒരുങ്ങുന്നു. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ അവസാനഘട്ടത്തിലേക്കു കടന്നതോടെ ചങ്ങനാശേരി റെയില്‍വേ സ്‌റ്റേഷനിലെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലെത്തി. കേരളീയത്തനിമയുള്ള മുഖച്ഛായ നല്‍കിയാണ് ഈ കെട്ടിടം പണിയുന്നത്. ജനറല്‍ മാനേജരുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ചങ്ങനാശേരി സ്‌റ്റേഷനും പരിസരവും മോടിപിടിപ്പിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. സ്‌റ്റേഷനിലേക്കുള്ള റോഡ് ടാര്‍ ചെയ്യുന്ന ജോലികളും സ്‌റ്റേഷന്‍ കെട്ടിടത്തിലെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. റെയില്‍വേ മന്ത്രിയായിരുന്ന സുരേഷ് പ്രഭു രണ്ടു വര്‍ഷം മുമ്പു േനരിട്ടെത്തിയാണു സ്‌റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടത്.

പുതുപുത്തന്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു ചങ്ങനാശേരിയിലും ചിങ്ങവനത്തുമാണു സ്‌റ്റേഷന്‍ കാര്യാലയം പുതുക്കിപ്പണിയുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനായി ചങ്ങനാശേരി മാറും. ഏറ്റവും വലിയ പാര്‍ക്കിങ് സംവിധാനവും ചങ്ങനാശേരി സ്‌റ്റേഷനു സ്വന്തമാകും. ഇപ്പോഴത്തെ സ്‌റ്റേഷന്‍ ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ തെക്കുഭാഗത്തായി 200 മീറ്റര്‍ മാറിയാണു പുതിയ കെട്ടിടം ഉയരുന്നത്. നിലവിലുള്ള പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലായിട്ടാണു പുതിയ സ്‌റ്റേഷന്‍ ഓഫിസ്. ബൈപാസ് റോഡില്‍നിന്നു 40 മീറ്റര്‍ അകലെയാണു കെട്ടിടം. ഇതിന്റെ മുന്നിലായി നല്ല വീതിയുള്ള കാര്‍ പോര്‍ച്ചും പണിതിട്ടുണ്ട്.

* വിശാലം സൗകര്യങ്ങള്‍ വിശാലമായ അഞ്ചു റിസര്‍വേഷന്‍ കൗണ്ടറുകള്‍, വിഐപി ലോഞ്ച്, സ്‌റ്റേഷന്‍ റൂം, അക്കൗണ്ടന്റ് ഓഫിസ്, വിശ്രമമുറി, സ്‌റ്റോര്‍, കറന്റ് ടിക്കറ്റ് ബുക്കിങ് കൗണ്ടര്‍, ക്യൂ ഏരിയ, ഫസ്റ്റ് – സെക്കന്‍ഡ് – ലേഡീസ് വിശ്രമസ്ഥലങ്ങള്‍, ശുചിമുറികള്‍ (ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേകം), ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, ടെലിഫോണ്‍ ബൂത്ത്, ചീഫ് ബുക്കിങ് സൂപ്പര്‍വൈസറുടെ മുറി, ടിക്കറ്റ് വില്‍പന യന്ത്രം (വെന്‍ഡിങ് മെഷീന്‍), ടച്ച് സ്ക്രീന്‍, ഭിന്നശേഷിയുള്ളവര്‍ക്കു പ്രത്യേക കൗണ്ടര്‍, വാട്ടര്‍ കൂളറുകള്‍ എന്നീ സൗകര്യങ്ങള്‍ പുതിയ സ്‌റ്റേഷനില്‍ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്റര്‍ സംവിധാനത്തോടെയുള്ള ഫുട്ട് ഓവര്‍ബ്രിജ്, 26 ബോഗികളില്‍ യാത്രക്കാര്‍ക്കു സുഗമമായി കയറുകയും ഇറങ്ങുകയും ചെയ്യാവുന്ന രീതിയില്‍ വിശാലമായ മേല്‍ക്കൂരയോടുകൂടിയ മൂന്നു പ്ലാറ്റ്‌ഫോമുകള്‍, ചുറ്റുമതില്‍, സ്‌റ്റേഷനിലേക്കു പ്രവേശന കവാടം എന്നിവയും സ്‌റ്റേഷനോട് അനുബന്ധിച്ചു നിര്‍മിക്കും. പാഴ്‌സല്‍ സംവിധാനം ഒരുക്കുന്നതിനായി പ്രത്യേക മുറി ഇവിടെ ഒരുക്കുന്നുണ്ട്.

* മഴയെത്തുംമുന്‍പേ 2015 ജൂണില്‍ ആരംഭിച്ച പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ജൂണിനു മുന്‍പു പൂര്‍ത്തിയാക്കും. ടൈല്‍ ഇടുന്ന ജോലികളും പെയിന്റിങ് ജോലികളും മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പുതിയ കെട്ടിടം പ്രവര്‍ത്തനക്ഷമമാകുന്നതോടെ നിലവിലുള്ള കെട്ടിടം നവീകരിക്കും. സെക്ഷന്‍ എന്‍ജിനീയര്‍ റൂം, ആര്‍പിഎഫ് ഔട്ട് പോസ്റ്റ്, ബാറ്ററി റൂം, സ്വിച്ച് റൂം, ഡെയ്‌ലി ഡ്യൂട്ടി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കും. റോഡില്‍നിന്നു നിലവിലെ കെട്ടിടത്തിലേക്കുള്ള കവാടം തല്‍ക്കാലം അടയ്ക്കില്ലെന്നും ഇതു പാര്‍ക്കിങ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2009ല്‍ യുപിഎ ഗവണ്‍മെന്റിന്റെ സമയത്ത് ആലോചിച്ച പദ്ധതിയാണു ഫലപ്രാപ്തിയിലെത്തുന്നത്. സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷിന്റെ നിരന്തര സമ്മര്‍ദവും പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചിട്ടുണ്ട്. 17നു സുരക്ഷാ കമ്മിഷണറുടെ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശേരി വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കും അവസാനമാകും.

* അധികാരികളുടെ ശ്രദ്ധയ്ക്ക് നിര്‍മാണം പുരോഗമിക്കുന്ന പുതിയ സ്‌റ്റേഷനില്‍നിന്നു ബൈപാസ് റോഡിലേക്കുള്ള 40 മീറ്റര്‍ ദൂരം (ഏകദേശം 80 സെന്റ് സ്ഥലം) ഹൗസിങ് ബോര്‍ഡിന്റെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലമാണ്. നിലവില്‍ സ്‌റ്റേഷന്റെ മുന്നില്‍ മൂന്നു മീറ്റര്‍ വീതിയിലുള്ള സ്ഥലം മാത്രമേ റെയില്‍വേയ്ക്കു സ്വന്തമായിട്ടുള്ളു. ഈ 80 സെന്റ് റെയില്‍വേ ഏറ്റെടുക്കുന്നതു ഭാവിയില്‍ കൂടുതല്‍ തിരക്ക് ഒഴിവാക്കുന്നതിനും കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും പ്രയോജനകരമാകും. ഇല്ലെങ്കില്‍ സ്‌റ്റേഷനു മുന്‍പിലുള്ള സ്വകാര്യഭൂമിയില്‍ ഉയരുന്ന കെട്ടിടങ്ങള്‍ റയില്‍വേ സ്‌റ്റേഷനിലേക്കുള്ള പ്രവേശനത്തിനു തടസ്സമായേക്കും. ഭാവിയില്‍ ഈ പ്രദേശത്തു ട്രാന്‍സ്‌പോര്‍ട്ട് മൊബിലിറ്റി ഹബ് ആരംഭിക്കണമെന്ന ആവശ്യവും സജീവമാണ്. നിലവില്‍ അന്‍പതോളം കാറുകള്‍ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. പുതിയ പാര്‍ക്കിങ് സ്ഥലവുംകൂടി ചേര്‍ത്തു ശാസ്ത്രീയമായി ക്രമീകരിച്ചാല്‍ നൂറ്റന്‍പതിലധികം കാറുകള്‍ക്കും മുന്നൂറിലധികം ഇരുചക്രവാഹനങ്ങള്‍ക്കും ഇടം ലഭ്യമാകും.

അങ്ങനെയെങ്കില്‍ സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പാര്‍ക്കിങ് സംവിധാനം ചങ്ങനാശേരിയില്‍ സാധ്യമാകും. ഇരട്ടപ്പാത കൊണ്ടുവരുന്ന നേട്ടങ്ങള്‍ ജില്ലയിലേക്ക് ഏറ്റവും വൈകിയെത്തിയ ഇരട്ടപ്പാത സമ്മാനിക്കുന്ന പ്രയോജനങ്ങള്‍ ഒട്ടേറെയാണ്. ക്രോസിങ്ങിനായി കാത്തുകിടക്കേണ്ട സ്‌റ്റേഷനുകളുടെ എണ്ണം ഒന്നു കുറഞ്ഞു. തെക്കുനിന്നു കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മാത്രം ഇനി ചങ്ങനാശേരിയില്‍ കാത്തുകിടന്നാല്‍ മതി. കോട്ടയത്തുനിന്നു തെക്കോട്ടുള്ള ട്രെയിനുകള്‍ക്കു ചിങ്ങവനം വിട്ടാല്‍ ക്രോസിങ്ങിനായുള്ള പിടിച്ചിടല്‍ ഒഴിവാകും. ഫലത്തില്‍ ഇരട്ടപ്പാതയുടെ ഗുണം ലഭിക്കുന്നു. പുതിയ ഇരട്ടപ്പാതയിലൂടെ ട്രെയിനുകള്‍ക്കു പരമാവധി 100 കിലോമീറ്റര്‍ വരെ വേഗമാര്‍ജിക്കാനാവും. പാസഞ്ചറുകളടക്കം എല്ലാ ട്രെയിനുകള്‍ക്കും കൃത്യസമയം പാലിക്കാനാവുമെന്നതാണു മെച്ചം. കൂടാതെ, ഇരട്ടപ്പാതയോടൊപ്പം ചങ്ങനാശേരിയിലും ചിങ്ങവനത്തും പ്രധാനപാതയോട് ഏറ്റവും ചേര്‍ന്നു നിര്‍മിക്കുന്നത് ഐലന്‍ഡ് പ്ലാറ്റ്‌ഫോമുകളാണ് എന്നതാണ് ഏറ്റവും വലിയ നേട്ടം.

സ്‌റ്റേഷനുകളുടെ ഭാവിയിലെ വികസനത്തില്‍ നിര്‍ണായകമാണ് ഐലന്‍ഡ് പ്ലാറ്റ്‌ഫോമുകള്‍. പ്രധാനപാതയിലൂടെ വേഗത്തിലെത്തുന്ന ട്രെയിനുകള്‍ക്ക് ഐലന്‍ഡ് പ്ലാറ്റ്‌ഫോമുകളില്‍ നിര്‍ത്തി ഒരുമിനിറ്റിനകം അതേ വേഗത്തില്‍ത്തന്നെ പുറപ്പെടാനാകും. നിലവില്‍ ചെറിയ സ്‌റ്റേഷനുകളില്‍ വശങ്ങളിലുള്ള ലൂപ് ലൈനുകളിലേക്കു സാവധാനം ട്രാക്ക് മാറ്റിയാണു ട്രെയിനുകള്‍ നിര്‍ത്തുന്നതും പോകുന്നതും. ഇതു ക്രോസിങ് ഇല്ലെങ്കില്‍പോലും യാത്രാസമയത്തില്‍ പത്തു മിനിറ്റോളം നഷ്ടപ്പെടുത്തിയിരുന്നു. ചങ്ങനാശേരിയില്‍ ഇരട്ടപ്പാത തുറക്കുന്നതോടുകൂടി നാലു പ്ലാറ്റ്‌ഫോമുകളാണു ഗതാഗതസജ്ജമാകുന്നത്. നാലു ട്രാക്കുകളുണ്ടെങ്കിലും ജില്ലയിലെ മറ്റു സ്‌റ്റേഷനുകളിലൊന്നും പ്രവര്‍ത്തനക്ഷമമായ നാലു പ്ലാറ്റ്‌ഫോമുകളില്ല. ചങ്ങനാശേരിയില്‍നിന്നു തിരുവല്ല ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരിക്കും ഇനി എത്തിച്ചേരുക. കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ മാത്രം ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിലും എത്തും. നാലാം നമ്പര്‍ മുഖ്യമായും ചരക്കുവണ്ടികളെയാണു കൈകാര്യം ചെയ്യുക. ഇതുവഴി ഗണ്യമായ വരുമാനവര്‍ധനയും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.
  
2017


എംസി റോഡ് വികസനം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
എംസി റോഡ് വികസനം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
എംസി റോഡ് വികസനം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
എംസി റോഡ് വികസനം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
എംസി റോഡ് വികസനം: ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നു - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.ByThxtT7.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpu
 
ചങ്ങനാശേരി: ജനറൽ ആശുപത്രി ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 21ന് വൈകുന്നേരം 4.30ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുമെന്ന് സി.എഫ്. തോമസ് എംഎൽഎ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. ആശുപത്രിയുടെ രണ്ട് ഭാഗത്തും എംഎൽഎ ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഓർണമെന്റൽ ഗേറ്റുകളുടെ നിർമ്മാണോദ്ഘാടനവും നടത്തും. ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംഎൽഎ. ആശുപത്രിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് വിശദമായ പ്രൊപ്പോസൽ നൽകുന്ന മുറയ്ക്ക് ആവശ്യമായി വരന്ന തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്ന് എംപിയുടെ പ്രതിനിധി അറിയിച്ചു.

മുൻസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജി തോമസ്, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ.സി.ജോസഫ്, പി.എച്ച്.ഷാജഹാൻ, കെ.റ്റി. തോമസ്, റ്റി.വി. ഇസ്മായിൽ, സാബു കോയിപ്പള്ളി, എം.എസ്. വിശ്വനാഥൻ, എസ്.എച്ച്. നാസർ, ജോസുകുട്ടി നെടുമുടി, പി.എൻ. നൗഷാദ്, എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402614&Distid=KL5#sthash.tThF6DH9.dpuf
ചങ്ങനാശേരി: ജനറൽ ആശുപത്രി ആശുപത്രിയിൽ പുതുതായി നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 21ന് വൈകുന്നേരം 4.30ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കുമെന്ന് സി.എഫ്. തോമസ് എംഎൽഎ. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിക്കും. ആശുപത്രിയുടെ രണ്ട് ഭാഗത്തും എംഎൽഎ ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന ഓർണമെന്റൽ ഗേറ്റുകളുടെ നിർമ്മാണോദ്ഘാടനവും നടത്തും. ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എംഎൽഎ. ആശുപത്രിക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾക്ക് വിശദമായ പ്രൊപ്പോസൽ നൽകുന്ന മുറയ്ക്ക് ആവശ്യമായി വരന്ന തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്ന് എംപിയുടെ പ്രതിനിധി അറിയിച്ചു.

മുൻസിപ്പൽ ചെയർമാൻ സെബാസ്റ്റ്യൻ മാത്യു മണമേൽ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സജി തോമസ്, വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ കെ.സി.ജോസഫ്, പി.എച്ച്.ഷാജഹാൻ, കെ.റ്റി. തോമസ്, റ്റി.വി. ഇസ്മായിൽ, സാബു കോയിപ്പള്ളി, എം.എസ്. വിശ്വനാഥൻ, എസ്.എച്ച്. നാസർ, ജോസുകുട്ടി നെടുമുടി, പി.എൻ. നൗഷാദ്, എന്നിവരും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. - See more at: http://www.deepika.com/localnews/Localdetailnews.aspx?id=402614&Distid=KL5#sthash.tThF6DH9.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
ചങ്ങനാശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശേരി സെൻട്രൽ ജംഗ്ഷനിൽ നിർമാണജോലികൾ പുരോഗമിക്കുന്നു. സെൻട്രൽ ജംഗ്ഷനിലും കെഎസ്ആർടിസി വരെയുള്ള ഭാഗത്തും ലെവലിംഗും ഓടനിർമാണവുമാണ് നടക്കുന്നത്. ലെവലിംഗ് പൂർത്തിയാകുമ്പോൾ തടസങ്ങൾ സൃഷ്‌ടിക്കുന്നില്ലെങ്കിൽ സെൻട്രൽ ജംഗ്ഷനിലെ ഹൈമാസ്റ്റ് വിളക്ക് നിലനിർത്തും. സെൻട്രൽ ജംഗ്ഷൻ മുതൽ കെഎസ്ആർടിസി വരെയുള്ളതും ഏറ്റവും കൂടുതൽ ലൈനുകൾ കടന്നുപോകുന്നതുമായ നാല് വൈദ്യുതി പോസ്റ്റുകൾ ഇന്ന് മാറ്റി സ്‌ഥാപിക്കും. ഇതുമൂലം നഗരത്തിൽ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങും.

360 സ്ക്വയർമീറ്റർ വിസ്തൃതിയിൽ മനോഹരമായ പുതിയ ജംഗ്ഷൻ ഇവിടെ നിലവിൽവരും. നഗരത്തിൽ റോഡിന് പത്തുമുതൽ 12വരെ മീറ്റർ വീതിയുണ്ടാകും. പ്രത്യേകമായ ഡിവൈഡറുകൾ ഉണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ പുതിയ ട്രാഫിക് സിഗ്നൽ സംവിധാനം നിലവിൽവരും. വെളിച്ചത്തിനായി സോളാർ വിളക്കുകളും നഗരത്തിൽ സ്‌ഥാപിക്കും. യാത്രക്കാർക്ക് റോഡ് കുറുകെ കടക്കുന്നതിനായി സീബ്രാ കോസിംഗുകളും സജ്‌ജമാക്കും.

തടസംകൂടാതെ മലിനജലം ഒഴുകുന്നതിനുള്ള ഓടകളുടെ നിർമാണവും നടന്നുവരികയാണ്. നഗരത്തിൽ റബറൈസ്ഡ് ടാറിംഗായിരിക്കും നടത്തുന്നത്. സെൻട്രൽ ജംഗ്ഷനിൽ ട്രെയിനേജുകൾ റോഡിലേക്ക് തള്ളി നില്ക്കുന്നത് ഗതാഗതതടസത്തിനും അപകടങ്ങൾക്കുമിടയാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കെഎസ്ടിപിയുടെ എംസി റോഡ് വികസനത്തിന് ഫണ്ട് നൽകുന്ന ലോകബാങ്ക് അധികൃതർ ഇന്നലെ ചെങ്ങന്നൂർ മുതൽ കടുത്തുരുത്തിവരെയുള്ള ഭാഗത്ത് പരിശോധന നടത്തി.

- See more at: http://www.deepika.com/localnews/Localdetailnews.aspx?id=402612&Distid=KL5#sthash.9gwF03NL.dpuf
2017
 യുവജനങ്ങൾ സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണം: മാർ പെരുന്തോട്ടം  

ചങ്ങനാശേരി: ജനനന്മ ആഗ്രഹിക്കുന്ന യുവജനങ്ങൾ സിവിൽ സർവീസ് രംഗത്തേക്ക് കടന്നുവരണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്. യുവജന ങ്ങൾ രാഷ്ട്രസ്നേഹവും സാമൂഹ്യ പ്രതിബദ്ധതയുമുള്ളവരായി വളരണമെന്നും ആർച്ച് ബിഷപ് കൂട്ടിച്ചേർത്തു.

ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ മോൺ.ജയിംസ് പാലക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.പി.സി. അനിയൻകുഞ്ഞ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ.ആന്റണി മാത്യൂസ്, പിആർഒ ജോജി ചിറയിൽ, അസംപ്ഷൻ കോളജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം, പ്രഫ.ജോസഫ് ടിറ്റോ, സുസ്മി തോമസ്, രാഗുൽ നായർ എന്നിവർ പ്രസംഗിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ രേണു രാജിന്റെ മാതാപിതാക്കളായ രാജ്കുമാരൻ നായർ, ലത എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.



 സിഎസ്ഐ സഭയുടെ സിവിൽ സർവീസ് അക്കാദമി കോട്ടയത്ത്
 കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക യുവജനപ്രസ്‌ഥാനം കോട്ടയം കേന്ദ്രമാക്കി സിവിൽ സർവീസ് അക്കാദമി ആരംഭിക്കുന്നു. സിവിൽ സർവീസ് കരിയറായി എടുക്കുവാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിശീലനം നൽകുക എന്നതാണ് അക്കാദമിയുടെ ഉദ്ദേശ്യം. തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയുമായി ചേർന്ന് 50 ക്ലാസുകൾ ഉൾപ്പെട്ട ഒരു വർഷം നീണ്ടു നിൽക്കുന്ന ഫൗണ്ടേഷൻ പ്രോഗ്രാം 14 മുതൽ കോട്ടയം ബേക്കർ വിദ്യാപീഠിൽ ആരംഭിക്കും. ശനിയാഴ്ചയും മറ്റു പൊതുഅവധി ദിവസങ്ങളിലും ആയിരിക്കും ക്ലാസുകൾ. പ്ലസ് വൺ, പ്ലസ് ടു, ബിരുദ, ബിരുദാനന്തര ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9747224421, 9447809699.
 

പണംമുടക്കില്ലാതെ ജൈവവളംനൂതന ആശയവുമായി തോമസ്
 ചങ്ങനാശേരി: പശുവളർത്തലില്ലാതെ ചാണകം ഉത്പാദനവും അതിലൂടെ മുതൽമുടക്കില്ലാതെ ജൈവവളവും ഉല്പാദിപ്പിച്ചു ജൈവകൃഷി നടത്തുന്ന യുവകർഷകൻ ശ്രദ്ധനേടുന്നു. തെങ്ങണ പുത്തൻപുരയ്ക്കൽ പി.എസ്. തോമസാണ്(പ്രസാദ്) നൂതന ജൈവവള ഉത്പാദനം സമൂഹത്തിന് പരിചയപ്പെടുത്തുന്നത്. തന്റെ കൃഷിയിടത്തിലേക്കു ആവശ്യമായ ചാണകം ലഭിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പകരം സംവിധാനം തോമസ് ആലോചിച്ചു പരിഹാരം കണ്ടെത്തിയത്.

പുരയിടത്തിലുള്ള സസ്യങ്ങളുടെ ഇലകൾ പറിച്ച് ഒരു പാത്രത്തിലാക്കി കുറച്ച് വെള്ളവും ചേർത്ത് കൊതുക് പ്രവേശിക്കാത്ത രീതിയിൽ നന്നായി അടച്ച് രണ്ട് ആഴ്ച വച്ചാൽ ചാണകത്തിനു തുല്യമായ മിശ്രിതം ലഭിക്കുമെന്നാണ് തോമസിന്റെ കണ്ടെത്തൽ. ഇത് കൃഷികൾക്കു ഗുണകരമായ നല്ല വളമാണെന്നും ഈ മിശ്രിതം ബയോഗ്യാസിൽ ചാണകത്തിനു പകരമായി ഉപയോഗിക്കാമെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ തയാറാക്കുന്ന ബയോഗ്യാസാണ് തന്റെ വീട്ടിൽ ഒരുവർഷമായി പാചകത്തിനായി ഉപയോഗിക്കുന്നതെന്നു തോമസ് ചൂണ്ടിക്കാട്ടി. ബയോഗ്യാസിൽനിന്നും ലഭിക്കുന്ന സ്ളറി ഇദ്ദേഹം കൃഷിക്ക് വളമായും ഉപയോഗിക്കുന്നുണ്ട്.

ചെത്തിപ്പുഴ കൂനന്താനത്ത് സിസ്റ്റം ഇലകട്രോണികസ് എന്ന പേരിൽ ടിവി റിപ്പയറിംഗ് സ്‌ഥാപനം നടത്തിവരുന്ന തോമസ് നൂതന രീതിയിലുള്ള ജൈവവളം ഉത്പാദനത്തിനും കൃഷിക്കും കൂടുതൽ സമയം കണ്ടെത്തിവരുന്നു. കൃഷി കാര്യങ്ങളിൽ ഭാര്യ സ്മിതയും മകൾ അലോനയും സഹായത്തിനുണ്ട്. ചെലവുകുറഞ്ഞ ഈ ജൈവവള നിർമാണ പദ്ധതി കാർഷിക രംഗത്ത് ഗുണകരമാകുമെന്നാണ് തോമസ് പറയുന്നത്. ഫോൺ.9539715997.



 പാറമേൽ പണിയപ്പെട്ട പാറേൽപള്ളി  

ചങ്ങനാശേരി: വാഴൂർ റോഡരുകിൽ കരിംപാറക്കെട്ടുകളുടെ മേൽ പണിയപ്പെട്ട പള്ളി പാറേൽ പള്ളിയായി. പാറക്കൽ എന്നും പാറയിൽ എന്നും ഈ സ്‌ഥലത്തിന് പേരുണ്ടായിരുന്നുവെന്നാണ് ചെത്തിപ്പുഴ കൊവേന്തയിലെ ചരിത്ര രേഖകളിൽ കാണുന്നത്. പാറക്കൽ, പാറയിൽ എന്നിവ ലോപിച്ചാണ് പാറേൽ എന്ന സ്‌ഥലനാമമുണ്ടായത്. അതിരൂപതയിലെ പ്രസിദ്ധമായ പാറേൽ മരിയൻ തീർഥാടന കേന്ദ്രത്തിലെ അമലോത്ഭവ തിരുനാളിനു 112 വർഷത്തെ പാരമ്പര്യമാണുള്ളത്. 1904 മുതലുള്ള പാരമ്പര്യമാണ് തിരുനാളിന്റെ ചരിത്രത്താളുകളിലുള്ളത്. ഒമ്പതാം പീയൂസ് മാർപാപ്പാ പരിശുദ്ധ മറിയം അമലോത്ഭവയാണെന്ന വിശ്വാസ സത്യം പ്രഖ്യാപിച്ചതിന്റെ സ്മരണക്കായാണ് ചങ്ങനാശേരിയിൽ പാറേൽ കപ്പേള സ്‌ഥാപിച്ചത്. കപ്പേള സ്‌ഥാപനത്തിനു മുൻകൈയെടുത്തതു ചങ്ങനാശേരിയുടെ വികസനത്തിനും പുരോഗതിക്കും സേവനം ചെയ്ത മോൺ. സിറിയക് കണ്ടങ്കരിയാണ്. പാറേൽ കപ്പേള സ്‌ഥാപിക്കാൻ അദ്ദേഹവും ചെത്തിപ്പുഴ കൊവേന്തയുടെ ശ്രേഷ്ഠനായിരുന്ന ഫാ. എസ്തപ്പാനോസും വിവിധ സ്‌ഥലങ്ങൾ സന്ദർശിച്ചാണ് പാറക്കെട്ടുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്‌ഥലത്ത് ദീർഘ വീക്ഷണത്തോടെ പള്ളിക്കായി സ്‌ഥലം കണ്ടെത്തിയത്.

1904ലും 1905ലും പള്ളി സ്‌ഥാപനത്തിന്റെ വിവിധ ഘട്ടങ്ങളായിരുന്നു. 1906 ഡിസംബർ എട്ടിനാണ് പള്ളി കൂദാശയ്ക്ക് ശേഷം ആദ്യ പെരുന്നാൾ നടന്നത്. മാർ മാത്യു മാക്കിൽ ആദ്യമായി പള്ളിയിൽ പൊന്തിഫിക്കൽ തിരുനാൾ കുർബാന അർപ്പിച്ചു. 1904 ഓഗസ്റ്റ് 26നാണ് കപ്പേള സ്‌ഥാപനത്തിന് മാർ മാത്യു മാക്കിൽ അനുമതി നൽകിയത്. എസ്തപ്പാനോസച്ചൻ ഫ്രാൻസിൽനിന്നും കത്തിടപാടുകളിലൂടെ വരുത്തിയ അമലോത്ഭവ മാതാവിന്റെ മൂന്നു രൂപങ്ങളിൽ കലാഭംഗിയിൽ മികവുള്ള രൂപമാണ് കപ്പേളയിൽ ആദ്യമായി സ്‌ഥാപിച്ചത്. 1905 മാർച്ച് 22ന് കപ്പേള കൂദാശ ചെയ്തതിനെക്കുറിച്ചു നസ്രാണി ദീപികയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴത്തെ ദൈവാലയം കൂദാശ ചെയ്തത് 1974 ഡിസംബർ അഞ്ചിനാണ്. 1981 ജൂൺ ഒന്നിനാണ് ഇടവക പദവി ലഭിച്ചത്. മോൺ. സിറിയക് കണ്ടങ്കരി അന്ത്യവിശ്രമം കൊള്ളുന്നത് ഈ പള്ളിയിലാണ്.


മീഡിയാ വില്ലേജ് ടിവി ഓൺലൈൻ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു  
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിൽ ദൃശ്യമാധ്യമ രംഗത്തു മികച്ച പ്രഫഷണലുകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീഡിയ വില്ലേജ് ടെലിവിഷന്റെ (എംവിടിവി) ഓൺലൈൻ സ്റ്റുഡിയോ പ്രവർത്തനം തുടങ്ങി. പ്രശസ്ത മോഡലും സിനിമാതാരവുമായ ടോണി ലൂക്ക് കോച്ചേരി ഉദ്ഘാടനം നിർവഹിച്ചു.

മീഡിയാ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ചാനൽ സിഇഒ ബിജോയ് ചെറിയാൻ, ഫാ. ജോബിൻ എന്നിവർ പ്രസംഗിച്ചു. പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചാനൽ ഓൺലൈൻ മുഖേനയാണ് ഇപ്പോൾ ലഭ്യമാകുന്നത്. ഒരു ദിവസം നാല് മണിക്കൂർ വീതം പുത്തൻപരിപാടികൾ പ്രക്ഷേപണം ചെയ്യും.



ചങ്ങനാശേരി കുമാരമംഗലത്ത്‌ മന പുരാവസ്‌തു വകുപ്പ്‌ ഏറ്റെടുക്കുന്നു

 



ചങ്ങനാശേരി: കേരള സംസ്‌കൃതിയുടെ ചരിത്ര വീഥികളില്‍ പ്രൗഢമായ സ്‌മരണകള്‍ നിലകൊ ള്ളുന്ന ചങ്ങനാശേരിയില്‍ പൈതൃക മ്യൂസിയം പദ്ധതി യാഥാര്‍ഥ്യമാകുന്നു.

ആയിരം വര്‍ഷത്തിനടുത്ത്‌ ചരിത്ര പാരമ്പര്യമെത്തി നില്‌ക്കുന്ന പുഴവാത്‌ കുമാരമംഗലത്ത്‌ മന സംസ്ഥാന സാംസ്‌കാരിക വകു പ്പും ആര്‍ക്കിയോളജി വിഭാഗവും ചേര്‍ന്ന്‌ ഏറ്റെടുത്താണു പൈതൃക മ്യൂസിയം പദ്ധതി നടപ്പാക്കുന്നത്‌. 1967 മുതല്‍ 70വരെ ചങ്ങനാശേരിയുടെ എംഎല്‍എയായിരുന്ന പരേതനായ അഡ്വ.കെജിഎന്‍ നമ്പൂതിരിപ്പാടിന്റെ കുടുംബത്തിന്റേതാണ്‌ കുമാരമംഗലത്ത്‌ മന.

കേരളീയ വാസ്‌തു ശില്‌പകലയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന വീടും 15 സെന്റ്‌ സ്ഥലവും ഉള്‍പ്പെടുന്ന ഭാഗമാണ്‌ ആര്‍ക്കിയോളജി വിഭാഗം ഏറ്റെടുക്കുന്നത്‌.

ഒന്നരക്കോടിയോളം രൂപ നല്‍കിയാണ്‌ കെട്ടിടവും സ്ഥലവും ഏറ്റെടുക്കുന്നത്‌. ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായി വരികയാണ്‌.

പൗരാണികതയുടെ സൗന്ദര്യം തുളുമ്പുന്ന ഈ കെട്ടിടത്തിലെ നാലുകെട്ടും നിലവറയും നെല്ലറയുമെല്ലാം കേരളത്തനിമ വിളിച്ചോതുന്നതാണ്‌. നാലുകെട്ടിനകത്ത്‌ 125 വര്‍ഷത്തിലേറെ പഴക്കമുള്ള ഗണപതി പ്രതിഷ്‌ഠയും ഇത്രയുംതന്നെ പഴക്കമുള്ള പൂത്തുപന്തലിച്ച പിച്ചിയും ചരിത്രത്തിന്റെ ആകര്‍ഷണമായി നിലകൊള്ളുന്നു.

മനയുടെ പൂമുറ്റത്ത്‌ പടര്‍ന്ന്‌ തണല്‍വിരിച്ചു നില്‌ക്കുന്ന പടുകൂറ്റന്‍ തണല്‍മരവും അത്യാകര്‍ഷകമാണ്‌. കെജിഎന്‍ നമ്പൂതിരിപ്പാട്‌ ദീര്‍ഘകാലമായി മന ആര്‍ക്കിയോളജി വിഭാഗത്തിന്‌ വിട്ടുനല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി മന ഏറ്റെടുത്ത്‌ പൗരാണികരീതിയില്‍ പരിരക്ഷിക്കാനാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ നടപടി. എട്ടുവീട്ടില്‍പിള്ളമാരെ നിഗ്രഹിച്ച്‌ എട്ടുകുടങ്ങളിലാക്കി കുടിയിരുത്തിയെന്ന ചരിത്രമുള്ള വേട്ടടിക്കാവ്‌ ക്ഷേത്രം ഈ മനയുടെ കുടുംബക്ഷേത്രമാണ്‌.ആര്‍ക്കിയോളജി വിഭാഗത്തിന്‌ വിട്ടുകൊടുക്കുന്ന കുമാരമംഗലത്ത്‌ മന തറവാടിനോടു ചേര്‍ന്നുള്ള വീട്ടില്‍ കെജിഎന്‍ നമ്പൂതിരിപ്പാടിന്റെ പത്‌നി ആര്യാദേവി മകന്‍ അശോകന്‍ ഭാര്യ നളിനി മക്കളായ ഗൗരി, ആദ്രിജ എന്നിവരാണ്‌ വസിക്കുന്നത്‌.

മന പുരാവസ്‌തുവകുപ്പ്‌ ഏറ്റെടുത്താലും പാരമ്പര്യ പൂജകള്‍ തടസംകൂടാതെ നടത്തുന്നതിനുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്‌ട്‌. കുമാരമംഗലത്ത്‌ മന സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം വരും തലമുറകള്‍ക്ക്‌ പഠനഗവേഷണങ്ങള്‍ക്കു ഉപയോഗപ്പെടുന്നതുപോലെ ചങ്ങനാശേരിയുടെ പ്രൗഢസംസ്‌കൃതി ലോകാന്തരങ്ങളിലെത്തിക്കാനും സാധിക്കുമെന്ന്‌ മനയുടെ പൂമുഖത്തിരുന്ന്‌ ആര്യാദേവി പറഞ്ഞു.

 ഓണക്കാലം: ജാഗ്രത പുലര്‍ത്തണമെന്നു പോലീസ്‌
ചങ്ങനാശേരി: വിദ്യാലയങ്ങള്‍ക്ക്‌ അവധിയായതോടെ ഓണക്കാലത്തു വീടുപൂട്ടി കുടുംബസമേതം പുറത്തുപോകുന്നവരുടെ വീടുകളില്‍ മോഷണം നടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ്‌ നിര്‍ദേശിച്ചു. പുറത്തുപോകുന്നവര്‍ ആ വിവരം അയല്‍ക്കാരേയും പോലീസിനേയും അറിയിക്കണം. കൂടുതല്‍ ദിവസം വീടുപൂട്ടി പോകുന്ന സാഹചര്യത്തില്‍ പത്രം, പാല്‍, തപാല്‍ എന്നിവ വാങ്ങേണ്‌ടതില്ല. കൂടാതെ ലാന്‍ഡ്‌ഫോണ്‍ ബന്ധം താല്‍ക്കാലികമായി ഡിസ്‌കണക്ടുചെയ്യണം.

പകല്‍ സമയങ്ങളില്‍ വീട്ടിലെ ലൈറ്റുകള്‍ കത്തി കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കാന്‍ വിശ്വസ്ഥരെ ഏല്‍പ്പിക്കണം. ആഘോഷങ്ങളില്‍ പങ്കെടുക്കേണ്‌ടവര്‍ ഒരാളെ വീട്ടില്‍ നിര്‍ത്തുന്നത്‌ നന്നാണ്‌. ഓരോ വീട്ടുകാരും തൊട്ടടുത്ത വീടുകളിലെ ഫോണ്‍ നമ്പര്‍ സൂക്ഷിക്കേണ്‌ടതും അസ്വാഭാവിക ശബ്ദം കേട്ടാല്‍ അടുത്തുള്ളവരെ ഫോണിലൂടെ വിവരം അറിയിക്കേണ്‌ടതുമാണ്‌. രാത്രിയിലാണെങ്കില്‍ വീടിന്റെ ചുറ്റുപാടുമുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കേണ്‌ടതാണ്‌. ജനമൈത്രി ബീറ്റ്‌ ഓഫീസിന്റെ ഫോണ്‍നമ്പര്‍ സൂക്ഷിക്കേണ്‌ടതും കൂടുതല്‍ ദിവസം വീടുപൂട്ടി പോകുന്നവര്‍ ആ വിവരം ജനമൈത്രി പോലീസിനെ അറിയിക്കുകയും വേണം.

എപ്പോഴും പ്രധാന ഫോണ്‍നമ്പറുകള്‍ കൈവശം സൂക്ഷിക്കുന്നതു നല്ലതാണ്‌. ബസില്‍ യാത്രചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ശല്യങ്ങള്‍ ഉണ്‌ടായാല്‍ ഉടന്‍ പ്രതികരിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയും വേണം. സംശയകരമായി കാണുന്ന ഏതു കാര്യവും പോലീസിനെ അറിയിക്കാന്‍ മടിക്കരുത്‌. യാത്രക്കാര്‍ കഴിവതും നിയമാനുസൃതമായ സ്റ്റാന്‍ഡുകളില്‍ നിന്നുമാത്രം ഓട്ടോ- ടാക്‌സികളില്‍ കയറുക.

വീട്ടില്‍ ആളില്ലാത്ത സമയത്ത്‌ എടിഎം കാല്‍ഡ്‌, പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വീട്ടില്‍ സൂക്ഷിക്കാതിരിക്കുക. വീടിന്റെ മുമ്പിലേയും പുറകിലേയും വാതലുകള്‍ക്ക്‌ ഇരുമ്പു പട്ട ഉപയോഗിച്ചു ലോക്ക്‌ സംവിധാനം ഏര്‍പ്പെടുത്തണം. വീടിന്റെ പരിസരത്ത്‌ തൂമ്പാ, കോടാലി, വടി, ചുറ്റിക തുടങ്ങിയവ വയ്‌ക്കാതിരിക്കുക. കുട്ടികളെ മാത്രമായി ബന്ധുവീടുകളില്‍ വിടാതിരിക്കുക. ജലാശയങ്ങളില്‍ അവര്‍ നീന്തുമ്പോള്‍ നീന്തലറിയാവുന്നവര്‍ സമീപത്ത്‌ ഉണ്‌ടാകാന്‍ ശ്രദ്ധിക്കണം. ബസില്‍ നിന്നും ഇറങ്ങി റോഡു മുറിച്ചു കടക്കുമ്പോള്‍ ഇരുഭാഗത്തുനിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം.

അത്യാവശ്യ നമ്പരുകള്‍ മൊബൈല്‍ ഫോണില്‍ മാത്രം സൂക്ഷിക്കാതെ എഴുതിവയ്‌ക്കുകയും വേണം. സ്‌ത്രീകള്‍ തനിച്ചു നടക്കുമ്പോള്‍ അടുത്തുവന്നു വാഹനം നിര്‍ത്തി വഴിചോദിക്കുന്നവരോട്‌ അകലം പാലിക്കണം. തിരക്കുള്ള ബസില്‍ കൂടുതല്‍ പണവുമായി സഞ്ചരിക്കാതിരിക്കുക. കുട്ടികളെ മാത്രമായി കാറില്‍ ഇരുത്തി പുറത്തുപോകരുത്‌. രാത്രി ടാക്‌സി -ഓട്ടോകളില്‍ യാത്രചെയ്യുമ്പോള്‍ വഴിയില്‍നിന്നു മറ്റു യാത്രക്കാരെ കയറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസിന്റെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.


പുതിയ റെയില്‍വേ ടെര്‍മിനല്‍ കെട്ടിടത്തിനു കേരള വാസ്‌തുകലയുടെ മുഖശ്രി
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേസ്റ്റേഷനില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന റെയില്‍വേ ടെര്‍മിനലിന്‌ കേരളത്തിന്റെ വാസ്‌തുകലയുടെ പൗരാണിക മുഖശ്രീ നല്‍കാന്‍ റെയില്‍വേ വകുപ്പിന്റെ തീരുമാനം.

കേന്ദ്രറെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭുവിന്റെ നിര്‍ദേശ പ്രകാരമാണ്‌ കെട്ടിടത്തിന്‌ പുതിയ മുഖഛായ നല്‍കുന്നത്‌. ഇതിനായി റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരനും മികച്ച ആര്‍ക്കിടെക്ടിന്റെ നിര്‍ദേശം തേടിയിട്ടുണ്‌ട്‌.

5.01കോടി രൂപ വിനിയോഗിച്ച്‌ സ്റ്റേഷന്റെ മധ്യഭാഗത്താണ്‌ നൂറുമീറ്റര്‍ നീളത്തിലും പത്തുമീറ്റര്‍ വീതിയിലുമായി പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്നത്‌. ബൈപാസിനഭിമുഖമായി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ നിന്നും പുതിയ റോഡും സ്ഥാപിക്കും. ഫസ്റ്റ്‌ക്ലാസ്‌, സെക്കന്‍ഡ്‌ ക്ലാസ്‌ യാത്രക്കാര്‍ക്കായി വെയിറ്റിംഗ്‌ ഹാളുകള്‍, വിഐപി ലോഞ്ച്‌, ടിക്കറ്റ്‌ ബുക്കിംഗ്‌ ഓഫീസ്‌, കാന്റീന്‍, ശുദ്ധജല വിതരണ സംവിധാനം, ശൗചാലയങ്ങള്‍ എന്നിവ ടെര്‍മിനലില്‍ സജ്ജമാക്കും. 550 മീറ്റര്‍ നീളത്തില്‍ മൂന്ന്‌ പ്ലാറ്റ്‌ഫോമുകള്‍ ഷെല്‍റ്റര്‍ സൗകര്യങ്ങളോടെ നിര്‍മിക്കാനും പദ്ധതിയുണ്‌ട്‌. നിലവിലുള്ള ഓഫീസ്‌ കെട്ടിടം നവീകരിച്ച്‌ ഇതില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ ക്രമീകരിക്കും.


മഹാകവി ഉള്ളൂരിന്റെ ജീവിതവഴികൾ പകർത്തി ചുവർചിത്രം

ചങ്ങനാശേരി∙ കാവ്യസുഗന്ധമാർന്ന മഹാകവിയുടെ ജീവിതത്തെ വരയ്ക്കുകയാണ് വൈക്കം സ്ഥപതി കലാകേന്ദ്രം. മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ ജീവചരിത്രം ചുവർചിത്രരചനാ മാതൃകയിൽ ആലേഖനം ചെയ്യുന്നത് ജന്മഗൃഹമായ പെരുന്ന താമരശേരി ഇല്ലത്താണ്. കേരളത്തിലെ വിവിധ ചുവർചിത്ര കലാകാരന്മാർ ഒന്നിക്കുന്ന കൂട്ടായ രചനയിൽ വൈക്കം സ്ഥപതി കലാകേന്ദ്രം നേതൃത്വം നൽകും. 15നു പത്തിനു താമരശേരി ഇല്ലത്തു ചിത്രരചനയുടെ ഉദ്ഘാടനം നടക്കും.

കേരളത്തിലെ അധഃസ്‌ഥിത സമുദായങ്ങളുടെ പോരാട്ടവഴികളിലെ നാഴികക്കല്ലായിത്തീർന്ന ക്ഷേത്രപ്രവേശന വിളംബരത്തിനു പിന്നിൽ പ്രവർത്തിച്ചതുൾപ്പെടെ മഹാകവിയുടെ ജീവിതസന്ദർഭങ്ങളും പ്രധാന കൃതികളിലൂടെയുള്ള സഞ്ചാരവുമാവും വർണങ്ങളാൽ എഴുതുക. ഉള്ളൂർ എഴുതിയ മഹാകാവ്യമായ ‘ഉമാകേരള’ത്തിലെ പ്രധാന ഭാഗങ്ങളും ഇവിടെ വരയ്ക്കും. തിരുവിതാംകൂർ ചരിത്രത്തിലെ സംഭവങ്ങളാണു മുഖ്യമായും ചേർക്കുക. 19 സർഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളുമുള്ള ഉമാകേരളം 1913ൽ ആണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.

 സ്വയം ആധാരം തയാറാക്കല്‍ ഉത്തരവ്‌അഴിമതിയും കൈക്കൂലിയും കുറയ്‌ക്കുമെന്ന്‌
ചങ്ങനാശേരി: വസ്‌തുകൈമാറ്റ ആധാരങ്ങള്‍ സ്വന്തമായി എഴുതാന്‍ ജനങ്ങള്‍ക്ക്‌ അധികാരം നല്‍കി സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ്‌ രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതിയും കൈക്കൂലിയും ചൂഷണവും കുറയ്‌ക്കാന്‍ സഹായകമാകുമെന്നും സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ പിന്നോട്ടു പോകരുതെന്നും ഓള്‍ ഇന്ത്യാ ഫാമിലി വെല്‍ഫെയര്‍ കൗണ്‍സില്‍ ദേശീയ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബേബിച്ചന്‍ മുക്കാടന്‍ ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത്‌ ആധാരങ്ങള്‍ തയാറാക്കുവാന്‍ വന്‍തോതില്‍ ഫീസ്‌ വാങ്ങുന്നതും സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി ഇടപാടുകാരില്‍നിന്നും വാങ്ങുന്നതും ഇതുമൂലം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രജിസ്‌ട്രേഷന്‍ വകുപ്പിലെ അഴിമതിയും കൈക്കൂലിയും അവസാനിപ്പിക്കാന്‍ പുതിയ രീതി വഴിയൊരുക്കും.

1000 രൂപ മാത്രം മുദ്രപത്രവിലയിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന ഇഷ്‌ടദാന ആധാരങ്ങള്‍ക്കുവരെ ഭൂമിയുടെ താരിഫ്‌ വിലയുടെ അടിസ്ഥാനത്തില്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ എഴുത്തുഫീസായി ആധാരമെഴുത്തുകാര്‍ വാങ്ങുന്നതായും ബേബിച്ചന്‍ മുക്കാടന്‍ ആരോപിച്ചു.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കുന്ന ആധാരം എഴുതുന്നതിന്റെ 19 ഇനം മാതൃകയനുസരിച്ച്‌ നിശ്ചിതമുദ്രപ്പത്രത്തില്‍ എഴുതി രജിസ്‌ട്രാര്‍ ഓഫീസില്‍ നല്‍കിയാല്‍ ആധാരം രജിസ്റ്റര്‍ ചെയ്‌തു കിട്ടുമെന്നും ബേബിച്ചന്‍ മുക്കാടന്‍ പറഞ്ഞു.








ദൈവദാസന്‍ മാര്‍ കാവുകാട്ടിന്റെ നാമകരണം: അതിരൂപതാതല നടപടി പൂര്‍ത്തിയായി


ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണത്തിന്റെ അതിരൂപതാതല നടപടികള്‍ പൂര്‍ത്തിയായി. സമാപന സമ്മേളനവും കൃതജ്ഞതാബലിയും 18നു ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ രാവിലെ 9.30ന്‌ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ദൈവദാസന്റെ കബറിടത്തില്‍ പ്രാര്‍ഥനയും നടക്കും.

തുടര്‍ന്ന്‌ ചേരുന്ന സമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. മാര്‍ ജോസഫ്‌ പെരുന്തോട്ടം നാമകരണ നടപടികളുടെ അതിരൂപതാതലസമാപന പ്രഖ്യാപനം നടത്തും. ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ കോച്ചേരി, ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍, ബിഷപ്‌ മാര്‍ മാത്യു വട്ടക്കുഴി, ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്‌ മാര്‍ മാത്യു അറയ്‌ക്കല്‍, പ്രഫ.തോമസ്‌ കണയംപ്ലാക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ.മാത്യു മഠത്തിക്കുന്നേല്‍, വൈസ്‌ പോസ്റ്റുലേറ്റര്‍മാരായ ഫാ.മാത്യു മറ്റം, സിസ്റ്റര്‍ ജയിന്‍ കൊട്ടാരം സിഎംസി, ഹിസ്റ്ററിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ്‌ റവ.ഡോ.ജോസഫ്‌ കൊല്ലാറ, മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. തോമസ്‌ പ്ലാപ്പറമ്പില്‍, റവ.ഡോ.ടോം കൈനിക്കര എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കും.

മാര്‍ കാവുകാട്ട്‌ സ്‌നേഹത്തിന്റെയും കരുണയുടെയും അജപാലകന്‍
ചങ്ങനാശേരി: ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തക്കല രൂപതകള്‍ ഉള്‍പ്പെട്ട അവിഭക്ത ചങ്ങനാശേരി അതിരൂപതയെ 1950 മുതല്‍ 1969വരെ നയിച്ച അജപാലകനായിരുന്നു ബിഷപ്‌ മാര്‍ മാത്യു കാവുകാട്ട്‌. സ്‌നേഹത്തിലും കരുണയിലും അജപാലന ശുശ്രൂഷ നയിച്ച മാര്‍ കാവുകാട്ട്‌ ജീവിത വിശുദ്ധിയിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടി. അന്യര്‍ക്കു വേണ്‌ടിയുള്ള നന്മ പ്രവര്‍ത്തികളാണു സ്‌നേഹത്തിന്റെ അടയാളമെന്നു 1951ല്‍ മാര്‍ കാവുകാട്ട്‌ എഴുതിയ ഇടയലേഖനത്തില്‍ പറയുന്നു. കന്യാകുമാരി ഉള്‍പ്പെട്ട തെക്കന്‍ മിഷന്‌ ആരംഭം കുറിച്ചതും വീടില്ലാത്ത നിര്‍ധനര്‍ക്കു ഭവനനിര്‍മാണ പദ്ധതി നടപ്പാക്കിയതും മാര്‍ കാവുകാട്ടാണ്‌.

മാര്‍ കാവുകാട്ട്‌ 1904 ജൂലൈ 17ന്‌ ഇന്നത്തെ പാലാ രൂപതയില്‍പ്പെട്ട പ്രവിത്താനം അന്തിനാട്ട്‌ കാവുകാട്ട്‌ ചുമ്മാര്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1928ല്‍ ജൂണ്‍ ഒന്നിന്‌ കോട്ടയം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. 1935 ഡിസംബര്‍ 21ന്‌ ബിഷപ്‌ മാര്‍ ജയിംസ്‌ കാളാശേരിയില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. പൂഞ്ഞാര്‍ കേംബ്രിഡ്‌ജ്‌ കോളജില്‍ അധ്യാപകന്‍, കോട്ടയം പെറ്റി സെമിനാരിയില്‍ വൈസ്‌ റെക്ടര്‍, എസ്‌ബി കോളജില്‍ സുറിയാനി അധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1950 നവംബര്‍ നാലിനു മെത്രാന്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു.

1956ല്‍ ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആര്‍ച്ച്‌ബിഷപായി നിയമിതനായി. 1957ല്‍ വിദ്യാഭ്യാസ പ്രക്ഷോഭത്തിലും 1961ല്‍ ഉടുമ്പഞ്ചോല കുടിയിറക്കിനെതിരേയും പ്രതിഷേധമുയര്‍ത്തി. 1969 ഒക്ടോബര്‍ ഒമ്പതിന്‌ ദിവംഗതനായി. 1994 സെപ്‌റ്റംബര്‍ 25ന്‌ ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19ന്‌ മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടം തുറന്ന്‌ പരിശോധിച്ചു. മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ കബറിട പള്ളി സ്ഥാപിച്ച്‌ മാര്‍ മാത്യു കാവുകാട്ടിന്റെയും ധന്യന്‍ മാര്‍ തോമസ്‌ കുര്യാളശേരിയുടേയും ഭൗതികാവശിഷ്ടങ്ങള്‍ മാറ്റി പ്രതിഷ്‌ഠിച്ചു. നൂറുകണക്കിന്‌ ഭക്തരാണ്‌ ഈ ധന്യാത്മാക്കളുടെ കബറിടത്തില്‍ മധ്യസ്ഥ പ്രാര്‍ഥനയ്‌ക്കെത്തുന്നത്‌.

വാഴപ്പള്ളി മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി...

Read more at: http://localnews.manoramaonline.com/kottayam/local-news/k3-vazhappally-mahadeva-temple-ulsavam-start-story-chry.htm
വാഴപ്പള്ളി മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറി...

Read more at: http://localnews.manoramaonline.com/kottayam/local-news/k3-vazhappally-mahadeva-temple-ulsavam-start-story-chry.htm
സമ്പൂര്‍ണ നിയമസാക്ഷര നഗരിയായി ചങ്ങനാശേരിയെ പ്രഖ്യാപിച്ചതിന്റെ സ്‌മൃതിമണ്ഡപം തയാറാകുന്നു
ചങ്ങനാശേരി: സമ്പൂര്‍ണ നിയമ സാക്ഷര യജ്ഞത്തിലൂടെ ചങ്ങനാശേരിയെ സമ്പൂര്‍ണ സാക്ഷര നഗരിയായി പ്രഖ്യാപിച്ചതിന്റെ സ്‌മരണ നിലനിര്‍ത്താന്‍ സുവര്‍ണ സ്‌മൃതി മണ്ഡപം സജ്ജമാകുന്നു. മുനിസിഫ്‌ കോടതി അങ്കണത്തിലെ മുത്തശി പുളിമര ചുവട്ടിലാണു മണ്ഡപം അണിഞ്ഞൊരുങ്ങുന്നത്‌. വിദഗ്‌ധരായ ശില്‌പികള്‍ രൂപകല്‌പന ചെയ്‌തു പത്തടി ഉയരത്തില്‍ കമനീയമായി ഒരുക്കുന്ന മണ്ഡപത്തിന്റെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്‌.

കഴിഞ്ഞ ഒക്‌ടോബര്‍ 17നു കേരളാ ഗവര്‍ണര്‍ വി. സദാശിവമാണ്‌ ചങ്ങനാശേരിയെ ഇന്ത്യയിലെ പ്രഥമ നിയമസാക്ഷര നഗരിയായി പ്രഖാപിച്ചത്‌. നഗരത്തിലെ 37 വാര്‍ഡുകളിലായി താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി, ബാര്‍ അസോസിയേഷന്‍, നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്‍ മജിസ്‌ട്രേറ്റ്‌ വി. ഉദയകുമാറിന്റെ നേതൃത്വത്തിലാണ്‌ ടെലിംസി നിയമ സാക്ഷരയജ്ഞം പദ്ധതി നടപ്പാക്കിയത്‌. നിയമപഠന ക്ലാസുകള്‍, ചര്‍ച്ചകള്‍, അദാലത്തുകള്‍, പരിസ്ഥിതി ബോധവത്‌കരണം, മാലിന്യ നിര്‍മാര്‍ജന യൂണിറ്റുകള്‍ എന്നീ പദ്ധതികളിലൂടെയാണു നിയമസാക്ഷര നഗരിയിയി പ്രഖ്യാപിച്ചത്‌. പദ്ധതിയുടെ വിപുലമായ മാതൃകയായാണ്‌ ജില്ലാ ലീഗല്‍ സര്‍വീസ്‌ കമ്മിറ്റി നടപ്പാക്കുന്ന ലവ്‌ കോട്ടയം പദ്ധതി
 

 അനിലിന്റെ വീടിന്റെ മട്ടുപ്പാവിലെ തിരിനന പ്രദര്‍ശനത്തോട്ടം കനത്ത ചൂടിലും വാടില്ല
ചങ്ങനാശേരി: തുരുത്തി കളത്തിപ്പറമ്പില്‍ അനിലിന്റെ വീടിന്റെ മട്ടുപ്പാവിലെ തിരിനന പ്രദര്‍ശന തോട്ടം കനത്ത ചൂടിലും വാടില്ല. യഥാസമയങ്ങളില്‍ നനക്കുക എന്നതാണ്‌ മട്ടുപ്പാവ്‌ കൃഷിക്ക്‌ വേണ്‌ടുന്ന പ്രധാന സംഗതി. രണ്‌ട്‌ ദിവസം നനക്കാതിരുന്നാല്‍ ചെടി ഉണങ്ങി നശിക്കും. ഇതിനു പരിഹാരമായാണ്‌ തിരി നനകൃഷി അവലംബിക്കുന്നത്‌. ഓരോ തുള്ളി വെള്ളത്തില്‍ നിന്നും പരമാവധി ഉല്‌പാദനം എന്നതാണ്‌ ഈ കൃഷിയുടെ സവിശേഷത.

എയര്‍ കണ്‌ടീഷനിംഗ്‌, ശീതീകരണത്തിനായി ഉപയോഗിക്കുന്ന ഗ്ലാസ്‌ നാരുപോലുള്ള വസ്‌തു ഉപയോഗിച്ച്‌ നിര്‍മിച്ച മുപ്പത്‌ സെന്റിമീറ്റര്‍ നീളവും രണ്‌ട്‌ സെന്റിമീറ്റര്‍ വണ്ണവുമുള്ള തിരിയാണ്‌ നനക്കലിന്റെ പ്രധാന ഘടകം. ചെടി നടുന്നതിനു മുമ്പായി ഗ്രോബാഗിന്റെ അടിയില്‍ രണ്‌ട്‌ സെന്റീമീറ്റര്‍ വ്യാസത്തില്‍ ദ്വാരമിടും.

തിരിയുടെ പകുതി നീളം ബാഗിനുള്ളിലാക്കണം. ബാക്കിഭാഗം താഴെ രണ്‌ട്‌ ഇഷ്ടികകള്‍ക്കിടയില്‍ ചരിച്ചുവച്ചിരിക്കുന്ന ഉപയോഗം കഴിഞ്ഞ രണ്‌ട്‌ ലിറ്റര്‍ പ്ലാസ്റ്റിക്‌ കുപ്പിയുടെ മധ്യഭാഗത്ത്‌ ദ്വാരമിട്ട്‌ അതിലേക്ക്‌ ഇറക്കി വയ്‌ക്കണം. കുപ്പിയുടെ ഒരറ്റത്ത്‌ മറ്റൊരു ദ്വാരം ഇട്ട്‌ അതിലൂടെ വെള്ളമൊഴിക്കണം. കുപ്പി അടപ്പുകൊണ്‌ട്‌ ഭദ്രമായി അടക്കണം.

ഒരു ചെടിക്ക്‌ ഒരു കുപ്പി എന്നതിനു പകരം മൂന്ന്‌ ഇഞ്ച്‌ പിവിസി പൈപ്പ്‌ നിരയായി യോജിപ്പിച്ച്‌ അമ്പത്‌ സെന്റിമീറ്റര്‍ അകലത്തില്‍ ദ്വാരമിട്ട്‌ ഓരോന്നിന്റെയും മുകളില്‍ ഗ്രോബാഗ്‌ വച്ച്‌ പൈപ്പിന്റെ ദ്വാരത്തിലേക്കു തിരിവയ്‌ക്കാം. ബാഗ്‌ രണ്‌ട്‌ ഇഷ്ടികയ്‌ക്ക്‌ മുകളിലായി പൈപ്പിന്‌ മര്‍ദം വരാതെ ഉയര്‍ത്തി വയ്‌ക്കണം. പൈപ്പിന്റെ ഒരറ്റത്ത്‌ തുറന്ന സ്ഥലത്ത്‌ വെള്ളം ഒഴിച്ചു കൊടുക്കണം.

മറ്റേ അറ്റം എന്‍ഡ്‌ ക്യാപ്പുകൊണ്‌ട്‌ ലീക്ക്‌ വരാതെ അടച്ചു വയ്‌ക്കണം. മണ്ണിലെ ജലാംശം തീരുന്ന മുറക്ക്‌ താഴത്തെ സംഭരണിയില്‍ നിന്നും ആവശ്യംപോലെ ക്യാപിലറി സക്‌ഷന്‍ഫോഴ്‌സ്‌ ഉപയോഗിച്ച്‌ തിരിവെള്ളം വലിച്ചെടുത്ത്‌ മണ്ണിലെത്തിച്ചുകൊള്ളും. ഇതാണ്‌ തിരിനന കൃഷിയുടെ രീതി. വാഴപ്പള്ളി കൃഷിഭവന്റെ സഹകരണത്തോടെയാണ്‌ അനിലിന്റെ മട്ടുപ്പാവ്‌ കൃഷി വിജയകരമായിരിക്കുന്നത്‌.

തിരിനന കൃഷി സംബന്ധിച്ച്‌ കര്‍ഷകര്‍ക്ക്‌ അറിവുനല്‍കുന്നതിന്‌ കര്‍ഷകര്‍ക്കുള്ള പരിശീലനം ഇന്ന്‌ രാവിലെ പത്തിന്‌ ചീരഞ്ചിറ സഹകരണ ബാങ്ക്‌ ഹാളില്‍ നടക്കും. സിഡബ്ല്യുആര്‍ഡിഎം വിദഗ്‌ധര്‍ ക്ലാസ്‌ നയിക്കും. താല്‌പര്യമുള്ള കര്‍ഷകര്‍ക്ക്‌ പരിപാടിയില്‍ പങ്കെടുക്കാമെന്ന്‌ കൃഷി ഓഫീസര്‍ അറിയിച്ചു.
 

പെരുന്നയില്‍ സ്‌പോര്‍ട്ട്‌സ്‌ കോംപ്ലക്‌സിന്‌ അനുമതി
ബൈപാസ്‌ റോഡില്‍ ചങ്ങനാശേരി നഗരസഭ വക സ്ഥലത്ത്‌ സ്‌പോര്‍ട്ട്‌സ്‌ കോംപ്ലക്‌സ്‌ സ്ഥാപിക്കുന്നതിന്‌ കായിക വകുപ്പിന്റെ അനുമതി ലഭിച്ചു. എംഎല്‍എയുടെ ആസ്‌തി വികസന ഫണ്‌ടില്‍ നിന്നും രണ്‌ട്‌ കോടി രൂപയും സ്‌പോര്‍ട്‌സ്‌ ഡയറക്‌ടറേറ്റിന്റെ രണ്‌ട്‌ കോടിയും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ രണ്‌ടര കോടിയും ചേര്‍ത്ത്‌ ആറര കോടി രൂപയുടെ പദ്ധതിക്കാണ്‌ അനുമതി ലഭിച്ചിരിക്കുന്നത്‌.

ഈ ആവശ്യത്തിലേക്ക്‌ 13 ഏക്കര്‍ ചതുപ്പ്‌ നിലം മണ്ണിട്ട്‌ ഉയര്‍ത്തുന്നതിനു പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നു. ആധുനിക ട്രാക്ക്‌ പരിശീലന സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ്‌ പൂള്‍, താമസ സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌




ചാര്‍ലിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാടന്‌ സംസ്ഥാന അവാര്‍ഡ്‌: ചങ്ങനാശേരിക്ക്‌ അഭിമാനത്തിളക്കം
 
ചങ്ങനാശേരി: ചാര്‍ലി എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ സംസ്ഥാന അവാര്‍ഡ്‌ നേടിയ മാര്‍ട്ടിന്‍ പ്രക്കാടന്‍ ചങ്ങനാശേരിക്ക്‌ അഭിമാനമായി.

ചാര്‍ലിക്ക്‌ എട്ട്‌ അവാര്‍ഡുകളാണ്‌ ലഭിച്ചത്‌. ചലച്ചിത്ര സംവിധാന രംഗത്ത്‌ നവാഗതനായ മാര്‍ട്ടിന്‍ തന്റെ മൂന്നാമത്തെ ചിത്രമായ ചാര്‍ലിയിലൂടെയാണ്‌ അഭിമാന നേട്ടം സ്വന്തമാക്കിയത്‌. മമ്മൂട്ടി നായകനായ ബെസ്റ്റ്‌ ആക്ടറായിരുന്നു ആദ്യ ചിത്രം.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡിയായിരുന്നു രണ്‌ടാം ചിത്രം. മൂന്നാം ചിത്രമായ ചാര്‍ലിക്ക്‌ ലഭിച്ച അംഗീകാരം അപ്രതീക്ഷിതമായിരുന്നുവെന്നു ചങ്ങനാശേരി പ്രക്കാടന്‍ കുടുബവീട്ടില്‍ വച്ച്‌ മാര്‍ട്ടിന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനും പാര്‍വതിയുമായിരുന്നു ചാര്‍ലിയിലെ പ്രധാന കഥാപാത്രങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്‌ അവാര്‍ഡ്‌ ലഭിച്ചതാണ്‌ തനിക്ക്‌ ഏറെ ആഹ്ലാദമായതെന്നു മാര്‍ട്ടിന്‍ പ്രക്കാടന്‍ പറഞ്ഞു. ടീം വര്‍ക്കിന്‌ ലഭിച്ച അംഗീകാരമായാണ്‌ അവാര്‍ഡുകളെ കാണുന്നതെന്നും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത കല്‌പന അവാര്‍ഡിന്റെ സന്തോഷം പങ്കിടാനില്ലാത്തതില്‍ ദുഃഖമുണെ്‌ടന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു. അവാര്‍ഡ്‌ വാര്‍ത്ത ചങ്ങനാശേരി അങ്ങാടി പ്രക്കാട്ട്‌ വീടിനെ സന്തോഷത്തിലഴ്‌ത്തി. പിതാവ്‌ പി.ജെ. സെബാസ്റ്റ്യന്‍, മാതാവ്‌ തങ്കമ്മ, ഭാര്യ: മഞ്‌ജു, മക്കളായ ദാവീദ്‌, ജോഷ്വാ, റബേക്ക എന്നിവര്‍ മധുരം പങ്കുവച്ച്‌ ആഹ്ലാദം പങ്കുവച്ചു.

മാര്‍ട്ടിന്‍ പ്രക്കാടന്‌ ലഭിച്ച അവാര്‍ഡ്‌ കലാ സാംസ്‌കാരിക രംഗത്ത്‌ ഏറെ സ്ഥാനമുള്ള ചങ്ങനാശേരിക്ക്‌ അംഗീകാരമായി. സി.എഫ്‌. തോമസ്‌ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ എന്നിവര്‍ വസതിയിലെത്തി മാര്‍ട്ടിനെ അനുമോദിച്ചു. മാര്‍ട്ടിന്‌ ലഭിച്ച അംഗീകാരം ചങ്ങനാശേരിയുടെ യശസ്‌ ഉയര്‍ത്തിയതായി ഇരുവരും പറഞ്ഞു.

ക്രിസ്‌തുഗീതാമൃതം മഹാകാവ്യം കാവ്യകലയുടെ ഇതിഹാസം: ഡോ. സിറിയക്‌ തോമസ്‌
ചങ്ങനാശേരി: പ്രഫ. തോമസ്‌ കണയംപ്ലാക്കല്‍ രചിച്ച ക്രിസ്‌തുഗീതാമൃതം മഹാകാവ്യം കാവ്യകലയുടെ ഇതിഹാസമാണെന്ന്‌ എംജി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. സിറിയക്‌ തോമസ്‌. അതിരൂപതാ വിദ്യാനികേതന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്‌തുഗീതാമൃതം മഹാകാവ്യത്തിന്റെ പഠന വിശകലന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവനയും ഭക്തിയും നിറയുന്ന രചനാ ശൈലി ക്രിസ്‌തുഗീതാമൃതം മഹാകാവ്യത്തെ അനശ്വരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മലയാള ഭാഷാ സംസ്‌കൃതിക്ക്‌ അഭിമാനകരമായ നേട്ടമാണ്‌ ഈ മഹാകാവ്യമെന്നും ഡോ. സിറിയക്‌ തോമസ്‌ കൂട്ടിച്ചേര്‍ത്തു. ഭാഷാ സേവനരംഗത്തും അധ്യാപനരംഗത്തും സാഹിത്യ രചനയിലും നിസ്‌തുല സംഭാവന നല്‍കിയ ഗുരുശ്രേഷ്‌ഠനാണ്‌ പ്രഫ. തോമസ്‌ കണയംപ്ലാവനെന്ന്‌ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു.


അതിരൂപതാ കേന്ദ്രത്തിലെ മാര്‍ത്തോമാ വിദ്യാനികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അതിരൂപതാ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്റര്‍ ഡയറക്‌ടര്‍ റവ. ഡോ. ജോസ്‌ കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

ക്രിസ്‌തു ഗീതാമൃതത്തിന്റെ സ്ഥാനം എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ. പ്രമീളാദേവി, സി.എം.എസ്‌ കോളജ്‌ മലയാളം വകുപ്പ്‌ അധ്യക്ഷന്‍ ഡോ. ബാബു ചെറിയാന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ മഹാകവി പ്രഫ. തോമസ്‌ കണയംപ്ലാവനെ ആദരിച്ചു.ഡയറക്ടര്‍ റവ.ഡോ. ജോസ്‌ കൊല്ലാറ, പ്രഫ. ജോസഫ്‌ ടിറ്റോ എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്‌തുഗീതാമൃതത്തില്‍ നിന്നുമുള്ള ശ്ലോകങ്ങള്‍ ലക്ഷ്‌മിപുരം രമണി വര്‍മ തമ്പുരാട്ടി, ആന്റണിക്കുട്ടി കൊച്ചുകണ്‌ടത്തില്‍, പ്രഫ. സെബാസ്റ്റ്യന്‍ വര്‍ഗീസ്‌, കൃഷ്‌ണന്‍ നമ്പൂതിരി എന്നിവര്‍ ആലപിച്ചു.


പടിഞ്ഞാറന്‍ ബൈപാസ്‌ ഉടന്‍: മുഖ്യമന്ത്രി ; ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ഒപി ബ്ലോക്ക്‌ ഉദ്‌ഘാടനം ചെയ്‌തു
ചങ്ങനാശേരി: പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചാലുടനെ നിര്‍മാണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ സി.എഫ്‌. തോമസ്‌ എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്‌തി വികസന ഫണ്‌ട്‌ ഉപയോഗിച്ചു നിര്‍മിച്ച ഒപി ബ്ലോക്കിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. മനസുവച്ചിറങ്ങിയാല്‍ ജനങ്ങളുടെ ആവശ്യമനുസരിച്ചുള്ള വളര്‍ച്ച സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ എംഎല്‍എമാര്‍ക്കും അഞ്ചുവര്‍ഷം കൊണ്‌ട്‌ 25കോടി രൂപാ വീതം നല്‍കാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുദ്രാവാക്യം വിളിച്ചതുകൊണ്‌ടും സമരങ്ങള്‍ നടത്തിയതുകൊണ്‌ടും വളര്‍ച്ച നേടണമെന്നില്ല. സര്‍ക്കാര്‍ ആരംഭിച്ച ഭൂരിപക്ഷം പദ്ധതികളും പൂര്‍ത്തിയായി വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ്‌ എംപി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഭരണ -പ്രതിപക്ഷ എംഎല്‍എമാര്‍ക്കു വിവേചനങ്ങള്‍ കൂടാതെ ഫണ്‌ട്‌ നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഇന്ത്യയ്‌ക്കു മാതൃകയായി മാറിയെന്ന്‌ എംപി പറഞ്ഞു.

സി.എഫ്‌. തോമസ്‌ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഒപി ബ്ലോക്കിനൊപ്പം ആശുപത്രിയില്‍ അഞ്ചരക്കോടി രൂപ മുടക്കി മെറ്റേണിറ്റി ബ്ലോക്ക്‌ പൂര്‍ത്തിയായി വരികയാണ്‌. നിര്‍മാണം പൂര്‍ത്തിയായ അമ്മയുംകുഞ്ഞും പദ്ധതിയുടെ കെട്ടിടം 29നകം ഉദ്‌ഘാടനം ചെയ്യാനാകുമെന്നാണു കരുതുന്നതെന്നും എംഎല്‍എ പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌, മുനിസിപ്പല്‍ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മണമേല്‍ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈന തോമസ്‌, ജില്ലാ പഞ്ചായത്തംഗം ഡോ. ശോഭാ സലിമോന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌, മുനിസിപ്പല്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ എത്സമ്മ ജോബ്‌, കുറിച്ചി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആര്‍. രാജഗോപാല്‍, വാഴപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി ചങ്ങങ്കരി, മാടപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഏലിക്കുട്ടി തോമസ്‌, പായിപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടീനാമോള്‍ റോബി, മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സജി തോമസ്‌, വാര്‍ഡ്‌ കൗണ്‍സിലര്‍ സാജന്‍ ഫ്രാന്‍സിസ്‌, പൊതുമരാമത്ത്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ എന്‍. ബിന്ദു, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളായ പ്രഫ.വി.എന്‍. നാരായണപിള്ള, സി.എം. റഹ്മത്തുള്ള, തോമസ്‌ വര്‍ഗീസ്‌, എന്‍.പി. കൃഷ്‌ണകുമാര്‍, ടോമി ജോസഫ്‌, ബാബു തോമസ്‌, ബെന്നി മണ്ണാകുന്നേല്‍, ബിജോയ്‌ പ്ലാത്താനം, അജോ പോത്തന്‍, ലൈസന്‍ കുന്നിപ്പറമ്പില്‍, എന്‍. ഹബീബ്‌, ജയിംസുകുട്ടി തോമസ്‌, ഡോ. സുജ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. പുതിയ കെട്ടിടത്തില്‍ മെറ്റേണിറ്റി, ദന്തല്‍, ഡിജിറ്റല്‍ എക്‌സറേ റൂം, നേത്രരോഗ വിഭാഗം, ഇഎന്‍ടി, മെഡിസിന്‍, ജനറല്‍, മനോരോഗം വിഭാഗങ്ങളും ലാബോറട്ടറിയും പ്രവര്‍ത്തിക്കും.


എസ്‌ബി കോളജില്‍ ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നു
ചങ്ങനാശേരി: എസ്‌ബി ഓട്ടോണമസ്‌ കോളജില്‍ ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നു. സ്‌റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം നിര്‍വഹിച്ചു. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ബാഡ്‌മിന്റണ്‍ കളികള്‍ക്കുള്ള വുഡണ്‍ ഫ്‌ളോറിംഗ്‌ സ്‌റ്റേഡിയമാണ്‌ സജ്ജമാക്കുന്നത്‌.

ഫുട്‌ബോള്‍ ഗ്രൗണ്‌ടിന്റെ വശത്താണ്‌ സ്‌റ്റേഡിയം നിര്‍മിക്കുന്നത്‌. ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. കേളജ്‌ മാനേജര്‍ മോണ്‍.ജയിംസ്‌ പാലക്കല്‍, പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍, അതിരൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ഫിലിപ്പ്‌ തയ്യില്‍, ബര്‍സാര്‍ ഫാ.ജോണ്‍ ചാവറ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ലോകമെങ്ങും മീഡിയാ വില്ലേജ്‌ റേഡിയോ കേള്‍ക്കാന്‍ സംവിധാനം
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ പ്രഥമ എഫ്‌എം റേഡിയോയായ റേഡിയോ മീഡിയാ വില്ലേജ്‌ ഇനി മുതല്‍ ലോകത്ത്‌ എവിടെയും കേള്‍ക്കാന്‍ സാധിക്കുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. ആന്റണി ഏത്തക്കാട്‌, സ്റ്റേഷന്‍ ഡയറക്‌ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഇതിനു സഹായകമാകുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്‌ഘാടനം റേഡിയോ മീഡിയാ വില്ലേജിന്റെ 14ന്‌ സംഘടിപ്പിക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ നടക്കും.

ആന്‍ഡ്രോയ്‌ഡ്‌ ഫോണിന്റെ പ്ലേ സ്റ്റോറില്‍ റേഡിയോ മീഡിയാ വില്ലേജ്‌ എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ഡൗണ്‍ ലോഡ്‌ ചെയ്‌താല്‍ ലോകത്തിന്റെ ഏതു കോണിലിരുന്നും മൊബൈല്‍ ഫോണില്‍ റേഡിയോ പരിപാടികള്‍ ആസ്വദിക്കാനാകും. ഹെഡ്‌ ഫോണ്‍ കണക്‌ട്‌ ചെയ്‌തില്ലെങ്കിലും വ്യക്തമായി കേള്‍ക്കാന്‍ കഴിയും എന്നതാണ്‌ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രത്യേകത. കൂടാതെ www.radiomediavillage.com എന്ന അഡ്രസില്‍ ഓണ്‍ലൈനായും റേഡിയോ പരിപാടികള്‍ ആസ്വദിക്കാം.
 

സേവനത്തിന്റെ 125 വര്‍ഷം പിന്നിട്ട്‌ എസ്‌ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
വിദ്യാഭ്യാസ രംഗത്ത്‌ 125 വര്‍ഷങ്ങളുടെ ചരിത്രവുമായി ചങ്ങനാ ശേരി എസ്‌ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലയുയര്‍ത്തിനില്‍ക്കുന്നു.

വിദ്യാലയ സ്ഥാപനത്തിനുതന്നെ സവിശേഷതകള്‍ ഏറെയുണ്‌ട്‌. തദ്ദേശീയ മെത്രാനുവേണ്‌ടി കാത്തിരുന്ന ഭാരതത്തിലെ സുറിയാനി ക്രിസ്‌ത്യാനികള്‍ക്കു മാര്‍പാപ്പ അനുവദിച്ചരുളിയ രണ്‌ടു വികാരിയാത്തുകളില്‍ കോട്ടയത്തിനു ലഭിച്ച ഇടയനാണ്‌ ബിഷപ്‌ ചാള്‍സ്‌ ലവീഞ്ഞ്‌. അദ്ദേഹം എത്തുന്നതാകട്ടെ ഉന്നത വിദ്യാഭ്യാസകേന്ദ്രം ആരംഭിക്കണമെന്ന നിര്‍ദേശവുമായി. പുതിയ മെത്രാനെ സ്വീകരിക്കാന്‍ മാന്നാനത്തു തടിച്ചുകൂടിയ വിശ്വാസികളുടെ കൈയിലുണ്‌ടായിരുന്നത്‌ ഇംഗ്ലീഷ്‌ വിദ്യാലയം ആരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്‌ടു സ്വര്‍ണലിപിയില്‍ എഴുതിയ നിവേദനവും.

കോളജ്‌ സ്ഥാപനം ലക്ഷ്യംവച്ചുകൊണ്‌ട്‌ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരത്തോടെ മെട്രിക്കുലേഷന്‍ ക്ലാസ്‌ ആരംഭിച്ചുകൊണ്‌ട്‌ 1891 ഫെബ്രുവരി നാലിന്‌ വിശുദ്ധ ബര്‍ക്കുമാന്‍സിന്റെ നാമധേയത്തില്‍ എസ്‌ബി കോളജ്‌ സ്‌കൂള്‍ സ്ഥാപിതമായി. തൊട്ടുകൂടായ്‌മയും തീണ്‌ടലും കൊടികുത്തിവാണിരുന്ന അക്കാലത്ത്‌ നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തി ക്ലാസുകള്‍ ആരംഭിച്ചത്‌ ഒരു വലിയ സാമൂഹിക നവോത്ഥാനത്തിന്റെ നാന്ദികുറിക്കലായിരുന്നു. അക്കാലത്തു ചങ്ങനാശേരിയിലുണ്‌ടായിരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഈ സൗകര്യം നിഷേധിക്കപ്പെട്ടിരുന്നു എന്നുകൂടി ഓര്‍മിക്കുമ്പോഴാണ്‌ ഇതിന്റെ മഹത്വം ബോധ്യമാകുക.

വിദ്യാലയ സ്ഥാപനം തുടങ്ങി നാളിതുവരെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ വിരചിച്ചുകൊണ്‌ട്‌ എസ്‌ബി സ്‌കൂള്‍ വിരാജിക്കുകയാണ്‌. വിദ്യാലയത്തില്‍ സേവനംചെയ്‌ത അതിപ്രഗത്ഭരായ അധ്യാപകരെക്കൊണ്‌ടും ഇവിടെ പഠിച്ച്‌ പ്രഗത്ഭമതികളായ വിദ്യാര്‍ഥികളുടെ നിരകൊണ്‌ടും കൈവരിച്ച പ്രശസ്‌തി അദ്‌ഭുതാവഹമാണ്‌. മംഗലാപുരം ജസ്യൂട്ട്‌ കോളജില്‍ പഠിച്ചു യോഗ്യതനേടിയ എസ്‌. പരമേശ്വരയ്യര്‍ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റര്‍. ലോകപ്രശസ്‌ത ആന്ത്രപ്പോളജിസ്റ്റായ ദിവാന്‍ ബഹദൂര്‍ എല്‍.കെ. അനന്തകൃഷ്‌ണയ്യര്‍ വിദ്യാലയത്തെ നയിച്ച പ്രഥമാധ്യാപകരില്‍ ശ്രദ്ധേയനാണ്‌. ജോസഫ്‌ ചാണ്‌ടി, കെ. ചിദംബരയ്യര്‍, കപ്പന കണ്ണന്‍ മേനോന്‍, കേരളഗാന്ധി കെ. കേളപ്പന്‍ തുടങ്ങി ഈ വിദ്യാലയത്തിനു നേതൃത്വം കൊടുത്ത അധ്യാപകരുടെ നിര വളരെ വലുതാണ്‌.

വിദ്യാലയത്തിലൂടെ കടന്നുപോയ വിദ്യാര്‍ഥികളില്‍ പ്രഗത്ഭമതികളുടെ എണ്ണം കുറിക്കുക ദുഷ്‌കരമാണ്‌. മഹാകവി ഉള്ളൂര്‍ എസ്‌. പരമേശ്വരയ്യര്‍, കൈനിക്കര കുമാരപിള്ള, കൈനിക്കര പത്മനാഭപിള്ള, കല്ലൂര്‍ നാരായണപിള്ള, വി.കെ. വേലായുധന്‍, മുട്ടത്തുവര്‍ക്കി, എം.കെ. ജോസഫ്‌, നാസയിലെ ശാസ്‌ത്രജ്ഞനായിരുന്ന ഫാ. മാത്യു തെക്കേക്കര, പി.ജെ. സെബാസ്റ്റ്യന്‍ പുല്ലനംകളം, കല്യാണ കൃഷ്‌ണന്‍നായര്‍, പി.ടി. പുന്നൂസ്‌ അങ്ങനെ നീളുന്നു പ്രഗത്ഭമതികളുടെ നിര.

സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്പുമാരായ കര്‍ദിനാള്‍ ആന്റണി പടിയറയും കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയും ഈ വിദ്യാലയത്തിന്റെ മക്കളാണ്‌. ബിഷപ്‌ മാര്‍ അലക്‌സാണ്‌ടര്‍ ചൂളപ്പറമ്പില്‍, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ കോച്ചേരി, ബിഷപ്‌ മാര്‍ സൈമണ്‍ സ്റ്റോക്ക്‌ പാലാത്ര തുടങ്ങിയവരും എസ്‌ബിയുടെ പ്രശസ്‌തരായ മക്കള്‍തന്നെ. മുന്‍മന്ത്രിമാരായ കെ.ജെ. ചാക്കോ, സി.എഫ്‌. തോമസ്‌, മുന്‍ വൈസ്‌ചാന്‍സലര്‍ ബി. ഇക്‌ബാല്‍ മുന്‍ അക്കൗണ്‌ടന്റ്‌ ജനറല്‍ ജയിംസ്‌ ജോസഫ്‌, എന്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒ.എ. ജയിംസ്‌, പ്രധാനമന്ത്രിയുടെ ഉപദേശകനിരയിലുണ്‌ടായിരുന്ന പോള്‍ ജോസഫ്‌ ഐഇഎസ്‌ തുടങ്ങിയ ശ്രദ്ധേയരുടെ നിര നീളുന്നു.

പ്രവര്‍ത്തനശൈലികൊണ്‌ടു വ്യത്യസ്‌തമായ പരിപാടികളുടെ ആവിഷ്‌കരണംകൊണ്‌ടും വിദ്യാലയം ചരിത്രത്തിലൂടെ കാത്തുസൂക്ഷിച്ച ഔന്നിത്യം ഇന്നും തുടരുകയാണ്‌. പൊതുവിദ്യാഭ്യാസ മേഖല ഒരല്‌പം പിന്നോക്കം പായുന്ന ഈ നൂറ്റാണ്‌ടിന്റെ ആദ്യദശകങ്ങളിലും എസ്‌ബി നെഞ്ചുറപ്പോടെ മുന്നേറുന്നത്‌ ഈ സവിശേഷതകളിലൂടെയാണ്‌.

റസിഡന്‍ഷ്യല്‍ സ്‌കൂളായി ആരംഭിച്ച എസ്‌ബിയുടെ ബോര്‍ഡിംഗിന്റെ ജൂബിലിയാഘോഷങ്ങളും ഇതോടനുബന്ധിച്ചു നടന്നു. ഫാ. ജോസ്‌ പി. കൊട്ടാരമാണ്‌ ഇപ്പോള്‍ ബോര്‍ഡിംഗ്‌ സ്‌കൂളിന്റെ റെക്ടര്‍.

എയ്‌ഡഡ്‌ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്കു ഇംഗ്ലീഷ്‌ പഠനം അനായാസമാക്കാന്‍ രൂപംകൊടുത്ത എക്‌സലന്‍സ്‌ പ്രോഗ്രാം, ശാസ്‌ത്രഗവേഷണങ്ങളിലേക്കു വിദ്യാര്‍ഥികളെ കൈപിടിച്ചുനടത്തുന്ന യംഗ്‌ സയന്റിസ്റ്റ്‌ ഇന്‍കുബേറ്റര്‍ (വൈസി), സിഎ പഠനത്തിലേക്കു നയിക്കുന്ന സിപിടി പരിശീലനം, പ്രഫ. പി.സി. തോമസ്‌ നേതൃത്വം നല്‍കുന്ന എന്‍ജിനിയറിംഗ്‌, മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരിശീലനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ഥികളെ ഉന്നതിയിലേക്കു നയിക്കാന്‍ കൈത്താങ്ങാകുന്നു.

2015 ജനുവരി 27ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ഉദ്‌ഘാടനം ചെയ്‌ത ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ സ്‌കൂള്‍ സ്ഥാപകദിനമായ ഇന്ന്‌ കുടുംബസംഗമത്തോടെ സമാപിക്കുകയാണ്‌. കരുണയുടെ വര്‍ഷത്തില്‍ അനാര്‍ഭാടപരമായും ലളിതമായും നടത്തിയ ശതോത്തര രജതജൂബിലിയാഘോഷങ്ങള്‍ അര്‍ഥപൂര്‍ണമായും അവസാനിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ മികവുകുറിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക്‌ അവസരമൊരുക്കിയത്‌ അഭിമാനം പകരുന്നു.

തയാറാക്കിയത്‌: പി.എ. കുര്യച്ചന്‍(പ്രിന്‍സിപ്പല്‍, എസ്‌ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

 

 ചങ്ങനാശേരി സിവില്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഉദ്‌ഘാടനം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ്‌ പരിശീലനത്തിനായി ആരംഭിക്കുന്ന ചങ്ങനാശേരി സിവില്‍ സര്‍വീസ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ (സിഎസ്‌എസ്‌ഐ) ഉദ്‌ഘാടനം ഇന്ന്‌ നടക്കും. അസംപ്‌ഷന്‍ കോളജ്‌ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്‌ഘാടനം ഇന്ന്‌ 2.30ന്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം നിര്‍വഹിക്കും.

ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ അധ്യക്ഷത വഹിക്കും. ഇന്‍സ്റ്റിറ്റിയൂട്ട്‌ വെബ്‌സൈറ്റിന്റെ സ്വിച്ച്‌ഓണ്‍ കര്‍മം മാര്‍ പവ്വത്തില്‍ നിര്‍വഹിക്കും. കര്‍ണാടക മുന്‍ ചീഫ്‌ സെക്രട്ടറി ഡോ.ജെ. അലക്‌സാണ്‌ടര്‍ മുഖ്യപ്രഭാഷണവും ലോഗോ പ്രകാശനവും നടത്തും.

ഈ വര്‍ഷം ആരംഭിക്കുന്ന പാര്‍ട്ട്‌ ടൈം പ്രോഗ്രാമിന്റെ ഉദ്‌ഘാടനം എംജി സര്‍വകലാശാലാ വൈസ്‌ ചാന്‍സിലര്‍ ഡോ. ബാബു സെബാസ്‌റ്റിയന്‍ നിര്‍വഹിക്കും. അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. ജോസഫ്‌ മുണ്‌ടകത്തില്‍, മോണ്‍. ജയിംസ്‌ പാലക്കല്‍, അതിരൂപത വികാരിജനറാളും രാഷ്ട്രദീപിക ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറുമായ മോണ്‍. മാണി പുതിയിടം, ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ ഡോ.പി.സി. അനിയന്‍കുഞ്ഞ്‌, എസ്‌ബി കോളജ്‌ പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, അസംപ്‌ഷന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. സിസ്‌റ്റര്‍ അമല, എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ.കെ.വി. സാബന്‍, പുന്നപ്ര സെന്റ്‌ ഗ്രിഗോറിയോസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ്‌ സാം, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോബി മൂലയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍, എസ്‌ബി കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ അലന്‍ മാത്യു, അസംപ്‌ഷന്‍ കോളജ്‌ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നീന മെറിന്‍ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിക്കും.

ഡിഗ്രി, പിജി കോഴ്‌സ്‌ പഠിക്കുന്നവര്‍ക്കും ജോലിയുള്ളവര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്‌ടുവര്‍ഷക്കാലം 750 മണിക്കൂര്‍ വരുന്ന പാര്‍ട്ട്‌ ടൈമായാണ്‌ ഈ കോഴ്‌സ്‌ നടത്തുന്നത്‌. ഒരു ബാച്ചില്‍ എഴുപത്‌ പേര്‍ക്കാണ്‌ പരിശീലനത്തിന്‌ അവസരം. വിദഗ്‌ധരായ ഫാക്കല്‍റ്റികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. കൂടാതെ എട്ടു മുതല്‍ 11വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഫൗണേ്‌ടഷന്‍ കോഴ്‌സ്‌ ജൂണില്‍ ആരംഭിക്കും. രണ്‌ടുവര്‍ഷം ഇരുനൂറു മണിക്കൂറാണ്‌ ഈ കോഴ്‌സ്‌ സമയം. അതിരൂപതയിലെ 15 ഫൊറോനകളിലെ തെരഞ്ഞെടുക്കപ്പെടുന്ന 15 ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്‌ ഫൗണേ്‌ടഷന്‍ കോഴ്‌സ്‌ നടത്തുന്നത്‌.


  ചങ്ങനാശേരിയിലെ പടിഞ്ഞാറന്‍ ബൈപ്പാസ്‌: നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യം ഉയരുന്നു
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ പദ്ധതിയിട്ട പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കാന്‍ ഊര്‍ജിത ശ്രമം വേണമെന്ന നിര്‍ദേശം ഉയരുന്നു. ഈ സര്‍ക്കാരിന്റെ തുടക്കത്തിലാണ്‌ പടിഞ്ഞാറന്‍ ബൈപ്പാസ്‌ നിര്‍മാണത്തിനുള്ള പദ്ധതി ആരംഭിച്ചത്‌. ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, പായിപ്പാട്‌, പെരിങ്ങര, പഞ്ചായത്തുകളിലൂടെയാണ്‌ ബൈപ്പാസ്‌ കടന്നുപോകുന്നത്‌. ബൈപാസ്‌ നിര്‍മാണത്തിനായി 57 കോടിരൂപയുടെ ഭരണാനുമതി സര്‍ക്കാരില്‍നിന്നും നേരത്തെ ലഭിച്ചിരുന്നു.

എംസി റോഡില്‍ പാലാത്രച്ചിറയില്‍നിന്നാരംഭിക്കുന്ന ബൈപ്പാസ്‌ കോണത്തോട്‌, കുറ്റിശേരിക്കടവ്‌, പറാല്‍, വെട്ടിത്തുരുത്ത്‌ എന്നീ ഭാഗങ്ങളിലൂടെ എസി റോഡിലെത്തി എസി കനാലിനുകുറുകെ കൂറ്റന്‍ പാലം നിര്‍മിച്ച്‌ പെരുമ്പുഴക്കടവുവഴി ളായിക്കാടിന്‌ സമീപമെത്തുന്ന വിധത്തില്‍ എട്ടുകിലോമീറ്റര്‍ ദൂരത്തിലാണ്‌ ബൈപാസ്‌ നിര്‍മ്മിക്കുന്നതിന്‌ പദ്ധതിയിട്ടത്‌. 30 മീറ്റര്‍ വീതിയിലാണ്‌ റോഡിനായി സ്ഥലമേറ്റെടുക്കുവാന്‍ ലക്ഷ്യമിടുന്നത്‌. ളായിക്കാട്‌- പാലാത്രച്ചിറ ബൈപാസിനേ സംയോജിപ്പിച്ച്‌ ചങ്ങനാശേരി നഗരത്തെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്ക തക്കവിധത്തിലുള്ള റിംഗ്‌ റോഡെന്ന പദ്ധതിയും പടിഞ്ഞാറന്‍ ബൈപ്പാസിലൂടെ വിഭാവനം ചെയ്‌തിരുന്നു.

റവന്യൂ, പൊതുമരാമത്ത്‌്‌ വകുപ്പുകള്‍ സംയുക്തമായി ഈ ബൈപാസിന്റെ സര്‍വേ പൂര്‍ത്തിയാക്കി രണ്‌ട്‌്‌ വര്‍ഷമായിട്ടും പണികള്‍ വൈകുകയാണ്‌. ഇതിനിടയില്‍ പടിഞ്ഞാറന്‍ ബൈപ്പാസ്‌ നിര്‍മാണത്തിനുള്ള രൂപരേഖ അട്ടിമറിക്കാന്‍ നടന്ന നീക്കങ്ങള്‍ നിര്‍മാണ നടപടികളുടെ വേഗതയെ ബാധിച്ചിരുന്നു. നിര്‍മണ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ബൈപാസിന്റെ അലൈന്‍മെന്റ്‌ മാറ്റണമെന്ന ആവശ്യവുമായി ഭൂമിനഷ്ടപ്പെടുന്ന ചിലര്‍ രംഗത്തെത്തിയതും വേഗതയില്‍ നടന്നുകൊണ്‌ടിരുന്ന ബൈപ്പാസ്‌ നിര്‍മ്മാണ നടപടികളെ തടസപ്പെടുത്തിയിരുന്നു.

റോഡിനുള്ള ഭൂരിപക്ഷം സ്ഥലങ്ങളും ചതുപ്പ്‌ നിലം നികത്തി നിര്‍മിക്കുന്നതിനാല്‍ വീടുകള്‍ക്ക്‌ പൊളിക്കേണ്‌ട സാഹചര്യം പരമാവധി ഒഴിവാക്കിയാണ്‌ രൂപരേഖ തയാറാക്കിയിരുന്നത്‌. നിയമക്കുരുക്കുകള്‍ ഒഴിവാക്കാനാണ്‌ പാടങ്ങളിലൂടെ കടന്നുപോകുന്ന രീതിയില്‍ അലൈന്‍മെന്റ്‌ തയാറാക്കിയത്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌്‌ തന്നെ ബൈപാസ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ്‌ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും പൊതുതിരഞ്ഞെടുപ്പ്‌ അടുത്തിട്ടും നിര്‍മാണ നടപടികള്‍ പുരോഗമിച്ചിട്ടില്ല.

പൊതുമരാമത്ത്‌ വകുപ്പിന്റെ നേതൃത്വത്തില്‍ വളരെ ശ്രമകരമായി 30 ദിവസങ്ങള്‍കൊണ്‌ട്‌ ബൈപ്പാസിനായി അതിരുകല്ലുകള്‍ സ്ഥാപിച്ചിരുന്നു. കല്ലുകള്‍ സ്ഥാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവും തലപൊക്കിയിരുന്നു. സി.എഫ്‌. തോമസ്‌ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ജില്ലാകളക്ടര്‍ ഇടപെട്ട്‌ ഫാസ്റ്റ്‌ട്രാക്കില്‍പ്പെടുത്തിയാണ്‌ ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ആരംഭിച്ചത്‌. പടിഞ്ഞാറന്‍ ബൈപാസിന്റെ നിര്‍മാണ നടപടികള്‍ ത്വരതപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്‌.



dh\yp ShÀ hf¸v ipNoIcn¨vssPh ]¨¡dn Irjn \S¸m¡p¶p N§\mticn: ap\nkn¸Â ap¸Xmw hmÀUv kwØm\s¯ BZy ipNnXz hmÀUm¡p¶Xnsâ `mKambn dh\yp ShÀ hf¸n ssPh]¨¡dn Irjn \S¸m¡p¶p. hmÀUv Iu¬kneÀ kmP³ {^m³knknsâ A[y£Xbn tNÀ¶ tbmK¯nemWv C¡mcyw Xocpam\n¨Xv.

ImSpw sNfnbpw \ndªpInS¡p¶ ShÀ ]cnkcw hr¯nbm¡m\pw tbmKw Xocpam\n¨p. XlknÂZmÀ Umenkv tPmÀPv, luknwKv t_mÀUv FIvknIyq«ohv F³Pn\obÀ ]n.kn.taml\³, Aknkväâv FIvknIyq«ohv F³Pn\obÀamcmb {ioeX, Ip«nIrjvW³, H¡n¸vsa³kv Atkmkntbj³ `mchmlnIfmb tSmw tXmakv, Pb{]Imiv, PnPn s]m«pIpfw, Un.hnPb³, tPmjn Xq¼p¦Â, AUz.kXojv sX§pwXm\w F¶nhÀ {]kwKn¨p.
- See more at: http://www.deepika.com/localnews/Localdetailnews.aspx?id=191201&Distid=KL5#sthash.a5jwUXRI.dpuf


Keine Kommentare:

Kommentar veröffentlichen