Donnerstag, 28. November 2013

 റിയല്‍ എസ്റ്റേറ്റിലെ പ്രായോഗിക പാഠങ്ങൾ

റിയല്‍ എസ്റ്റേറ്റ്‌ പലപ്പോഴും ഞാണിന്മേല്‍ക്കളിയാകുന്നത്‌ ബുദ്ധിപൂര്‍വ്വം നിക്ഷേപിക്കാത്തതിനാലാണ്‌. ഭൂമിയിലോ വീടിലോ നിക്ഷേപിക്കാw. പക്ഷേ, ഭാവിയില്‍ നഷ്ടമുണ്ടാകില്ലെന്ന ഉറപ്പോടെ വേണം ചെയ്യാന്. ഇതിനായി നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്‌. നിക്ഷേപിക്കാനുള്ള മൂലധനമുണ്ടാക്കുന്നതു മുതല്‍ നികുതിയിളവുകള്‍ വരെ കൃത്യമായ രൂപരേഖയുണ്ടായിരിക്കണമം.

ലോണെടുത്താലും കുഴപ്പമില്ല

പലപ്പോഴും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ കയ്യില്‍ പണം റെഡിയായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധൈര്യമായി ഹൌസിങ്‌ ലോണുകളെ ആശ്രയിക്കാം . തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന്‌ ഉറപ്പുള്ള പക്ഷം. ന്യായമായ പലിശനിരക്കില്‍ എവിടെ നിന്നും ലോണ്‍ എടുക്കാം. ബാങ്കുകളില്‍നിന്നോ ധനകാര്യസ്ഥാപനങ്ങളില്‍നിന്നോ മാത്രമേ ലോണ്‍ എടുക്കാവൂ എന്നില്ല. ബന്ധുക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ വരെ ന്യായമായ പലിശയ്ക്കു വായ്പയെടുക്കാം. ഇതിനു നികുതിയിളവുകളുണ്ട്‌. അതിനാല്, നിക്ഷേപത്തിനായി ലോണ്‍ എടുക്കുന്നത്‌ നികുതിയിളവ്‌ ലഭിക്കുന്നതിനും സഹായിക്കും.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത്‌ ക്യാഷ്‌ ഫ്ളോ ചാര്ട്ട്‌ തയ്യാറാക്കുകയാണ്‌. അതുപോലെതന്നെ, നിക്ഷേപിക്കുന്നതിനുമുമ്പ്‌ നിക്ഷേപത്തിന്റെ കൃത്യമായ ലക്ഷ്യവും മനസിലുണ്ടാകണം . വരും വര്‍ഷങ്ങളിലേക്കുള്ള നികുതി പ്ളാന്‍ ചെയ്യുമ്പോള്‍ ഇതേറെ പ്രധാനമാണ്‌.

ലോണെടുക്കുമ്പോള്‍ പലിശയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്ക ണം  . ഇതു നികുതി ഇളവിനു സഹായിക്കുമ്. 7-10 ലക്ഷം രൂപ വരെയുള്ള ഭൂമിയോ വീടോ ലോണ്‍ തുക ഉപയോഗിച്ച്‌ താമസിക്കുന്നതിനായി വാങ്ങുകയാണെങ്കില്‍ ലോണിന്റെ പലിശ നമ്മുടെ മറ്റു വരുമാനമാര്‍ഗ്ഗങ്ങളില്‍ നിന്നായാണ്‌ കണക്കാക്കപ്പെടുന്നത്‌. അതായത്‌, മാസംതോറും ലഭിക്കു ന്ന ശമ്പളത്തി ല്‍നിന്നോ മറ്റു സ്ഥിരവരുമാനമാര്‍ഗങ്ങളില്‍ നിന്നോ ആണ്‌ പലിശ അടയ്ക്കുന്നതായി കണക്കാക്കുന്നത്‌. അതിനാല്, ഇതിനു നികുതിയിളവ്‌ ലഭിക്കും.

1999-നുശേഷം എടുത്ത ലോണ്‍ ആണെങ്കില്‍ അതിനു പരമാവധി അനുവദിക്കുന്ന നികുതിയിളവ്‌ പ്രതിവര്‍ഷം 1,50,000 രൂപയാണ്‌. താമസിക്കുന്നതിനായി വീടോ ഭൂമിയോ വാങ്ങാനെടുത്ത ലോണുകൾക്ക്‌ മാത്രമേ ഇതു ബാധകമാകുകയുള്ളൂ. മൂന്നു വര്‍ഷത്തിനുള്ളില്‍  താമസയോഗ്യമാക്കുകയും വേണമ്. അതായത്‌, വീടു പണിയാനായാണ്‌ ഭൂമി വാങ്ങിയതെങ്കില്‍  മൂന്നുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയിരിക്കണം . എങ്കില്‍ മാത്രമേ നികുതിയിളവിനു അര്‍ഹത ലഭിക്കുകയുള്ളൂ. എടുക്കുന്ന ലോണിന്റെ പലിശനിരക്ക്‌ പ്രശ്നമല്ല. എന്നാല്, നിക്ഷേപിക്കുന്ന തുക ലോണായി എടുത്ത തുക തന്നെയായിരിക്കണം . ലോണ്‍ എടുത്ത തുകയുപയോഗിച്ച്‌ വാങ്ങിയ ഭൂമിയോ വീടോ വാടകയ്ക്കു നല്‍കിയാല്‍ അതില്‍നിന്നുള്ള വരുമാനത്തിനും നികുതിയിളവ്‌ ഉണ്ടായിരിക്കണം .

നികുതിയിളവ്‌: എന്തിനൊക്കെ

സെക്ഷന്‍ 80 സി അനുസരിച്ച്‌ എല്‍ഐസി, പി്‌എഫ്‌, പിപി്‌എഫ്‌ തുടങ്ങിയവയില്‍നിന്നുള്ള വരുമാനത്തിനു മാത്രമല്ല നികുതിയിളവ്‌ ഉള്ളത്‌. മറ്റു പല വരുമാന സ്രോതസ്സുകള്‍ക്കും ഇത്‌ ബാധകമാണ്‌. ഉദാഹരണത്തിനു ഭൂമി/വീട്‌ വരുമാനത്തിനു ഒരുലക്ഷം വരെ നികുതിയിളവ്‌ ലഭിക്കുന്നതാണ്‌. സാമ്പത്തിക വര്‍ഷത്തേക്കാണ്‌ ഒരു ലക്ഷം രൂപ ഇളവ്‌ ലഭിക്കുക. സെക്ഷന്‍ 80 സി വഴി ലഭിക്കുന്ന നികുതിയിളവിനു പുറമേയല്ല ഇതെന്നു പ്രത്യേകം ശ്രദ്ധിക്കണം. അതായത്‌, ഈ സാമ്പത്തിക വര്‍ഷത്തില്‍തന്നെ എല്‍ഐസി, പി്‌എഫ്‌, പിപി്‌എഫ്‌ തുടങ്ങിയവയില്‍നിന്നും ഒരു ലക്ഷം രൂപ നികുതിയിളവ്‌ ലഭിച്ചിട്ടു ണ്ടെങ്കില്‍ പിന്നീട്‌ വീട്‌/ഭൂമിയുടെ പേരിലുള്ള വരുമാനത്തിനു നികുതിയിളവിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല.

സെക്ഷന്‍ 80 സി അനുസരിച്ചുള്ള ആനുകൂല്യം മുന്‍ സാമ്പത്തിക വര്‍ഷത്തെ പേയ്മെന്റുകള്‍ക്കാണ്‌ ലഭിക്കുന്നത്‌. താമസത്തിനായി വീടോ ഭൂമിയോ വാങ്ങുന്നതിനുള്ള തുകയ്ക്കാണ്‌ മേല്‍പ്പറഞ്ഞ നിയമമനുസരിച്ച്‌ ഒരു ലക്ഷം രൂപ വരെയുള്ള നികുതിയിളവ്‌ ലഭിക്കുന്നത്‌. താഴെപ്പറയുന്ന പേയ്മെന്റുകള്‍ക്കാണ്‌ കൃത്യമായ മാനദണ്ഡമനുസരിച്ച്‌ ഇളവ്‌ ലഭിക്കുന്നത്‌.

. വീട്‌ നിര്‍മ്മിക്കുന്നതിന്‌ ഏതെങ്കിലും ഹൌസിങ്‌ ബോര്‍ഡിനോ ഏജന്‍സിക്കോ ഇതര കണ്സ്ട്രക്ഷന്‍ കമ്പനികള്‍ക്കോ നല്‍കേണ്ടി വരുന്ന ഇന്‍സ്റ്റാള്‍മെന്റ്‌ തുക അല്ലെങ്കില്‍ ഇന്‍സ്റ്റാള്‍മെന്റ്‌ തുകയുടെ വിഹിതം.

2. വീടിന്റെ ഉടമ ഏതെങ്കിലും സഹകരണസ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ അംഗമോ ഷെയര്‍ഹോള്‍ഡറോ ആയിരിക്കുകയും അവരില്‍നിന്നു വീട്‌ നിര്‍മ്മാണ സംബന്ധമായി എടുത്ത തുകയോ തുകയുടെ വിഹിതമോ തിരിച്ചടവ്‌ നടത്തുന്നു.

3. വീടുനിര്‍മ്മാണത്തിനായി സര്‍ക്കാര്, ബാങ്കുകള്, എല്‍ഐസി, എന്‍എച്ച്ബി തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും എടുത്ത തുക തിരിച്ചടയ്ക്കുന്നു.

4. വീട്‌ കൈമാറ്റം ചെയ്യുന്ന സമയത്ത്‌ ചെലവായ സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്ട്രേഷന്‍ ഫീസ്‌ മുതലായ തുക.

സെക്ഷന്‍ 24 അനുസരിച്ച്‌ ഏതെങ്കിലും ചെലവിനു നികുതിയിളവ്‌ ലഭിച്ചിട്ടുണ്ടെങ്കില്‍ വരുമാനത്തില്‍നിന്നു നികുതി ഇളവ്‌ ലഭിക്കുന്നതിനു അര്‍ഹതയുണ്ട്‌. അതേസമയമ്, ഒരു കമ്പനിയുടെ ഷെയര്‍ ഹോള്‍ഡറോ അംഗമോ ആകാന്‍ ചെലവായ അഡ്മിഷന്‍ ഫീസ്‌, ഷെയര്‍ തുക, ആദ്യഗഡു ഡിപ്പോസിറ്റ്‌ എന്നിവയ്ക്ക്‌ നികുതിയിളവ്‌ ലഭിക്കുന്നതല്ല. എന്നാല്, ഇത്തരം സ്ഥാപനങ്ങളില്‍നിന്നും വീട്‌ നിര്‍മ്മാണത്തിനായി ലോണ്‍ എടുത്താല്‍ ആ തുകയ്ക്കു നികുതിയിളവ്‌ ലഭിക്കുന്നതാണ്‌.

വസ്തു കൈമാറ്റവും രേഖകളും

ഭൂമിയായാലും വീടായാലും നിയമപരമായി ഉടമസ്ഥാവകാശം മാറണമെങ്കില്‍ അതിനുള്ള വില്‍പന ഉടമ്പടി തയാറാക്കേണ്ടത്‌ നിര്‍ബന്ധമാണ്‌. ഈ വില്‍പന ഉടമ്പടിയെ കണ്‍വേയന്സ്‌ ഡീഡ്‌ എന്നാണ്‌ വിളിക്കുന്നത്‌. ഇത്തരം വില്‍പന ഉടമ്പടിയാണ്‌ ആധാരമെന്ന പേരില്‍ അറിയപ്പെടുന്നത്‌. ആധാരം തന്നെ പല തരത്തിലുണ്ട്‌. തീറാധാരമ്, ഭാഗപത്രാധാരമ്, പണയാധാരം എന്നിങ്ങനെ ആധാ രം പല തരത്തിലാണ്‌. ഇതില്‍ ഏതാണെങ്കിലും രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയാണ്‌ വേണ്ടത്‌. എന്നാല്, ഇക്കാര്യത്തിലുള്ള പണ ച്ചെലവിനെ നേരിടുന്നതിന്‌ പവര്‍ ഓഫ്‌ അറ്റോര്‍ണി അഥവാ മുക്ത്യാര്‍ സമ്പാദിച്ച്‌ വസ്തുവിന്റെ കൈവശാധികാരം നേടുന്ന പതിവുമുണ്ട്‌. ആധാരം പോലെ തന്നെ മുക്ത്യാര്‍ വഴിയും വസ്തുവിന്റെ ഉടമസ്ഥാവകാശം മറ്റേയാള്ക്ക്‌ ലഭിക്കും. എന്നിരുന്നാലുമ്, ആധാരം വഴി കൈമാറുന്നതാണ്‌ ഏറ്റവും നല്ലത്‌.

ഇനി പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ അടിസ്ഥാനത്തിലാണ്‌ വസ്തു വാങ്ങുന്നതെങ്കില്‍ നിരവധി രേഖകള്‍ അതിനൊപ്പം  ഉണ്ടായിരിക്കണം . വില്‍ക്കുന്നതിനുള്ള സമ്മതപത്രം, വില്‍പത്രം , ഉടമസ്ഥാവകാശം സംബന്ധിച്ചരേഖ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

വേറെ കുറേ സാഹചര്യങ്ങളില്‍ വസ്തുവിന്റെ വില്‍പ്പനയോ കൈമാറ്റമോ നടക്കുന്നതു ആധാരത്തിന്റെ അടിസ്ഥാനത്തിലാകണമെന്നില്ല, പവര്‍ ഓഫ്‌ അറ്റോര്‍ണിയുടെ അടിസ്ഥാനത്തിലാകാനും സാധ്യതയുണ്ട്‌. ആധാരം ചെയ്യുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ്‌ പലപ്പോഴും ഇതിനു കാരണമ്. ചില ഹൌസിങ്‌ ബോര്‍ഡുകള്, വികസന അതോറിറ്റികള്‍ എന്നിവരുടെ നിരോധനങ്ങളനുസരിച്ച്‌ ചിലപ്പോള്‍ ആധാരം വഴി വസ്തു കൈമാറ്റം നടത്താന്‍ സാധിക്കാതെവരാം .

ചില അവസരങ്ങളില്‍ പവര്‍ ഓഫ്‌ അറ്റോര്‍ണിയില്‍ നിന്നു മറ്റൊരു പവര്‍ ഓഫ്‌ അറ്റോര്‍ണി വസ്തു വാങ്ങുന്ന സാഹചര്യവും ഉണ്ടാകാമ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ യഥാര്‍ത്ഥ ഉടമസ്ഥന്റെ കൈയിലുള്ള രേഖകളുമായി പഴയ പവര്‍ ഓഫ്‌ അറ്റോര്‍ണി ഒത്തുനോക്കി മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു ഉറപ്പുവരുത്തണമ്. പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രം വാങ്ങുന്ന അവസരങ്ങളിലാണ്‌ കൂടുതലും പവര്‍ ഓഫ്‌ അറ്റോര്‍ണിയില്‍ പ്രശ്നങ്ങളുണ്ടാകുന്നത്‌. ഇവിടുത്തെ പ്രശ്നം പലപ്പോഴും യഥാര്‍ത്ഥ കണ്‍വേയന്സ്‌ ഡീഡ്‌ കണ്ടെത്താന്‍ കഴിയുകയില്ലെന്നതാണ്‌. ഈ കണ്‍ വേയന്സ്‌ ഡീഡ്‌ അനുസരിച്ചായിരിക്കും പവര്‍ ഓഫ്‌ അറ്റോര്‍ണി തയാറാക്കിയിരിക്കുന്നത്‌. ഡീഡ്‌ കണ്ടെത്താന്‍ കഴിയാതിരുന്നാല്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശത്തെപ്പറ്റി ആശയക്കുഴപ്പമുണ്ടാകാമ്. പവര്‍ ഓഫ്‌ അറ്റോര്‍ണി മുഖേന കൈമാറ്റം ചെയ്യപ്പെടുന്ന വസ്തുവിനു ലോണ്‍ ലഭിക്കില്ലെന്നതാണ്‌ മറ്റൊരു  പ്രശ്നം .

വസ്തു ആരുടെ പേരില്?

ഇഷ്ടപ്പെട്ടൊരു വസ്തു കണ്ടാല്‍ പിന്നെ കാശും കയ്യിലുണ്ടെങ്കില്‍ ആരും രണ്ടാമതൊന്നു ആലോചിക്കാറില്ല. പലപ്പോഴും വാങ്ങുന്നത്‌ ഭാര്യയുടെയോ മക്കളുടെയോ പേരിലായിരിക്കുമ്. നികുതി ലാഭിക്കാനായിരിക്കും ഈ ബുദ്ധി കാണിക്കുന്നത്‌. പക്ഷേ, ഇതു മിക്കപ്പോഴും കൂടുതല്‍ അബദ്ധത്തിലേ എത്തിക്കൂ.

വസ്തു കണ്ടിഷ്ടപ്പെട്ടു വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍  ആരുടെ പേരില്‍ വാങ്ങണമെന്ന കാര്യത്തിലാണു പിന്നെ തീരുമാനമുണ്ടാകേണ്ടത്‌. ഭര്‍ത്താവിന്റെ കയ്യിലെ മൂലധനംകൊണ്ട്‌ ഭാര്യയുടെ പേരില്‍ വസ്തു വാങ്ങുന്നത്‌ കഴിവതും ഒഴിവാക്കുന്നതാണ്‌ ബുദ്ധി. കാരണമ്, ഭര്‍ത്താവിന്റെ മൂലധനംകൊണ്ട്‌ വസ്തുവാങ്ങി ഭാര്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്താലും അതു ഭര്‍ത്താവിന്റെ നിക്ഷേപമായിട്ടുമാത്രമേ കണക്കാക്കൂ. അതായത്‌, നികുതിയുടെ കാര്യത്തില്‍ യാതൊരു കിഴിവും കിട്ടില്ലെന്നര്‍ത്ഥമ്. നിയമാനുസ്ര്^തം ഭാര്യയെ ആ വസ്തുവിന്റെ ഉടമയായി കണക്കാക്കില്ല. ഇന്‍കം ടാക്സ്‌ ആക്ട്‌ സെക്ഷന്‍ 64 പ്രകാരം നേരിട്ടോ അല്ലാതെയോ ഫണ്ട്‌ ട്രാന്സ്ഫര്‍ ചെയ്യുന്നത്‌ ഇരുവരുടെയും യോജിച്ച നിക്ഷേപമായി മാത്രമേ കണക്കാക്കുകയുള്ളൂ. അതുപോലെതന്നെ, ഭര്‍ത്താവ്‌ സമ്മാനമായി നല്‍കിയ പണംകൊണ്ടു ഭാര്യ വസ്തുവോ വീടോ വാങ്ങിയാലും മേല്‍പ്പറഞ്ഞരീതിയില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. അതിനാല്, ഭാര്യ തന്റെ സ്വന്തം മൂലധനം ഉപയോഗിച്ചുമാത്രമേ വസ്തുവോ വീടോ വാങ്ങാന്‍ പാടുള്ളൂ. അതേസമയമ്, നിക്ഷേപിക്കാന്‍ ആവശ്യമായ തുക ഭാര്യയുടെ കൈവശം ഇല്ലാത്തപക്ഷം ഭര്‍ത്താവിനോ അമ്മായിയച്ഛനോ അമ്മായിയമ്മയ്ക്കോ മറ്റു ബന്ധുക്കള്‍ക്കോ പണം കടം നല്‍കുമ്പോള്‍ അതിനു ന്യായമായ പലിശ ഈടാക്കാന്‍ മറക്കരുത്‌. എങ്കില്‍ മാത്രമേ, അതു ഭാര്യയുടെ സ്വന്തം പണമായി കണക്കാക്കപ്പെടുകയുള്ളൂ.

അതുപോലെതന്നെ, പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരിലും വസ്തുവില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമ്. അച്ഛന്റെ പണംകൊണ്ടു മൈനര്‍ ആയ മകളുടെ പേരില്‍ വസ്തു/വീട്‌ വാങ്ങിയാല്‍ അതില്‍നിന്നുള്ള വരുമാനം അച്ഛന്റെ വരുമാനത്തിനൊപ്പം തന്നെ കൂട്ടിച്ചേര്‍ക്കപ്പെടുമ്. ഇതിനുള്ള നികുതികൂടി അച്ഛന്‍തന്നെ അടയ്ക്കേണ്ടതായി വരുമ്. എന്നാല്, മക്കള്‍ പ്രായപൂര്‍ത്തിയായതാണെങ്കില്‍ അവര്ക്ക്‌ വസ്തുവാങ്ങുന്നതിനാവശ്യമായ പണം സമ്മാനിക്കാവുന്നതാണ്‌. ഈ പണം ഭൂമിയിലോ വീടിനോ നിക്ഷേപിക്കാവുന്നതാണ്‌. 1998 ഒക്ടോബര്‍ ഒന്നിനുശേഷം സമ്മാനമായി നല്‍കുന്ന തുകയ്ക്ക്‌ നികുതി ഈടാക്കാത്തതിനാല്‍ ഇങ്ങനെ ചെയ്യുന്നതാണ്‌ ലാഭകരം  .

ഇന്‍കംടാക്സ്‌ ആക്ടിന്റെ സെക്ഷന്‍ 56 അനുസരിച്ചു ബന്ധുക്കളല്ലാത്തവരില്‍ നിന്നു അമ്പതിനായിരം രൂപയില്‍ കൂടുതല്‍ സമ്മാനമായി ലഭിച്ചാല്‍ അത്‌ മറ്റ്‌ ഉറവിടങ്ങളില്‍നിന്നുള്ള വരുമാനമായി കണക്കാക്കപ്പെടും. സമ്മാനമായി ലഭിക്കുന്ന സ്ഥാവരവസ്തുക്കള്‍ക്കും ഈ നിയമം ബാധകമാണ്‌. അതിനാല്‍ പ്രായപൂര്‍ത്തിയായ കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത്രയും തുക അവര്ക്ക്‌ സമ്മാനമായിനല്‍കിയാല്‍ മതി. അവരോട്‌ ആ തുക റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടാം  . അതില്‍നിന്നു ലഭിക്കുന്ന വരുമാനം മക്കളുടെ വരുമാനമായി മാത്രമേ കണക്കാക്കുകയുള്ളൂ.

റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട നിയമങ്ങളാണ്‌ ഇന്‍കംടാക്സ്‌ ആക്ട്‌ സെക്ഷന്‍ 285 ബിയില്‍ പറഞ്ഞിരിക്കുന്നത്‌. 30 ലക്ഷം രൂപയോ അതില്‍ കൂടുതലോ വിലവരുന്ന സ്ഥാവരവസ്തുക്കളുടെ വാങ്ങലോ വില്‍ക്കലോ നടന്നാല്‍ ആദായവകുപ്പിന്റെ വാര്‍ഷിക റിട്ടേണില്‍ ഈ വിവരം സമര്‍പ്പിക്കേണ്ട ചുമതല ഇന്ത്യയിലെ എല്ലാ രജിസ്ട്രാര്‍ മാര്‍ക്കും സബ്‌ രജിസ്ട്രാര്‍മാര്‍ക്കുമുണ്ട്‌. അതിനാല്, 30 ലക്ഷമോ കൂടുതലോ വിലയുള്ള സ്ഥാവരവസ്തുക്കള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്താല്‍ പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ കാണിക്കേണ്ടതാണ്‌. ഇതുസംബന്ധിച്ച എല്ലാ രേഖകളും സൂക്ഷിച്ചുവയ്ക്കുകയും വേണം . ആദായം കൃത്യമായി കണക്കാക്കി നിയമാനുസൃതമായ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുമാണ്‌.

2007-08 മുതല്‍ ഭൂമിയോ വീടോ കൈവശം വച്ചിരിക്കുന്നതുകൊണ്ടു മാത്രം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല. ആദായനികുതി സെക്ഷന്‍ 80 സിയിലെ ഇളവുകള്‍ ക്കുശേഷവും ആദായപരിധിക്കു മുകളില്‍ വരുമാനമുണെ@ടങ്കില്‍ മാത്രമേ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുള്ളൂ. 2012-13 സാമ്പത്തിക വര്‍ഷത്തിലെ പുതിയ ഭേദഗതിയനുസരിച്ച്‌ ഇന്ത്യയ്ക്കു പുറത്തു സ്ഥാവരവസ്തുക്കള്‍ സ്വന്തമായുണ്ടെങ്കില്‍ ഐ.ടി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്‌.

അതുപോലെതന്നെ, ഫാം ഹൌ സിന്റേയും മറ്റും ആവശ്യത്തിനായി കൃഷിഭൂമി വാങ്ങുമ്പോള്‍ അത്‌ ഡിസ്ട്രിക്ട്‌ ടൌണ്‍ പ്ളാനറിന്റെ പരിധിക്കു പുറത്തായിരിക്കാന്‍ പ്ര ത്യേകം ശ്രദ്ധിക്കണമ്. ഡി.ടി.പിക്കു ഉള്ളിലാണെങ്കില്‍ ചില പ്രത്യേക നിബന്ധനകളനുസരിച്ച്‌ മാത്രമേ ഫാംഹൌസ്‌ പണിയാന്‍ സാധിക്കുകയുള്ളൂ. ഭൂമി വാങ്ങി അതില്‍ സര്‍ ക്കാരിന്റെ അനുമതിയില്ലാതെ ഫാം ഹൌസ്‌ പണിയുന്നത്‌ നിയമവിരുദ്ധമാണ്‌. അതിനാല്, ഫാംഹൌസ്‌ പണിയാനായി വാ ങ്ങുന്ന ഭൂമിയില്‍ നിയമത്തിന്റെ കുരുക്കുകളൊന്നുമില്ലെന്നു ഉറപ്പാക്കണം.

ഭൂമിയോ വസ്തുവോ വാടക യ്ക്കു നല്‍കിയാല്‍ അതില്‍നിന്നു ള്ള വരുമാനത്തിനു നികുതിയിളവുണ്ട്‌. എന്നാല്, ലോണെടുത്ത്‌
വാങ്ങിയ ഭൂമിയാണെങ്കിലും ഉടമസ്ഥര്‍ അവിടെത്തന്നെ താമസിക്കുന്നുണ്ടെങ്കിലും ലോണിന്റെ പലിശ നിരക്കനുസരിച്ചേ നികുതിയിളവ്‌ ലഭിക്കുകയുള്ളൂ. ലോണ്‍ ബാങ്കില്‍നിന്നു എടുത്തതായിരിക്കണമെന്ന നിര്‍ബന്ധമില്ല. ആരുടെ പക്കല്‍ നിന്നെങ്കിലും ന്യായമായ പലിശയ്ക്കു എടുത്തതായാലും മതി.

ചുരുക്കത്തില്, ഭൂമിയിലോ വീടിനോ നിക്ഷേപിക്കുന്നതിനുമുമ്പ്‌ അതിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും പരിശോധിക്കുന്നത്‌ ഉചിതമായിരിക്കും . നേരിട്ടല്ലെങ്കില്‍കൂടി ഭാവിയില്‍ ബാധിക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി മുന്‍കരുതലുകളുമെടുക്കണം. ഇത്രയുമായാല്, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച്‌ നഷ്ടമുണ്ടാകുന്നത്‌ തടയാന്‍ സാധിക്കും.

(ബിസിനസ്  ദീപിക


(_nkn\Ê v--- Zo]nI)

Mittwoch, 27. November 2013

നെല്ലിക്ക കഴിക്കാം; ' സുഖമെഴും കയ്പും പുളിപ്പും മധുരവും " നുകരാം 

http://dx8r9m9ypqoc6.cloudfront.net/images/04-03-2014/health1_030414.jpg

ശരീരത്തില്‍ നിന്നു വിഷപദാര്‍ഥങ്ങളെ പുറത്തുകളയുന്ന പ്രവര്‍ത്തനങ്ങള്‍ക്കു(ഡി ടോക്‌സിഫിക്കേഷന്‍) നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളെ നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായിക്കുന്നു. നെല്ലിക്കയിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു.

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. ചര്‍മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി ഗുണം ചെയ്യും. പ്രതിരോധശക്തി മെച്ചപ്പെടും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. ആയുര്‍വേദമരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്; ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാര്‍ഥങ്ങളാണ് ആന്റി ഓക്‌സിഡന്റുകള്‍. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റാണ്. അതു ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നു. കോശങ്ങളെ വിഷമാലിന്യങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

വിളര്‍ച്ച തടയാന്‍ നെല്ലിക്ക സഹായകം. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയെന്നത് നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേര്‍ത്തു കഴിച്ചാല്‍ വിശപ്പില്ലാത്തവര്‍ക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം.

മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം.

പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ അളവ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും.

ത്രിഫല എന്നാല്‍ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂര്‍ണം. ദിവസവും രാത്രി ഇതു വെളളത്തില്‍ കലക്കിക്കുടിച്ചാല്‍ മലബന്ധം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം കിട്ടും. ശോധന ഉണ്ടാകാന്‍ സഹായകം. രോഗപ്രതിരോധശക്തി മെച്ചപ്പെടും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഇനി നെല്ലിക്ക ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ടോണിക്കിനെക്കുറിച്ച്. നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.
ടി. ജി. ബൈജുനാഥ്
Rashtradeepika


Dienstag, 19. November 2013

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും
പ്രഫ. കെ.ടി. സെബാസ്റ്യന്‍

ഫ്രഞ്ച് മിഷനറിയും ഈശോസഭാംഗവുമായിരുന്ന ചാള്‍സ് ലവീഞ്ഞ് പുതുതായി രൂപം കൊടുത്ത കോട്ടയം വികാരിയാത്തിന്റെ - പിന്നീട് ചങ്ങനാശേരി രൂപതയായി രൂപം പ്രാപിച്ച - മേലധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മാര്‍ തോമ്മായുടെ പിന്‍ഗാമി എന്ന നിലയിലായിരുന്നു. 1888 ല്‍ ചങ്ങനാശ്ശേരി പള്ളിയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ പ്രദേശിക സൂനഹദോസിന്റെ ആദ്യ തീരുമാനം മാര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മത്തിരുനാളായ ദുക്റാന ഒരു കടമുള്ള ദിവസമായി ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.

അര്‍ത്ഥവത്തായ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കരയിലെ അദ്ദേഹത്തിന്റെ സേവനം അധികനാള്‍ ഉണ്ടായിരിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1895-കന്നിമാസത്തിലൊരു ദിവസം ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്ന് അവിടെ ഉണ്ടായിരുന്ന തോമ്മാ ശ്ളീഹായുടെ പ്രതിമയില്‍ തന്റെ മുടിയും കാപ്പയും ധരിപ്പിക്കുകയും ചെയ്തു. അതൊരു വിടവാങ്ങലായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും അറിഞ്ഞുകൂടായിരുന്നു. താന്‍ ഏറ്റെടുത്ത മാര്‍ തോമ്മാ പൈതൃകം അദ്ദേഹത്തിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവന. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നുള്ള കാര്യത്തില്‍ അദ്ദേഹം ബോധവാനായിരുന്നു.

വികാരിയത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോട്ടയത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം തൃശിനാപ്പള്ളി ജെസ്യൂട്ട് കോളജിലെ പ്രഫസറുമായി ബന്ധപ്പെടുകയും പുതിയ വികാരിയാത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഈശോ സഭാ വൈദികരായിരുന്ന കാര്‍ട്ടി, ബട്ട്രാം, ഒണേരെ തുടങ്ങിയവര്‍ ചങ്ങനാശേരി രൂപതയുടെ പ്രത്യേകിച്ചും എസ്.ബി കോളേജിന്റെ സ്ഥാപനത്തിലും പുരോഗതിയിലും ഏറെ തല്പരരായിരുന്നു. ഈ ജെസ്യൂട്ട് ബന്ധം നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായിരുന്നു.

വികാരിയാത്തിന്റെ ഔദ്യോഗികമായ ആസ്ഥാനം കോട്ടയം ആയിരുന്നുവെങ്കിലും ലവീഞ്ഞ് പിതാവിന് അവിടുത്തെ താമസ വും അനുഭവങ്ങളും നീതികരിക്കത്തതായിരുന്നില്ല. കോട്ടയത്ത് അക്കാലത്ത് വളരെ കുറച്ച് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കത്തീഡ്രലാകാന്‍ യോജിച്ച ഒരു ദേവാലയവും അവിടെയില്ലായിരുന്നു. ഈ അവസരത്തിലാണ് ചങ്ങനാശേരിയിലെ അതിമനോഹരമായ വലിയപള്ളിയിലേക്ക് വികാരിയായിരുന്ന മോണ്‍ സിറിയക്ക് കണ്ടങ്കരി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു വന്നത്. പള്ളി കണ്ട മാത്രയില്‍ തന്നെ ലവീഞ്ഞ് മെത്രാനില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. ഠവശ വെമഹഹ യല ാ്യ ഇമവേലറൃമഹ ചങ്ങനാശേരി ഒരു കത്തോലിക്കാ കേന്ദ്രമാണെന്നുള്ള അറിവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. കൂടാതെ അരമനപണിയുവാനുള്ള സ്ഥലം വാങ്ങി കൊടുക്കുകയും മനോഹരമായ അരമനയുടെ പണിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തത് മോണ്‍. സിറിയക്ക് കണ്ടങ്കേരിയായിരുന്നു. ഈ നൂതന സാഹചര്യത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേയ്ക്ക് മാറ്റുകയും 1890-ല്‍ മാര്‍പാപ്പയില്‍നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.

വികാരിയാത്തില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ഏര്‍പ്പാടാക്കി. ഈക്കാര്യത്തില്‍ ചങ്ങനാശേരിക്കാര്‍ - കത്തോലിക്കാ അകത്തോലിക്കാ വ്യത്യാസം കൂടാതെ - അദ്ദേഹത്തോട് ഏറ്റം അധികം കടപ്പെട്ടിരിക്കുന്നു. സെന്റ് ബെര്‍ക്കുമാന്‍സ് ഹൈസ്കൂളിന്റെ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്.

1891 സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു. ഈ സ്കൂള്‍ തുടങ്ങുമ്പോള്‍ ലവീഞ്ഞ് പിതാവിന്റെ ഉദ്ദേശം ഈ പേരിലുള്ള ഒരു കോളേജായിരുന്നു. 1895 ല്‍ മറ്റൊരു ഈശോ സഭ വിശുദ്ധന്റെ പേരില്‍ അദ്ദേഹം എടത്വായില്‍ സ്ഥാപിച്ച സെന്റ് അലോഷ്യസ് സ്കൂള്‍ (പിന്നീട് കോളേജ്) കുട്ടനാടന്‍ പ്രദേശക്കാര്‍ക്ക് വലിയ ഒരു അനുഗ്രഹമായി. ലവീഞ്ഞ് പിതാവിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകൈയായി പ്രവര്‍ത്തിച്ചത് കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. സിറിയക്ക് കണ്ടങ്കേരി ആണ്. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഇന്നും പ്രശോഭിക്കുന്ന സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍. വിദ്യാലയ നിര്‍മ്മാണത്തിനും മഠത്തിനും ആവശ്യമായ സ്ഥലവും സൌകര്യങ്ങളും ചെയ്തു കൊടുത്തത് കത്തീഡ്രല്‍ ഇടവകക്കാരാണ്.

ജനങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ സന്യാസിനീ സമൂഹങ്ങള്‍ക്കുള്ള പങ്ക് നന്നായി ബോധ്യപ്പെട്ടിരുന്ന ലവീഞ്ഞ് പിതാവാണ് വികാരിയാത്തിലെ കര്‍മലീത്താ മഠവും വിസിറ്റേഷന്‍ സന്യാസിനീ സമൂഹവും സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരസഭയും പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സെന്റ് ജെര്‍മൈന്‍സ് അനാഥാലയവും പ്രത്യേകം സ്മരണീയമാണ്. വി. അല്‍ഫോന്‍സാമ്മയുടെ പഠനകാലം ചെലവഴിച്ചത് ലവീഞ്ഞ് മെത്രാന്‍ പണിയിച്ചുകൊടുത്ത മന്ദിരത്തിലായിരുന്നു.

രൂപതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സാമ്പത്തിക സഹായം തേടുന്നതിനായി 1895 ല്‍ സെക്രട്ടറി ഫാ. ളൂയിസ് പഴയപറമ്പിലിനൊപ്പം അദ്ദേഹം യൂറോപ്പിലേക്ക് പുറപ്പെട്ടു. റോമില്‍ ചെന്നപ്പോഴാണ് അറിയുന്നത് തനിക്കെതിരേ അവിടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്െടന്ന്. ചങ്ങനാശേരി വികാരിയാത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്നും അദ്ദേഹത്തെ വിടുതല്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞ അദ്ദേഹം വ്രണിതഹൃദയനായെങ്കിലും സംയമനം പാലിച്ചു.

അദ്ദേഹത്തെ സിലോണിലെ (ശ്രീലങ്ക) ട്രിങ്കോമാലി രൂപതയിലേക്ക് സ്ഥലം മാറ്റി, പക്ഷേ അധികനാള്‍ കഴിയും മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതുകൊണ്ട് ഫ്രാന്‍സിലുള്ള ജന്മദേശത്തേക്കു മടങ്ങിപ്പോയി.

Samstag, 2. November 2013

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌

                                                                
 വിവാഹം: കേരളത്തിലെത്താന്‍ ഗീതു അന്ന ജോസിന്റെ ശ്രമം
ചെന്നൈ: ജനുവരി ആദ്യ വാരം വിവാഹിതയാകാന്‍ പോകുന്ന ദേശീയ ബാസ്കറ്റ്‌ബോള്‍ താരം ഗീതു അന്ന ജോസ് കേരളത്തിലേക്കു മാറ്റത്തിനൊരുങ്ങുന്നു. നിലവില്‍ സതേണ്‍ റെയില്‍വേയുടെ ചെന്നൈ യൂണീറ്റിലാണ് ഗീതു ജോലിചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് മാറ്റംനേടാനുള്ള ഒരുക്കത്തിലാണ് ഗീതു. അങ്ങനെയെങ്കില്‍ ഗീതുവിന്റെ വരവ് കേരളത്തിനും ഗുണം ചെയ്യും. തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചാല്‍ ദേശീയ ഗെയിംസില്‍ കേരളത്തിനായി ഗീതുവിന് കളിക്കാന്‍ സാധിക്കും. ഇതുവരെ തമിഴ്‌നാടിനുവേണ്ടിയാണ് ഗീതു കളത്തിലിറങ്ങിയിരുന്നത്.

                                                                ഗീതു അന്ന ജോസ്‌
 ജിമ്മി ജോര്‍ ജ്‌ അവാര്‍ഡ്‌ ജേതാവ്‌ ബാസ്കറ്റ്ബോള്‍ താരം ഗീതു അന്ന ജോസിന്‌ ഫ്രണ്ട്സ്‌ ഓഫ്‌ ചങ്ങനാശ്ശേരിയുടെ ആശംസകള്‍!

ജിമ്മി ജോര്‍ജ്‌ അവാര്‍ഡ്‌ ഗീതു അന്ന ജോസിന്‌
കോഴിക്കോട്‌ . കേരളത്തിലെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോര്‍ജ്‌ ഫൗണ്ടേഷന്‍ അവാര്‍ഡിന്‌ (25,000 രൂപ) ബാസ്കറ്റ്‌ ബോള്‍ താരം ഗീതു അന്ന ജോസിനെ തിരഞ്ഞെടുത്തു. ബാസ്കറ്റ്‌ ബോളില്‍ ഗീതുവിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. 30നു കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ അവാര്‍ഡ്‌ സമ്മാനിക്കും.

ഇന്ത്യന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ കണ്ട മികച്ച കളിക്കാരിലൊരാളായ റയില്‍വേ താരം ഗീതു ഏഷ്യന്‍ ടോപ്‌ സ്കോററായിരുന്നു. ഓസ്ട്രേലിയന്‍ വനിതാ ബാസ്കറ്റ്‌ ബോള്‍ ലീഗില്‍ കളിച്ചിട്ടുണ്ട്‌. ലോകത്തിലെ ഏറ്റവും മികച്ച ബാസ്കറ്റ്‌ ബോള്‍ ലീഗായ അമേരിക്കയിലെ വനിതാ നാഷനല്‍ ലീഗില്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു.

ജോസ്‌ ജോര്‍ജ്‌, റോബര്‍ട്ട്‌ ബോബി ജോര്‍ജ്‌, ജോബി ജോസഫ്‌, ടി. ദേവപ്രസാദ്‌, സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവരടങ്ങിയ കമ്മറ്റിയാണ്‌ ഗീതുവിനെ തെരഞ്ഞെടുത്തത്‌. 30ന്‌ പേരാവൂരില്‍വച്ച്‌ അവാര്‍ഡ്‌ നല്‍കും. കമ്മിറ്റി ചെയര്‍മാന്‍ ജോസ്‌ ജോര്‍ജ്‌, മാനേജിംഗ്‌ ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Sonntag, 27. Oktober 2013

Honey and Cinnamon-effective medicine





Great information!! Cinnamon and Honey...!. Facts on Honey and Cinnamon:
It is found that a mix of honey and cinnamon cures most diseases. Honey is produced in most of the countries of the world. Scientists of today also note honey as very  for all kinds of diseases. Honey can be used without side effects which is also a plus. Today's science says that even though honey is sweet, when it is taken in the right dosage as a medicine, it does not harm even diabetic patients. Researched by western scientists:

HEART DISEASES: Make a paste of honey and cinnamon powder, put it on toast instead of jelly and jam and eat it regularly for breakfast. It reduces the cholesterol and could potentially save one from heart attack. Also, even if you have already had an attack studies show you could be kept miles away from the next attack. Regular use of cinnamon honey strengthens the heart beat. In America and Canada, various nursing homes have treated patients successfully and have found that as one ages the arteries and veins lose their flexibility and get clogged; honey and cinnamon revitalize the arteries and the veins.

ARTHRITIS: Arthritis patients can benefit by taking one cup of hot water with two tablespoons of honey and one small teaspoon of cinnamon powder. When taken daily even chronic arthritis can be cured. In a recent research conducted at the Copenhagen University, it was found that when the doctors treated their patients with a mixture of one tablespoon Honey and half teaspoon Cinnamon powder before breakfast, they found that within a week (out of the 200 people so treated) practically 73 patients were totally relieved of pain -- and within a month, most all the patients who could not walk or move around because of arthritis now started walking without pain.

BLADDER INFECTIONS: Take two tablespoons of cinnamon powder and one teaspoon of honey in a glass of lukewarm water and drink it. It destroys the germs in the bladder....who knew?

CHOLESTEROL: Two tablespoons of honey and three teaspoons of Cinnamon Powder mixed in 16 ounces of tea water given to a cholesterol patient was found to reduce the level of cholesterol in the blood by 10 percent within two hours. As mentioned for arthritic patients, when taken three times a day, any chronic cholesterol-could be cured. According to information received in the said Journal, pure honey taken with food daily relieves complaints of cholesterol.

COLDS: Those suffering from common or severe colds should take one tablespoon lukewarm honey with 1/4 spoon cinnamon powder daily for three days. This process will cure most chronic cough, cold, and, clear the sinuses, and it's delicious too!

UPSET STOMACH: Honey taken with cinnamon powder cures stomach ache and also is said to clear stomach ulcers from its root.

GAS: According to the studies done in India and Japan, it is revealed that when Honey is taken with cinnamon powder the stomach is relieved of gas.

IMMUNE SYSTEM: Daily use of honey and cinnamon powder strengthens the immune system and protects the body from bacterial and viral attacks. Scientists have found that honey has various vitamins and iron in large amounts. Constant use of Honey strengthens the white blood corpuscles (where DNA is contained) to fight bacterial and viral diseases.

INDIGESTION: Cinnamon powder sprinkled on two tablespoons of honey taken before food is eaten relieves acidity and digests the heaviest of meals

INFLUENZA: A scientist in Spain has proved that honey contains a natural 'Ingredient' which kills the influenza germs and saves the patient from flu.

LONGEVITY: Tea made with honey and cinnamon powder, when taken regularly, arrests the ravages of old age. Use four teaspoons of honey, one teaspoon of cinnamon powder, and three cups of boiling water to make a tea. Drink 1/4 cup, three to four times a day. It keeps the skin fresh and soft and arrests old age. Life spans increase and even a 100 year old will start performing the chores of a 20-year-old.

RASPY OR SORE THROAT: When throat has a tickle or is raspy, take one tablespoon of honey and sip until gone. Repeat every three hours until throat is without symptoms.

PIMPLES: Three tablespoons of honey and one teaspoon of cinnamon powder paste. Apply this paste on the pimples before sleeping and wash it off the next morning with warm water. When done daily for two weeks, it removes all pimples from the root.

SKIN INFECTIONS:Applying honey and cinnamon powder in equal parts on the affected parts cures eczema, ringworm and all types of skin Infections.

WEIGHT LOSS:Daily in the morning one half hour before breakfast and on an empty stomach, and at night before sleeping, drink honey and cinnamon powder boiled in one cup of water. When taken regularly, it reduces the weight of even the most obese person. Also, drinking this mixture regularly does not allow the fat to accumulate in the body even though the person may eat a high calorie diet.

FATIGUE: Recent studies have shown that the sugar content of honey is more helpful rather than being detrimental to the strength of the body. Senior citizens who take honey and cinnamon powder in equal parts are more alert and flexible. Dr. Milton, who has done research, says that a half tablespoon of honey taken in a glass of water and sprinkled with cinnamon powder, even when the vitality of the body starts to decrease, when taken daily after brushing and in the afternoon at about 3:00 P.M., the vitality of the body increases within a week.

BAD BREATH: People of South America, gargle with one teaspoon of honey and cinnamon powder mixed in hot water first thing in the morning so their breath stays fresh throughout the day.

HEARING LOSS: Daily morning and night honey and cinnamon powder, taken in equal parts restores hearing.







Dienstag, 22. Oktober 2013

ഇളനീരില്‍ നിന്നും വൈന്‍!

Rashtradeepika.com 
ഇളനീരില്‍ നിന്നും വൈന്‍! അതും വെള്ളവും കെമിക്കലും ഉപയോഗിക്കാതെ! സെബാസ്റ്റിയന്റെ കണ്ടുപിടിത്തം കേരള കര്‍ഷകര്‍ക്ക്‌ ആശ്വാസമാകും
ഭീമനടി (കാസര്‍ഗോഡ്‌): ഇളനീരില്‍ നിന്നും വൈന്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു ശ്രദ്ധേയനാവുകയാണു ഭീമനടിയിലെ പാലമറ്റത്തില്‍ സെബാസ്റ്റ്യന്‍ പി.അഗസ്റ്റിന്‍. കേരകര്‍ഷകര്‍ക്ക്‌ ആശ്വാസമേകുന്നതാണ്‌ ഈ കര്‍ഷകന്റെ കണ്ടുപിടിത്തം. വെള്ളം ഒട്ടുംതന്നെ ചേര്‍ക്കാതെ ഇളനീരും കാമ്പും ചേര്‍ത്തു വൈന്‍ നിര്‍മിക്കുന്നതു പുതുമയാണ്‌. മൈസൂര്‍ സെന്‍ട്രല്‍ ഫുഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയാക്കായി നല്‍കിയ ഈ വൈനിനു ബ്യൂറോ ഓഫ്‌ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌ (ബിഐഎസ്‌) അനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചു. 2007 ഓഗസ്റ്റില്‍ 2,090,15 നമ്പറായി കേന്ദ്രസര്‍ക്കാര്‍ പേറ്റന്റും നല്‍കി.

സാധാരണ വൈനില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡ്‌ അടങ്ങിയിട്ടുള്ളതിനാല്‍ കഴിക്കുന്നവരില്‍ തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട്‌. എന്നാല്‍ ഇളനീര്‍ വൈനില്‍ യാതൊരു വിധ കെമിക്കലുകളും ചേര്‍ക്കുന്നില്ല. നാളികേര വികസനബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ഗോവയില്‍ നടന്ന ഇന്റര്‍നാഷ്ണല്‍ കോക്കനട്ട്‌ സെമിനാറില്‍ വൈന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കേന്ദ്ര കൃഷിമന്ത്രി ശരത്‌ പവാര്‍ സെബാസ്റ്റ്യനെ അനുമോദിക്കുകയും ചെയ്തിരുന്നു.

കൊപ്ര നിര്‍മാണത്തിനു വേണ്ടി ഉപയോഗിക്കുന്ന തേങ്ങയുടെ വെള്ളം മുഴുവന്‍ നിലവില്‍ പാഴായിപ്പോവുകയാണ്‌. ഇളനീര്‍ വൈന്‍ നിര്‍മിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു തേങ്ങാവെള്ളവും വൈന്‍ ആക്കി മാറ്റുകയാണെങ്കില്‍ കര്‍ഷകര്‍ക്കു കൂടുതല്‍ സാമ്പത്തികനേട്ടം ഉ|ാ‍ക്കാന്‍ സാധിക്കുമെന്നാണു സെബാസ്റ്റ്യന്‍ അഭിപ്രായപ്പെടുന്നത്‌.

നാളികേര വികസനബോര്‍ഡ്‌, സിപിസിആര്‍ഐ, കാര്‍ഷികസര്‍വകലാശാല എന്നിവ നേതൃത്വം നല്‍കി ഇളനീര്‍വൈനും തേങ്ങാവെള്ളത്തില്‍ നിന്നുള്ള വൈനും നിര്‍മിക്കാനുള്ള സഹായങ്ങള്‍ നല്‍കിയാല്‍ കര്‍ഷകര്‍ക്കു കൂടുതല്‍ ആദായമുണ്ടാക്കാനും തെങ്ങുകൃഷി വര്‍ധിപ്പിക്കാനും കഴിയും. ഇളനീര്‍ വൈന്‍ വ്യാവസായികമായി ഉത്പാദിപ്പിക്കാനായി 2006 ജൂലൈയില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ്‌ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നതായി സെബാസ്റ്റ്യന്‍ പറയുന്നു.

ഈ നിവേദനത്തിനുള്ള മറുപടിയില്‍ അബ്കാരി ആക്ട്‌ പ്രകാരം അപേക്ഷ നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ സാധാരണ കര്‍ഷകനായ തനിക്കു ലക്ഷങ്ങള്‍ മുടക്കി അബ്കാരി ആക്ട്‌ പ്രകാരം ഫീസ്‌ അടച്ചു വൈന്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ സാധിക്കില്ലെന്നാണു സെബാസ്റ്റ്യന്‍ പറയുന്നത്‌. കര്‍ണാടകയില്‍ മുന്തിരി കര്‍ഷകരെ സഹായിക്കാന്‍ അബ്കാരി നിയമം ഭേദഗതി ചെയ്തു ലൈസന്‍സ്‌ ഫീസായി 5,000 രൂപ അടച്ചു മുന്തിരി കര്‍ഷകര്‍ക്കു വൈന്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഇതുപോലെ കേരളത്തിലെ കേരകര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്‌ അബ്കാരി നിയമം ഭേദഗതി ചെയ്യണമെന്നാണു സെബാസ്റ്റിയന്‍ ആവശ്യപ്പെടുന്നത്‌. ഒരു ചെറിയ യൂണിറ്റ്‌ വൈന്‍ നിര്‍മാണശാല തുടങ്ങാനുള്ള സഹായം നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക്‌ അപേക്ഷ നല്‍കിയിരിക്കുകയാണു സെബാസ്റ്റ്യന്‍. കേരളത്തില്‍ 5,000 ദശലക്ഷത്തിലധികം നാളികേരം പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നുണ്ട്‌. ഇതിന്റെ 20 ശതമാനം ഇളനീരായി വിളവെടുത്തു വൈന്‍ ഉത്പാദിപ്പിച്ചാല്‍ കര്‍ഷകര്‍ക്കു മികച്ച വില ലഭിക്കുമെന്നു കേരകേസരി അവാര്‍ഡും മികച്ച നാളികേര കര്‍ഷകനുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുള്ള സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.



Manorama Online | Health | News |

റെഡ്‌ വൈന്‍ നുണഞ്ഞ്‌ കാന്‍സര്‍ അകറ്റാം





റഡ്‌ വൈനില്‍ അടങ്ങിയിരി ക്കുന്ന പ്രത്യേക രാസപദാര്‍ത്ഥം കാന്‍സ റിനെ ചെറുക്കുമെന്നു പഠനം. ഇത്തരമൊരു രാസസംയുക്‌തത്തെ പറ്റി നേരത്തേ തന്നെ ശാസ്‌ത്രലോകത്തിന്‌ അറിയാമായിരുന്നെങ്കിലും ശരീരത്തില്‍ എത്തുന്നതോടെ വളരെപ്പെട്ടെന്നുതന്നെ അത്‌ വിഘടിച്ച്‌ ഇതര രാസഘടകങ്ങളായി മാറുമെന്നും അതോടെ ഈ പ്രത്യേക ശേഷി നഷ്ടമാകുമെന്നുമാണു കരുതിയിരുന്നത്‌. എന്നാല്‍ ശാരീരിക വിഘടനം സത്യമാണെങ്കിലും കോശങ്ങള്‍ക്കകത്തുവച്ച്‌ അവ പൂര്‍വ സ്ഥിതി പ്രാപിക്കുന്നുണ്ടെന്നും ഇതിനാല്‍ ദഹനത്തിനു ശേഷവും റെഡ്‌ വൈന്‍ ഘടകങ്ങള്‍ക്ക്‌ കാന്‍സര്‍ പ്രതിരോധശേഷിയുണ്ടെന്നു മാണ്‌ പുതിയ കണ്ടെത്തല്‍.

ലണ്ടനിലെ ലെയ്സെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ കാന്‍സര്‍ സ്റ്റഡീ സ്‌ ആന്‍ഡ്‌ മോളിക്യുലാര്‍ മെഡിസിനിലെ ഗവേഷകരാണ്‌ ഇതു കണ്ടെത്തിയിരിക്കുന്നത്‌. ചുവപ്പു മുന്തിരിയുടെ തൊലിയില്‍ അടങ്ങി യിരിക്കുന്ന റെസ്‌വെറാട്രോള്‍ എന്ന രാസപദാര്‍ഥത്തിനാണ്‌ കാന്‍സറി നെ ചെറുക്കാന്‍ ശേഷിയുള്ളത്‌. ഇത്‌ ശരീരത്തിലെത്തുന്നതോടെ തന്നെ അതിവേഗം രാസപരിവര്‍ത്തനം സംഭവിച്ച്‌ റെസ്‌വെറാട്രോള്‍ സള്‍ഫേറ്റ്‌ ആയി മാറുകയാണു ചെയ്യുക. ഇതോടെ ഈ പദാര്‍ഥത്തി ന്റെ കാന്‍സര്‍ പ്രതിരോധ ശേഷി അവസാനിക്കുമെന്നാണു കരുതിയിരു ന്നതെങ്കിലും ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്‌.

കോശങ്ങള്‍ക്കകത്തെത്തുന്ന റെസ്‌വെറാട്രോള്‍ സള്‍ഫേറ്റ്‌ വീണ്ടും വിഘടനത്തിനു വിധേയമായി റെസ്‌വെറാട്രോള്‍ തന്നെ ആയി മാറു ന്നുണ്ടെന്നാണ്‌. കോശങ്ങള്‍ക്കകത്തുള്ള ചില ദഹനരസങ്ങള്‍ (എന്‍സൈമുകള്‍) ആണ്‌ ഈ വിഘടനം സാധ്യമാക്കുന്നത്‌. ഇങ്ങനെ രണ്ടുഘട്ടം കഴിഞ്ഞെത്തുന്ന റെസ്‌വെറാട്രോളിന്‌ കാച്ചിക്കുറുക്കിയെടുത്ത പോലെ പ്രതിരോധശേഷി കൂടുകയും ചെയ്യുന്നുണ്ടത്രേ.

ശരീരകോശങ്ങള്‍ അസാധാരണ വേഗത്തില്‍ വിഘടിച്ചു വളരുന്ന പ്രതിഭാസമാണ്‌ കാന്‍സര്‍. റെസ്‌വെറാട്രോള്‍ കോശങ്ങളിലെത്തുന്ന തോടെ ഇങ്ങനെ വിഘടിക്കുന്ന കോശങ്ങള്‍ അതിനകത്തുതന്നെ ദഹിച്ചുചേര്‍ന്ന്‌ ഇല്ലാതാവുകയാണു ചെയ്യുക. എലികളില്‍ ഇങ്ങനെ റെസ്‌വെറാട്രോള്‍ ഘടകങ്ങള്‍ കുത്തിവച്ചപ്പോള്‍ ദഹനത്തിനുശേഷം ഏറെക്കഴിഞ്ഞും അവയുടെ ശരീരകോശങ്ങളിലും പ്ലാസ്മയും റെസ്‌വെറാട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.

റെസ്‌വെറാട്രോള്‍ അതിവേഗം വിഘടിക്കുന്നതു തടയാനുള്ള മരുന്നുക ള്‍ക്കായി നടത്തിയിരുന്ന ഗവേഷണങ്ങള്‍ ഇതോടെ അനാവശ്യമാകും. പരീക്ഷണങ്ങളുടെ അടുത്ത ഘട്ടങ്ങള്‍ കൂടി വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ, റെഡ്‌ വൈന്‍ ലഹരി മാത്രമാവില്ല, ഒൌ‍ഷധം കൂടിയാകും.

 ÆLçøÞഗB{µxÞX- æùÁí èÕX 
റെഡ് വൈന്‍ കുടിക്കാന്‍ ഇതാ മറ്റൊരു കാരണം കൂടി, ഡന്റല്‍ കാവിറ്റീസ് പ്രതിരോധിക്കാന്‍ റെഡ് വൈനു സാധിക്കുമെന്നാണു അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഫുഡ് കെമിസ്ട്രി ജേണല്‍ പ്രസിദ്ധീകരി ച്ചിരിക്കുന്ന പുതിയ ഗവേഷണഫലം വ്യകത്മാക്കുന്നത്. നൂറുകണക്കിന് സൂക്ഷ്മാണുക്കളാണ് മനുഷ്യരുടെ വായ്ക്കകത്തുള്ളത്. പല്ലുകള്‍ ഇവയ്ക്ക് ഇരിക്കാനുള്ള ഒളിസങ്കേതമാകുന്നു. സൂക്ഷ്മാണുക്കള്‍ക്ക് പല്ലില്‍ ദീര്‍ഘകാലം ഒട്ടിച്ചേര്‍ന്നിരി ക്കാനും സാധിക്കും. ഇവ കാലക്രമേണ പല്ലിനു പുറത്ത് ആവരണമായി രൂപപ്പെടുന്നു. സ്ട്രെപ്റ്റോകോക്കി തുടങ്ങിയ ബാക്ടീരിയകള്‍ ഈ ആവരണവുമായി സഹജീവിപരമായ ബന്ധം സ്ഥാപിക്കുകയും ഓര്‍ഗാനിക് ആസിഡ് ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ ആസിഡാണ് അകാരണമായ പല്ലുകൊഴിച്ചിലിനു കാരണമാകുന്നത്. 60 മുതല്‍ 90 ശതമാനം വറെ ആള്‍ക്കാരും ഈ ദന്തരോഗം അനുഭവിക്കുന്നവരുമാണ്. പല്ലിലുണ്ടാകുന്ന ഒരു കൂട്ടം സൂക്ഷ്മജീവികളാണ് ബയോഫിലിമുകള്‍. പല്ലിലുള്ള ആവരണമാണ് ഈ ബയോഫിലിമുകള്‍ ഉണ്ടാകാന്‍ കാരണം. ദന്തരോഗവുമായി ബന്ധപ്പെട്ട അഞ്ചിനം ബാക്ടീരിയകളെ ഉള്‍പ്പെടുത്തി ബയോഫിലിം മാതൃക ഉപയോഗിച്ചു ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിnല്‍ ചുവന്ന വീഞ്ഞിന് ബയോഫിലിം ഉല്‍പാദനം ചെറുക്കാനുള്ള കഴിവ് കൂടുതലുണ്ടെന്ന് വിലയിരുത്തുകയായിരുന്നു. നിരീക്ഷണത്തിനൊടുവില്‍ ബാക്ടീരിയകളോട് പൊരുതാനുള്ള ശേഷി റെഡ് വൈനില്‍ ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. പകര്‍ച്ചരോഗാണു ക്കളുടെ വളര്‍ച്ച തടയുന്നതിനുള്ള കഴിവും റെഡ് വൈനിനുണ്ട്.  

Sonntag, 15. September 2013

                    
ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌

1904 ജൂലൈ 17നു പാലായ്ക്കു സമീപം പ്രവിത്താനത്തായിരുന്നു മാര്‍ മാത്യു കാവുകാട്ടിന്റെ ജനനം. തങ്ങളുടെ പ്രിയപുത്രനു നല്ല വിദ്യാഭ്യാസം നല്‍കി ദൈവേഷ്ടപ്രകാരം വളര്‍ത്താന്‍ മാതാപിതാക്കളായ കാവുകാട്ട്‌ ചുമ്മാര്‍- ത്രേസ്യാമ്മ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിച്ചു. മാതൃകാബാലനായി വളര്‍ന്നുവന്ന മത്തച്ചന്‍ എന്ന മാത്യു ദൈവകൃപയ്ക്കും വിളിക്കും മുമ്പില്‍ സ്വയം സമര്‍പ്പിച്ച്‌ കോട്ടയം സെന്റ്‌ തോമസ്‌ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ബാല്യകാല സുഹൃത്തായ മാണിയും (പിന്നീടു ബിഷപ്പായിത്തീര്‍ന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍) കൂടെയുണ്ടായിരുന്നു. മാര്‍ ജയിംസ്‌ കാളാശേരിയില്‍ നിന്നു പൗരോഹിത്യം സ്വീകരി ച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയപ്പോഴും കോളജ്‌ അധ്യാപന കാലത്തും യുവമനസുകളില്‍ സ്ഥാനം നേടാന്‍ കാവുകാട്ടച്ചനായി.

അധ്യാപകവൃത്തിയില്‍നിന്ന്‌ അജപാലനദൗത്യത്തിലേക്കു ഉയര്‍ത്തപ്പെട്ട അദ്ദേഹം 12-ാ‍ം പീയൂസ്‌ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ 1950 നവംബര്‍ ഒമ്പതിന്‌ ചങ്ങനാശേരി ബിഷപ്പായി അഭിഷിക്തനായി. നിശ്ചയദാര്‍ഢ്യത്തിന്റെയും പിതൃവാത്സല്യത്തിന്റെയും ഹൃദയംതുറന്ന പ്രാര്‍ഥനയുടെയും നിരവധി ഉദാഹരണങ്ങളാണു കാവുകാട്ട്‌ പിതാവിലൂടെ സമൂഹം കണ്ടത്‌. 1957-59 കാലഘട്ടത്തില്‍ കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുനേരേ ഇഎംഎസ്‌ സര്‍ക്കാര്‍ ഉയര്‍ത്തിയ ഭീഷണിക്കു മുമ്പില്‍ അതേ നിശ്ചയദാര്‍ഢ്യത്തോടെ ജനസമൂഹത്തെ നയിച്ച കാവുകാട്ട്‌ പിതാവ്‌ അടിയുറച്ച തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന നേതൃത്വത്തിന്റെ ഉദാഹരണമായി.

കാവുകാട്ട്‌ പിതാവിന്റെ ധീരമായ നേതൃത്വവും ഉറച്ച തീരുമാനങ്ങളും സര്‍ക്കാര്‍ നടപടികളെ തകിടം മറിക്കുന്നതിന്‌ ഇടയാക്കി. 1959-ലെ അദ്ദേഹത്തിന്റെ ഇടയലേഖനവും പ്രത്യേകം സ്മരിക്കേണ്ടതാണ്‌. നിലപാടില്‍നിന്നു വ്യതിചലിക്കാതെ ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയ അദ്ദേഹത്തിനു പിന്തുണയേകി ഇതരസമുദായ നേതാക്കളും രംഗത്തെത്തി. 1959 ജൂണ്‍ 29നു പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കണ്ടു കേരളത്തിലെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചത്‌ ഒരു ധാര്‍മികസമരത്തിന്റെ വിജയമായി.

1959ല്‍ ചങ്ങനാശേരി രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടപ്പോള്‍ മാര്‍ മാത്യു കാവുകാട്ട്‌ അവിടത്തെ പ്രഥമ ആര്‍ച്ച്‌ ബിഷപ്പായിത്തീര്‍ന്നു. വിശ്വാസത്തിന്റെ സംരക്ഷകനും വിശ്വാസിസമൂഹത്തിന്റെ ഗുരുശ്രേഷ്ഠനുമായിരുന്നു അദ്ദേഹം. സ്നേഹചൈതന്യത്തിലൂന്നിയ സേവനം പൊതുസമൂഹത്തിനൊന്നാകെ പ്രദാനം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിസ്വാര്‍ഥ സേവനമാതൃക.

മുഖംനോക്കാതെയുള്ള ഈ സേവനത്തിന്റെ മറ്റൊരു മുഖമാണ്‌ ഉടുമ്പന്‍ചോലയിലെ കുടിയിറക്കു സമയത്തു പ്രകടിപ്പിച്ചത്‌. കോരിച്ചൊരിയുന്ന മഴയത്തു കിടപ്പാടം പോലും നഷ്ടപ്പെട്ടു തെരുവിലേക്കു വലിച്ചെറിയപ്പെട്ടവര്‍ക്കുവേണ്ടി ഹൈറേഞ്ചിലേക്ക്‌ അദ്ദേഹം ഓടിയെത്തി. നിയമത്തിന്റെ മറവില്‍ മനുഷ്യനുനേരേ നടത്തുന്ന കൊടുംക്രൂരതയ്ക്കെതിരേ പിതാവ്‌ പ്രതികരിക്കുകമാത്രമല്ല, പുനരധിവാസത്തിനു നേതൃത്വം നല്‍കുകയും ചെയ്തു. 1969 ഒക്ടോബര്‍ 9നു കാവുകാട്ട്‌ പിതാവ്‌ കാലം ചെയ്തപ്പോള്‍ കേരളസഭ മാത്രമല്ല പൊതുസമൂഹം ഒന്നാകെ തേങ്ങി.

നന്മകള്‍ വര്‍ഷിച്ച്‌, സ്നേഹം പങ്കുവച്ച്‌, നിസ്വാര്‍ഥ സേവനം മുഖമുദ്രയാക്കി, സഭയ്ക്കും സമൂഹത്തിനും ആത്മീയ ഉണര്‍വും പുത്തന്‍ കാഴ്ചപ്പാടും വിശ്വാസചൈതന്യവും പകര്‍ന്നേകി, ചങ്ങനാശേരി മുന്‍ ആര്‍ച്ച്‌ ബിഷപ്‌ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട്‌ 65 വര്‍ഷങ്ങള്‍ നീണ്ട പുണ്യജീവിതം ധന്യമായി ദൈവകരങ്ങളിലര്‍പ്പിച്ചതിന്റെ സ്മരണദിനം ഒക്ടോബര്‍ 9 ന്‌.

അനുപമമായ ജീവിതലാളിത്യം, ആദര്‍ശനിഷ്ഠ, നീതിബോധം, ക്ഷമാശീലം, പ്രവര്‍ത്തന സുതാര്യത- ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. വിശുദ്ധിയുടെ നിറകുടമായിരുന്ന ഈ ആത്മീയ തേജസിന്റെ വ്യക്തിപ്രാഭവവും ആത്മീയചൈതന്യവും അനന്യമായിരുന്നു.
  

1904 ജൂലൈ 17നു പാലാ രൂപതയില്‍പ്പെട്ട പ്രവിത്താനം ഇടവകയിലെ അന്തിനാട്ട്‌ കാവുകാട്ട്‌ കുടുംബത്തിലാണ്‌ ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജനനം. കാവുകാട്ട്‌ ചുമ്മാര്‍, ചേര്‍പ്പുങ്കല്‍ ചേന്നാട്ട്‌ ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്‍. 1912 ജൂലൈ 24ന്‌ അന്തിനാട്‌ ഗവണ്‍മെന്റ്‌ പ്രൈമറി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനായി ചേര്‍ന്നു. കെ.സി. മാത്യു എന്നായിരുന്നു സ്‌കൂളിലെ പേര്‌. 1923ല്‍ ചങ്ങനാശേരി എസ്‌ബി കോളജില്‍നിന്നും സ്‌കൂള്‍ ഫൈനല്‍ വിജയിച്ചു. 1928 ജൂണ്‍ ഒന്നിനു കോട്ടയം മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

1930ല്‍ ആലുവ മേജര്‍ സെമിനാരിയിലെ പഠനത്തിനായി പ്രവേശിച്ച ഇദ്ദേഹം 1935 ഡിസംബര്‍ 21ന്‌ ചങ്ങനാശേരി രൂപതാ ബിഷ്‌ മാര്‍ ജയിംസ്‌ കാളാശേരിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ഡിസംബര്‍ 24ന്‌ ഇടവക പള്ളിയില്‍ നവപൂജാര്‍പ്പണം നടത്തി.

1936ല്‍ പൂഞ്ഞാര്‍ കേംബ്രിഡ്‌ജ്‌ സ്‌കൂളില്‍ അധ്യാപകനായി. തുടര്‍ന്നു കോട്ടയം പെറ്റി സെമിനാരിയില്‍ വൈസ്‌ റെക്ടര്‍, കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമനിക്‌സ്‌ പള്ളിയില്‍ അസിസ്റ്റന്റ്‌ വികാരി, ചങ്ങനാശേരി എസ്‌ബി കോളജില്‍ സുറിയാനി അധ്യാപകന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1950 നവംബര്‍ നാലിന്‌ അദ്ദേഹം ചങ്ങനാശേരി രൂപതയുടെ ബിഷപ്പ്‌ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. നവംബര്‍ ഒമ്പതിന്‌ റോമില്‍ വച്ചു കര്‍ദിനാള്‍ യൂജിന്‍ ടിസറാങ്ങില്‍നിന്നും മെത്രാഭിഷേകം സ്വീകരിച്ചു. 1956ല്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട മാര്‍ കാവുകാട്ട്‌ 1957ല്‍ വിദ്യാഭ്യാസ പ്രക്ഷോഭത്തിനും 1961ല്‍ ഉടുമ്പഞ്ചോല കുടിയിറക്ക്‌ സമരത്തിനും നേതൃത്വം നല്‍കി.

1969 ഒക്ടോബര്‍ ഒമ്പതിനു മാര്‍ കാവുകാട്ട്‌ ദിവംഗതനായി. 1994 സെപ്‌റ്റംബര്‍ 25ന്‌ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി 2006 സെപ്‌റ്റംബര്‍ 19നു മെത്രാപ്പോലീത്തന്‍ പള്ളിയിലെ മാര്‍ കാവുകാട്ടിന്റെ കബറിടം തുറന്നു പരിശോധിച്ചു.
ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ നാമകരണത്തിന്റെ അതിരൂപതാതല നടപടികള്‍ പൂര്‍ത്തിയായി. മെത്രാപ്പോലീത്തന്‍പള്ളിയിലെ ദൈവദാസന്റെ കബറിടത്തിലെത്തി ദിനംപ്രതി നിരവധി വിശ്വാസികള്‍ പ്രാര്‍ഥന നടത്തി മടങ്ങുന്നുണ്‌ട്‌.

Mittwoch, 28. August 2013

ആസ്ത്‌മയും ആയുര്‍വേദ പരിഹാരവും

BkvXvabpw BbpÀthZ ]cnlmchpw

tUm. cho{µ³. _n.F.Fw.Fkv.
Akn.ko\nbÀ saUn¡Â Hm^okÀ, Zn BcysshZy ^mÀakn (tImb¼¯qÀ) enanäUv.

BkvXva tcmKw kÀhkm[mcWamWv. {]mbt`Zhpw tZit`Zhpw CÃmsX BkvXva FÃmhscbpw _m[n¡p¶p. ImemhØmhyXnbm\w kzm[o\n¡p¶ tcmKw IqSnbmWv BkvXva. cm{Xnaªpw s]mSnbpw ]q¡fpsS ]cmKtcWp¡Ä IeÀ¶ hmbphpw C¡me¯p BkvXva tcmKw hÀ[n¡p¶Xn\p ImcWamIp¶pWvSv. ]mc¼cy tcmKamsW ¦n¡qSnbpw A\´c XeapdbnepÅhÀ¡v Cu tcmKw h¶psImÅWsa¶nÃ.

izk\ hyhØ

s\©nsâbpÅn Ccphi¯pambn cWvSp izmktImi§fmWp a\pjyicoc¯nepÅXv. CSXp izmktImi¯n\p cWvSpw heXp izmktImi¯n\p aq¶pw AdIfmWpÅXv. izmktImi¯nte¡p hmbphns\ sImWvSphcp¶ izmk\mfn [mcmfw sNdnb IpgepIfmbn izmktImi¯n h¶v Ahkm\n¡p¶p. hfsc kq£va§fmb Cu IpgepIfmWp izmktImi¯nse kq£va LSI§fmb "BÂhntbmekpIÄ' F¶ `mKhpambn hmXI ssIamäw \S¯p¶Xv.
{]mWhmbp Bb HmIvknPs\ cà¯n IeÀ¯n, Aip²cà¯n IeÀ¶ncn¡p¶ ImÀ_¬UtbmIvsskUns\ XncsIsbSp¡p¶XmWv Cu hmXI ssIamä {]{Inb. icoc¯n\v Bhiyamb {]Whmbphns\ cà¯n thWvSp¶ Afhn IeÀ¯pI F¶XmWp izmktImi¯nsâ [Àaw. CXp km[yamIWsa¦n izmktImi¯nse FÃm `mK§fnepw Htct]mse hmbp F¯nt¨cpIbpw càNw{IaWw Htct]mse \S¡pIbpw thWw.

DÑzmk¯ns\ klmbn¡p¶ t]inIfpsS {]hÀ¯\^eambmWp izk\{]{Inbbn izmktImi¯nte¡p hmbp IS¡p¶Xv. izmktImi¯n \n¶pw IpgepIfn \n¶pw DWvSmIp¶ {]Xntcm[s¯ AXnPohn¨mWp t]inIÄ izmktImit¯ hmbpsImWvSv \ndbv¡p¶Xv. BkvXva, Nne {]tXyIXcw NpaIÄ(t{_mss¦änkv), izmktImi¯n \oÀs¡«v F¶n§s\bpÅ Nne tcmKmhØIfn C¯cw {]Xntcm[w A[nIcn¡m dpWvSv. AXnsâ ^eambn tcmKnIfn izk\sshjayw IqSpX A\p`hs¸Sp¶p.

Hcp Znhkw GItZiw ImÂe£t¯mfw {]mhiyw \mw izkn¡p¶pWvSv. AXneqsS \½psS izmktImi¯n {]XnZn\w h¶pt]mIp¶ hmbphnsâ hym]vXw GItZiw Ggmbncw enädmWv. A´co£¯nepÅ sshdkpIfpw _mIvSocnbIfpw aäp cmkhkvXp¡fpsams¡ izk\¯neqsS \½psS icoc¯n F¯p¶pWvSv. ChsbÃmw BkvXva tcmKnIsf hÃmsX _p²nap«nem¡p¶p. FÃm Xc¯nepw A´co£ aen\oIcW¯nsâ tXmXp IqSnbncn¡p¶ Cu ImeL«¯n BkvXva t]msebpÅ izmktImi tcmK§fpw IqSpI kzm`mhnIamWv.

F´mWv BkvXva tcmK¯n kw`hn¡p¶Xv

BZyw izmk\mfnIfpsS `n¯nbnse amwkt]inIÄ Npcp§n apdpIn, \mfnIfpsS DÅnse hymkw Ipdbp¶p. CXpImcWw Ipdª Afhn am{Xta hmbp IS¶pt]mhpIbpÅp. XXv^eambn tcmKn¡p izmtkmÑzmkw sN¿m³ sshjayw A\p`hs¸Sp¶p.

AXnepw {][m\ambpw cWvSmaXmbpw izmk\mfnIfpsS ]mfnIÄ \ocph ¶p hoÀ¡p¶p. AtXmsS DÅnse hymkw hoWvSpw Ipdbp¶p. AeÀPn D WvSm¡p¶ LSI§Ä IqSpX AkzØXIÄ IqSn DWvSm¡p¶tXmSpIqSn izmk\mfw hnIkn¸n¡p¶Xn\p thWvSn Npa IqSn Bcw`n¡p¶p.

aq¶maXmbn AkzØXIÄ hÀ[n¡p¶Xn\\pkcn¨p izmk\mfnIfn I^w AanXambn Dev]mZn¸n¡s¸Sp¶p. A§ns\ I^s¡«pw DWvSmIp¶p.

tcmK e£W§Ä

s\©nepw lrZb`mK¯pw icoc¯nâ Ccphi§fnepw thZ\, taÂhbdp hoÀ¯phcnI, ssIImepIÄ¡p XfÀ¨ A\p`hs¸SpI, Npa, sXmWvSbpsS `mK¯p IpdpIpdp¸v, AcpNn, Zmlw, Fgptt¶äv Ccn¡pt¼mgpw I^w ]pd¯p t]mbn Ignbpt¼mgpw Aev]w Bizmkw, s\än hnbÀ¡pI, I®p Xpdn¨p hcnI, XWp¸v, aªv, s]mSn, ]pI F¶nhtb¡pt¼mgpw cq£KÔw izkn¡pt¼mgpw _p²nap«v A\p`hs¸SpI F¶nhsbÃmamWv Cu tcmK¯nâ e£W§Ä.
izmksaSp¡pt¼mÄ NqfaSn¡p¶Xpt]msebpÅ i_vZw DWvSmIpI BkvXva tcmK¯nsâ {]tXyIXbmWv. Dd¡¯n\p XSkapWvSmIpI ({]tXyIn¨pw cm{Xn kb¯pw shfp¸m³ Ime¯pw DWvSmIp¶ Npa aqew), hymbma kab¯pw Blmcw IqSpXembn Ign¨ncn¡pt¼mgpw BkvXva tcmKnIfn izmkXSkw IqSpXembn A\p`hs¸Smw.

tcmKImcW§Ä

Akmßy k¼À¡w (AeÀPn) BWv BkvXva tcmK¯nsâ apJy ImcWw F¶v B[p\nI sshZyimkv{Xw {]Xn]mZn¡pt¼mÄ Blmchnlmc§fnse XIcmdpIfmWp tcmKImcWw F¶v BbpÀtÆZ imkv{Xw {]Xn]mZn¡p¶p. hnlmcw F¶XpsImWvSp PohnX ssientbbmWv Dt±in¡p¶Xv. PohnX ssien
Xs¶bmWv AeÀPn¡pw ImcWambn¯ocp¶Xv.

Blmchnlmc§fnse XIcmdpItfmsSm¸w A´co£¯nse s]mSn]Se§fpw ]pIbpw aen\oIcW§fpw aäp hkvXp¡fpw FÃmw Xs¶ tcmKImcnbmIpw F¶p ]dbp¶p. Cu ]dªncn¡p¶ ImcW§Ä Häbvt¡m, Iq«mtbm Hcp hyànbpsS izk\hyhØsb XIcmdnem¡pt¼mgmWp tcmKw DWvSm¡p¶Xv. aäp tcmKw aqetam kzm`mhnIamtbm izk\ hyql¯n\p ZuÀ_eyw DÅ hyànIfn BkvXva tcmKw hfsc Ffp¸¯n DWvSmImw.

tcmK¯n\p t{]cIamb LSI§Ä

BkvXva tcmK¯nsâ B{IaW¯n\p Xmsg ]dbp¶ LSI§Ä t{]cI LSI§fmWv.

* ]\ntbmSpIqSntbm AÃmsXtbm CSbv¡nsS DWvSmIp¶ PetZmjw.
* s]mSnbpw ({]tXyIn¨v hoSn\pÅn DWvSmIp¶Xv ) ]pIbpw ]q¸epIfpw.
* ]pIbnebpsS ]pI.
* XWp¯ hmbphpw ImemhØbnse hyXnbm\§fpw.
* kpKÔ{Zhy§Ä, sIan¡epIÄ, s]bnâv, ]mNI akmeIÄ, ¹mÌn¡v apXembhbpsS cq£KÔw.
* hfÀ¯parK§fpsS icoc¯nse s]mSn, tcma§Ä, ]£n¯qhepIÄ.
* ]qs¼mSn.
* A[nI hymbmaw.
* k½À±w(sS³j³), AaÀjw, AanXamb Nncn XpS§nb hnImchnt£m`§Ä.

BkvXva tcmKhpw NnInÕbpw

tcmKmcw`¯n Xs¶ {i²m]qÀhw NnInÕn¡pIbmsW¦nepw tcmKn _ehm\msW ¦nepw BkvXva tcmK¯n\p ]qÀWamb ia\w In«pw. A§s\b sæn Nnet¸mÄ ZoÀLImew NnInÕ Bhiyambn hcpw. BkvXva tcmK¯nsâ NnInÕbn ASnb´cambn sNt¿WvSsX¶pw ZoÀLImemSnØm\¯n sNt¿WvSsX¶pw cWvSp `mK§fpWvSv.

tcmKn¡v DS³ Bizmkw In«p¶Xn\pthWvSn IÀ¸pcmZn ssXew apXembhbn Cµp¸v tNÀ¯p NqSm¡n s\©n ]pc«nbXn\p tijw aWtem, XhntSm, Huj[ sNSnIfpsS CeItfm sImWvSv IngnbpWvSm¡n, NqSm¡nb B Ingn s\©n XtemSp¶XmWv ASnb´c NnInÕbnÂs¸Sp¶Xv.
ZiaqeISp{Xbw, \tbm]mbw, hym{LymZn, GemIWmZn apXemb Ijmb§Ä, hmimcnjvSw, I\Imkhw, ZiaqemcnjvSw F¶o AcnjvS§Ä, izmkm\µw, tKmtcmN\mZn, [\z´cw, kqcy{]` apXemb KpfnIIÄ, AKkvXy ckmb\w, Ziaqe ckmb\w, arZzoImZn, hnezmZn, Xmw_qew F¶o tely§Ä, Xmeok]{XmZn hSIw, thymjmZn hSIw, IÀ¸qcmZn NqÀWw, Xmenk]{XmZn NqÀWw, lcn{µm JÞw F¶nh AhØm\pkcWw tkhn¸n¡pI F¶XmWv BkvXva tcmK¯n ZoÀLImemSnØm\¯n sNt¿WvS NnInÕm hn[nIÄ .

AKkvXyckmb\w, IqivamÞ ckmb\w, Nyh\{]miw F¶nh izk\hyql¯nsâ ZuÀ_eys¯ ]cnlcn¡phm³ klmbIamWv. tcmKw DWvSmIp¶Xnâ CSthfIfn Ch D]tbmKn¡p¶Xp tcmKia\s¯ XzcnXs¸Sp¯m³ klmbn¡pw. bpàamb F® Xebn tXbv¡p¶Xp tcmKw ian¨hcn hoWvSpw hcmXncn¡p¶Xn\pw CSbv¡nsS PetZmjw, I^tZmjw F¶nhbpÅhcn BkvXva tcmKwhcm\pÅ km[yXIsf Ipdbv¡p¶Xn\pw klmbIamWv. {]tXyIn¨pw Ip«nIfnÂ.

Huj[§Äs¡m¸w ]mI]Yy§fpw

Huj[§Ä D]tbmKn¡p¶Xnt\msSm¸w Xs¶ ]mI]Yy§fpw BkvXva tcmK¯n {][m\amWv. XWp¯Xpw ]gInbXpamb Blmckm[\§Ä, F®bn hdp¯Xpw s]mcn¨Xpw, sImgp¸v AS§nbncn¡p¶h, anTmbnIÄ, tNmt¢äpIÄ, sFkv{Iow F¶nh \nÀ_Ôambpw Dt]£n¡Ww. AeÀPn DWvSm¡p¶sX¶p kwibn¡s¸Sp¶ hkvXp¡sf (Blmcw AS¡apÅh) IsWvS¯n Hgnhm¡pI Xs¶ thWw.

{i²nt¡WvSp¶h

hyànbpsS am\knImtcmKyw BkvXva tcmK¯n Hcp {][m\ LSIw Xs¶bmWv. am\knI ZuÀ_ey §Ä ]camh[n ]cnlcn¡pIbpw AanXamb DXvIWvT, tZjyw F¶nh Hgnhm¡pIbpw thWw. tcmKs¯¡pdn¨pÅ AanXamb DXvIWvT tcmKs¯ DWvSm¡pw F¶Xpw DÅ tcmKs¯ hÀ[n¸n¡pw F¶Xpw BkvXva tcmK¯nse Hcp {]tXyIXbmWv. NnInÕbnepw ]Yy¯nepw DÅ ipjvIm´n¡pdhp tcmKw ]qÀÆm[nIw iàntbmsS XncnsI hcphm³ ImcWamIpw.

* s]mSn, a®v, aªv, XWp¯ A´co£w, ]pI, ]ªn F¶nhbn \n¶pw IgnhXpw AI¶p IgnbpI.
* hoSn\pÅn ]chXm\nIÄ Hgnhm¡pI.
* InS¡hncnIfpw P\ IÀ«\pIfpw Xnf¨ shůn IgpIn DW§pI .
* hfÀ¯parK§sfbpw hfÀ¯p]£nIsfbpw hoSn\pÅntem, D]tbmKn¡p¶ hml\¯ntem IbämXncn¡pI.
* ^m³, FbÀIWvSojWÀ F¶nh s]mSn ]pcfmsX hr¯ntbmsS kq£n¡pI .
* ASp¡fbn `£Ww ]mIw sN¿pt¼mÄ FIvkvtlmÌv ^m³ \nÀ_Ôambpw D]tbmKn¡pI
* ]qs¨SnIfpw sNSn¨«nIfpw hoSn\pÅn hbv¡mXncn¡pI.
* tbmKbpw izk\hymbma§fpw ]cnioen¡pI.






Samstag, 17. August 2013

തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം


തുളസി; വീട്ടുമുറ്റത്തെ ഔഷധപുണ്യം

ജലദോഷം  പിടിച്ചാൽ ഏതാനും  തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും കൂടി ചേർത്ത് കഷായമുണ്ടാക്കി കുടിച്ചാല്‍ പനിയടങ്ങും.
തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ മലേറിയ, ഡെങ്കിപ്പനി എന്നിവ തടയാം
.
രോഗപ്രതിരോധശക്തി കൂട്ടുന്നതിനു തുളസിയില സഹായകം. ശാസ്‌ത്രവും അതു ശരിവയ്‌ക്കുന്നു. രോഗാണുക്കളോടു പൊരുതുന്ന ആന്റിബോഡികളുടെ ഉത്‌പാദനം മെച്ചപ്പെടുത്തുന്നതിനു തുളസി സഹായകമെന്നു പഠനങ്ങള്‍. അണുക്കളെ നശിപ്പിക്കാനുളള തുളസിയുടെ ശേഷിയാണ്‌ വിവിധതരം വൈറസ്‌ അണുബാധകളില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നത്‌. തുളസിയില ചവച്ചരച്ചു കഴിക്കുന്നതു ശീലമാക്കാം. പനിയും ജലദോഷവും ചുമയും അകന്നു നില്‍ക്കും. മഴക്കാലത്താണു വിവിധതരം പനികള്‍ പടര്‍ന്നുപിടിക്കുന്നത്‌. ഇക്കാലത്തു തുളസിയിലയിട്ടു തിളപ്പിച്ച വെളളം ശീലമാക്കിയാല്‍ പനി അകന്നു നില്‌ക്കും.

കഫ്‌സിറപ്പുകള്‍ നിര്‍മിക്കുന്നതിനു തുളസി ഉപയോഗിക്കാറുണ്‌ട്‌. വീട്ടുമുറ്റത്തു തുളസിയുണെ്‌ടങ്കില്‍ അവയ്‌ക്കു പിന്നാലെ പോകേണ്‌ട കാര്യമില്ല. കുറച്ചു തുളസിയിലയും അഞ്ച്‌ ഗ്രാമ്പുവും ഒരു കപ്പ്‌ വെളളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക, രുചിക്കു വേണമെങ്കില്‍ അല്‌പം ഉപ്പുകൂടി ചേര്‍ക്കാം. തണുത്തശേഷം കുടിക്കുക, ചുമയില്‍ നിന്ന്‌ ആശ്വാസം നേടാം. തുളസിയിലയിട്ടു തിളപ്പിച്ച വെളളം കവിള്‍ക്കൊളളുന്നത്‌ ചുമ കടുത്തു തൊണ്‌ട പഴുത്ത അവസ്ഥയില്‍ നിന്ന്‌ മോചനമേകും. ബ്രോങ്കൈറ്റിസ്‌, ആസ്‌ത്‌്‌മ തുടങ്ങിയ ശ്വസനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക്‌ കഫം ഇളകിവരുന്നതിനും തുളസിയില സഹായകം. തേനും ഇഞ്ചിയും തുളസിയിലയും ചേര്‍ത്തു കഴിക്കുന്നത്‌ ബ്രോങ്കൈറ്റിസ്‌, ആസ്‌ത്‌മ, ഇന്‍ഫ്‌ളുവന്‍സ, ജലദോഷം തുടങ്ങിയവയ്‌ക്കു പ്രതിവിധിയാണ്‌. തുളസിയിലയും ഏലയ്‌ക്കാപൊടിയും ചേര്‍ത്തു തിളപ്പിച്ച വെളളത്തില്‍ പാലും പഞ്ചസാരയും ചേര്‍ത്തു കഴിക്കുന്നതു കടുത്ത പനിയോടനുബന്ധിച്ച ചൂടു കുറയ്‌ക്കുന്നതിനു സഹായകം. പേശികള്‍ക്ക്‌ അയവു വരുത്തുന്നതിനു തുളസിയില സഹായകം. തുളസിയിലയും ചന്ദനവും ചേര്‍ത്ത്‌ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയില്‍ നിന്ന്‌ മോചനം. കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില ഉത്തമം. തുളസിനീരും തേനും ചേര്‍ത്തു നല്‌കിയാല്‍ ചുമ, തൊണ്‌ടവേദന എന്നിവയ്‌ക്ക്‌ ആശ്വാസമാകും.

തുളസിയില പോഷകസമൃദ്ധo.

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം. ബാക്ടീരിയയെ തടയുന്നു. നീരും വേദനയും കുറയ്‌ക്കുന്ന സ്വഭാവഗുണവും (
(antiinflammatory )തുളസിയിലയ്‌ക്കുണ്‌ട്‌. വിറ്റാമിനുകളായ എ, സി, കെ, ധാതുക്കളായ മാംഗനീസ്‌, കോപ്പര്‍, കാല്‍സ്യം, ഇരുമ്പ്‌, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ തുളസിയിലയിലുണ്‌ട്‌.

സ്‌ട്രസ്‌(മാനസിക പിരിമുറുക്കം) കുറയ്‌ക്കുന്നതിനും തുളസിയില സഹായകമെന്നു പഠനം. തുളസിയില പതിവായി ചവയ്‌ക്കുന്നതു രക്തശുദ്ധിക്കും ഉത്തമം. 100 ഗ്രാം തുളസിയിലയില്‍ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്‌ട്‌. വിറ്റാമിന്‍ എയ്‌ക്ക്‌ ആന്റി ഓക്‌സിഡന്റ്‌ ഗുണമുണ്‌ട്‌. കാഴ്‌ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായകം. വിറ്റാമിന്‍ എയുടെ കുറവു മൂലമുണ്‌ടാകുന്ന നിശാന്ധത തടയുന്നതിനു തുളസിയില ജ്യൂസ്‌ സഹായകം. തുളസിയില അരച്ചു ചേര്‍ത്ത വെളളം ഉപയോഗിച്ചു കണ്ണു കഴുകുന്നത്‌ ബാക്ടീരിയ, ഫംഗസ്‌ അണുബാധകളില്‍ നിന്നും
conjunctivitis ല്‍ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു.
 

തുളസിയില ചവയ്‌ക്കുന്നതു ശ്വാസത്തിലെ ദുര്‍ഗന്ധം അകറ്റുന്നതിനു സഹായകം.
 

വായ, പല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിന്‌ ഉത്തമം. തുളസിയില ഉണക്കിപ്പൊടിച്ചതു പല്ലുതേയ്‌ക്കാന്‍ ഉപയോഗിക്കാം. അതു കടുകെണ്ണയുമായി ചേര്‍ത്തു പേസ്റ്റാക്കി പല്ലുതേയ്‌ക്കാം, മോണ മസാജ്‌ ചെയ്യാം തുളസിയില മൗത്ത്‌വാഷായും ഉപയോഗിക്കാം. പല്ലുവേദന അകറ്റും. വായിലുളള മിക്ക അണുക്കളെയും ബാക്ടീരിയയെയും നശിപ്പിക്കുന്നു. വായിലെ അള്‍സറിനു പ്രതിവിധിയായും ഉപയോഗിക്കാം. വായയുടെ മാത്രമല്ല വയറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തുളസിയില സഹായകം. അസിഡിറ്റി, മലബന്ധം, വിശപ്പില്ലായ്‌മ, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു പ്രതിവിധിയായി ഉപയോഗിക്കാം. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിനും തുളസിയില സഹായകം.

  ഹൃദയാരോഗ്യത്തിന്‌ തുളസിയില സഹായകമാണോ?

തുളസിയിലുളള വിറ്റാമിന്‍ സിയും
Eugenol എന്ന ആന്റിഓക്‌സിഡന്റും ഫ്രീറാഡിക്കലുകളുടെ ആക്രമണത്തില്‍നിന്നു ഹൃദയത്തിനു സംരക്ഷണമേകുന്നു. കൊളസ്‌ട്രോള്‍ കുറയ്‌ക്കുന്നു. രക്തസമ്മര്‍ദം നിയന്ത്രിതമാക്കുന്നു.

വൃക്കകളുടെ ആരോഗ്യത്തിനും തുളസിയില സഹായകം. തുളസിനീര്‌ തേന്‍ ചേര്‍ത്തു കഴിക്കുന്നത്‌ വൃക്കയിലുണ്‌ടാകുന്ന ചിലതരം കല്ലുകള്‍ മൂത്രനാളിയിലൂടെ പുറന്തളളപ്പെടുന്നതിനു സഹായകം. വൃക്കകളില്‍ കല്ലുണ്‌ടാകുന്നതിനു കാരണമാകുന്ന അമിത യൂറിക്കാസിഡിന്റെ തോതു കുറയ്‌ക്കുന്നതിനും തുളസി സഹായകം.

തുളസിയിലയുടെ മറ്റു ഗുണങ്ങളെക്കുറിച്ചു പറയാമോ?

ആന്റി സെപ്‌റ്റിക്കാണ്‌ തുളസിയില. മുറിവുകള്‍, വ്രണങ്ങള്‍ എന്നിവ ഭേദപ്പെടുത്തുന്നതിനു സഹായകം. നാഡീസംബന്ധമായ വേദനയും നീര്‍വീക്കവും കുറയ്‌ക്കുന്നതിനും ഉത്തമം. സ്‌തനാര്‍ബുദം ഉള്‍പ്പെടെയുളള കാന്‍സറുകളുടെ 

ചികിത്സയ്‌ക്കു തുളസി സഹായകമെന്നു പഠനം.

കാന്‍സര്‍മുഴകളിലേക്കുളള രക്തക്കുഴലുകളെ തടസപ്പെടുത്തുന്നു. പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം മൂലം വായിലുണ്‌ടാകുന്ന കാന്‍സര്‍ വളര്‍ച്ച തടയുന്നതിനും ഗുണപ്രദമെന്നു പഠനം. പുകവലി ഉപേക്ഷിക്കാന്‍ താത്‌പര്യമുളളവര്‍ തുളസിയില കൈയില്‍ കരുതുക. പുകവലിക്കാനുളള ആഗ്രഹം പ്രകടമാകുമ്പോള്‍ പുകയില ഉത്‌പന്നങ്ങള്‍ക്കുപകരം തുളസിയില ചവയ്‌ക്കുക. കാലങ്ങളായി തുടര്‍ന്ന പുകവലി വരുത്തിവച്ച ദോഷങ്ങള്‍ കുറയ്‌ക്കുന്നതിന്‌ തുളസിയിലുളള ആന്റിഓക്‌സിഡന്റുകള്‍ സഹായകം. അതിലുളള വിറ്റാമിന്‍ സി,
camphene, Eugenol എന്നിവ പുകവലി, ക്ഷയം എന്നിവകൊണ്‌ടു ശ്വാസകോശത്തിനുണ്‌ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിനു സഹായകം.

പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലമുളള വേദനയും വിഷബാധയും അകറ്റുന്നതിനു തുളസിനീരു നല്‌കാം. കടിയേറ്റ ഭാഗത്തു തുളസിയില അരച്ചുപുരട്ടാം. തുളസിയിലയും തുളസിവേരും അരച്ചുപുരട്ടിയാല്‍ തേളിന്റെ കടിയേല്‍ക്കുന്നതു മൂലമുളള വിഷബാധ അകറ്റാം.

ചര്‍മസംരക്ഷണത്തിനു തുളസി സഹായകമാണോ?

ബാക്ടീരിയയെ നശിപ്പിച്ച്‌ മുഖക്കുരു വ്യാപിക്കുന്നതു തടയാന്‍ തുളസിയിലനീരു പുരട്ടാം. വരട്ടുചൊറി, പുഴുക്കടി, സോറിയാസിസ്‌ തുടങ്ങിയ ചര്‍മരോഗങ്ങളുടെ ചികിത്സയ്‌ക്കും തുളസിയില ഫലപ്രദം. ഫംഗസിനെ തടയുന്നു. തുളസിയില അരച്ചുപുരട്ടിയാല്‍ ചൊറിച്ചിലില്‍ നിന്നു മോചനംനേടാം. നിരവധി ചര്‍മ - കേശ, ആരോഗ്യ- സൗന്ദര്യ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിന്‌ തുളസിയില ഉപയോഗിക്കുന്നുണ്‌ട്‌. ചര്‍മത്തിന്റെ തിളക്കവും മൃദുലതയും കൂട്ടുന്നു. തുളസിയിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നു. മുടിയുടെ ആരോഗ്യത്തിനും തുളസിയില ഗുണപ്രദം. തുളസിയിലയിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയില്‍ പതിവായി തേച്ചുപിടിപ്പിച്ചാല്‍ താരനകറ്റാം; മുടികൊഴിച്ചില്‍ കുറയ്‌ക്കാം. തുളസിയില അരച്ചതു തലയില്‍ പുരട്ടുന്നതും ഉചിതം. തുളസിയില, ചെമ്പരത്തി, വേപ്പില എന്നിവ ചേര്‍ത്ത്‌ അരച്ചതു തലയില്‍ പുരട്ടിയാല്‍ ചൊറിച്ചില്‍ ഒഴിവാക്കാം.

  പണെ്‌ടാക്കെ മിക്ക വീട്ടുമുറ്റത്തും തുളസിത്തറയുണ്‌ടായിരുന്നു...

ഇന്നതൊക്കെ ആളുകള്‍ മറന്നിരിക്കുന്നു. തുളസിയുടെ ആരോഗ്യസിദ്ധികളാണ്‌ അതിന്റെ മഹത്വം. അതു തിരിച്ചറിയുന്നതാണ്‌ ആരോഗ്യജീവിതത്തിലേക്കുളള പ്രകൃതിവഴി. വീട്ടുമുറ്റത്തും തൊടിയിലും ഫ്‌ളാറ്റുകളിലെ ചെറു ചട്ടികളിലും തുളസിക്കതിരുകള്‍ കാറ്റിലാടി നില്‍ക്കട്ടെ. വായു ശുദ്ധമാകും, ഓക്‌സിജന്‍ സമൃദ്ധമാകും. ശ്വസനം ആനന്ദകരമാകും. മനസ്‌ ശാന്തമാകും. ജീവിതം സുന്ദരമാകും.

-ടി.ജി.ബൈജുനാഥ്‌


 പ്രമേഹത്തെ ചെറുക്കാന്‍ ഞാവല്‍പ്പഴം
രക്തത്തില്‍ ഷുഗറിന്റെ അളവില്‍ മാറ്റം കണ്‌ടു തുടങ്ങുമ്പോള്‍ തന്നെ ഭയം എത്തുകയായി. ഇനി ജീവിതകാലം മുഴുവന്‍ മരുന്ന്‌ കഴിക്കേണ്‌ടി വരുമല്ലോ എന്നതാണ്‌ ഏറ്റവും വലിയ ഭയം. എന്നാല്‍ ഭക്ഷണം ക്രമീകരിച്ചും, കൃത്യമായ വ്യായാമം കൊണ്‌ടും പത്തു വര്‍ഷം വരെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഏറ്റവും മികച്ചതാണ്‌ ഞാവല്‍പ്പഴം.

രക്തത്തില്‍ ഷുഗര്‍ കൂടുന്നവര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഞാവല്‍പ്പഴം കൊണ്‌ടുള്ള ജ്യൂസ്‌ ഉത്തമമാണ്‌. ഞാവല്‍പ്പഴത്തില്‍ അരി വറുത്തുപൊടിച്ച്‌ കാപ്പിപ്പൊടിക്ക്‌ പകരം സ്ഥിരമായി ഉപയോഗിച്ചാല്‍ രക്തത്തില്‍ ഷുഗറിന്റെ അളവ്‌ കുറഞ്ഞു വരുന്നത്‌ കാണാം.

Dienstag, 6. August 2013

Deepika.com Feature News :ഈന്തപ്പഴം; ഇവന്‍ ആള് കേമന്‍!.......



ഈന്തപ്പഴം: ഇവന്‍ ആള്‍ കേമന്‍!
റമദാന്‍ നൊയമ്പിന്റെ ഈ വിശുദ്ധദിനങ്ങളിലാണ്‌ ഈന്തപ്പഴത്തിനു മാറ്റേറുന്നത്‌. നോമ്പുതുറവിഭവം. ഇഫ്ത്താര്‍വിരുന്നുകളിലെ താരം. വിറ്റാമിനുകള്‍, ധാതുക്കള്‍, ഇരുമ്പ്‌, ഫ്ലൂറിന്‍ തുടങ്ങിയ പോഷകങ്ങള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതിനാല്‍ ദിവസവും ഈന്തപ്പഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന്‌ വിദഗ്ധര്‍, പ്രത്യേകിച്ചും കൊളസ്ട്രോള്‍ പ്രശ്നങ്ങളുളളവര്‍.

* പ്രോട്ടീന്‍സമ്പന്നമാണ്‌ ഈന്തപ്പഴം. നാരുകള്‍ ധാരാളം. വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ധാരാളം. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പല തരത്തിലുളള അമിനോ ആസിഡുകളും ഈന്തഴത്തിലുണ്ട്‌. അതിനാല്‍ ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം.

* സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്‌, സൂക്രോസ്‌, ഫ്രക്റ്റോസ്‌ എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം. അതിനാല്‍ ഈന്തപ്പഴം കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും.

* ഈന്തപ്പഴത്തില്‍ പൊട്ടാസ്യം ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഡോഡിയം തീരെ കുറവ്‌. അതിനാല്‍ നാഡികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഗുണപ്രദം.

* ഈന്തപ്പഴത്തിലടങ്ങിയ ഇരുമ്പ്‌ വിളര്‍ച്ച തടയുന്നു. അതിനാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉത്തമാഹാരം.

* ഈന്തപ്പഴത്തിലടങ്ങിയ ഫ്ലൂറിന്‍ പല്ലുകളുടെ നാശം തടയുന്നു.

* മലബന്ധം ഒഴിവാക്കാന്‍ ഈന്തപ്പഴം ഗുണപ്രദം. കുതിര്‍ത്ത ഈന്തപ്പഴം രാവിലെ കഴിച്ചാല്‍ മലബന്ധത്തില്‍നിന്നു മോചനം.

* ആമാശയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍, ദഹനക്കേട്‌, അതിസാരം, ആമാശയ അര്‍ബുദം എന്നിവതടയുന്നതിനും ഈന്തപ്പഴം ഗുണപ്രദം.

* കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്‌, മാംഗനീസ്‌, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്‌. ദിവസവും ഈന്തപ്പഴം മിതമായി കഴിക്കുന്നത്‌ ആരോഗ്യജീവിതത്തിനു സഹായകം.

* പേശികളുടെ ആരോഗ്യത്തിന്‌ ഈന്തപ്പഴം ഉത്തമം.

* ഉപവാസത്തിനുശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗിരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച്‌ അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലളള ഊര്‍ജം ശരീരത്തിനു ലഭിക്കുന്നു.

* ദിവസവും 20-35 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന്‌ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും.ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.

* ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ശരീരഭാരം കൂട്ടുന്നതിനും ഈന്തപ്പഴം ഗുണപ്രദം.
 

Mittwoch, 3. Juli 2013

കാൻസറിനെതിരെ 'അമുക്കുരം'



ഈ വിവരത്തിന്‍റെ വില ഒരു പക്ഷെ നിങ്ങള്‍ക്ക് മനസ്സിലായെന്നു വരില്ല. എന്നാല്‍ ഒരു കാന്‍സര്‍ രോഗിക്കും രോഗിയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വിവരം അമൂല്യമാണ്‌. അതുകൊണ്ട് പരമാവധി ആളുകളില്‍ എത്തിക്കാന്‍ ശ്രമിക്കൂ.
************

കോഴിക്കോട്‌:
അര്‍ബുദബാധയാല്‍ മരണത്തെ മുഖാമുഖംകണ്ട എന്‍ജിനീയര്‍ക്ക്‌ ആയുര്‍വേദത്തിലെ 'അശ്വഗന്ധ' ചികില്‍സയിലൂടെ പുനര്‍ജന്‍മം. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ അര്‍ബുദ ചികില്‍സാ കേന്ദ്രങ്ങള്‍ എഴുതിത്തള്ളിയ രോഗിയാണു 'അമുക്കുരം' എന്ന ചെടിയുടെ വേരു കൊണ്ടുണ്ടാക്കിയ മരുന്നിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌.

ന്യൂസീലന്‍ഡില്‍ കെമിക്കല്‍ എന്‍ജിനീയറായ കോഴിക്കോട്ടുകാരന്‍ എ. ഹരീന്ദ്രനാഥാണു കാന്‍സര്‍ രോഗികള്‍ക്കു അതിജീവനത്തിന്റെ പ്രതീക്ഷ പകരുന്നത്‌. 'ലിംഫോമ' എന്ന മാരക കാന്‍സറാണ്‌ പത്തു വര്‍ഷത്തെ ഒളിച്ചു കളിക്കുശേഷം അമുക്കുരത്തോടു തോറ്റത്‌.

ലിംഫോമയും അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമായുണ്ടായ തൊണ്ടയിലെ അള്‍സറും, ശസ്‌ത്രക്രിയകളും സൃഷ്‌ടിച്ച നരകയാതനകള്‍ക്ക്‌ ഒടുവിലാണു ഹരീന്ദ്രനാഥ്‌ ആയുര്‍വേദത്തെ അഭയം പ്രാപിച്ചത്‌.

വേദന സംഹാരികളില്‍ ഒതുങ്ങിയ നാളുകളിലൊന്നില്‍ ഇന്റര്‍നെറ്റില്‍ പരതുമ്പോഴാണ്‌ ഈ അറുപത്തി രണ്ടുകാരന്‍ അശ്വഗന്ധ ചികില്‍സയിലേക്കെത്തുന്നത്‌. പിന്നെ എട്ടുമാസത്തെ ചികിത്സയിലൂടെ അര്‍ബുദത്തിന്റെ പിടിയില്‍ നിന്നു മുക്‌തി നേടിയ ഹരീന്ദ്രനാഥ്‌ ഇപ്പോള്‍ കോഴിക്കോട്‌ കടപ്പുറത്തെ ഫ്‌ളാറ്റില്‍ സകുടുംബം സാധാരണ ജീവിതം നയിക്കുന്നു.

തലശേരി കതിരൂര്‍ സ്വദേശിയായ ഹരീന്ദ്രനാഥ്‌ നാഗ്‌പൂരില്‍നിന്നു പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി ഒ.എന്‍.ജി.സിയിലും അബുദാബിയിലും ജോലി നോക്കിയ ശേഷമാണ്‌ ന്യൂസീലന്‍ഡിലെത്തുന്നത്‌. 1997 ല്‍ അവിടത്തെ പൗരനായി. കെമിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യവേ 2002 ലാണു ലിംഫ്‌ ഗ്രന്ഥികളെ അര്‍ബുദം ബാധിക്കുന്നത്‌. രോഗം ലിംഫോമയാണെന്നു സ്‌ഥിരീകരിച്ചപ്പോഴേക്കു കാന്‍സറിന്റെ മൂന്നാം ഘട്ടമെത്തിയിരുന്നു. നാലാം ഘട്ടത്തിലേക്കു കടന്നാല്‍ മറ്റവയവങ്ങളെയും ബാധിക്കും.

ന്യൂപ്ലിമത്‌ ബേസ്‌ ഹോസ്‌പിറ്റലില്‍ കീമോതെറാപ്പിക്കു വിധേയനാക്കിയെങ്കിലും 2004ലും പിന്നീട്‌ 2008ലും ശരീരത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും മുഴകള്‍ പ്രത്യക്ഷപ്പെട്ടു. ഇതനുസരിച്ചു കീമോതെറാപ്പിയുടെ ശക്‌തി കൂട്ടി. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുന്നിന്റെ
പാര്‍ശ്വഫലമെന്നോണം തൊണ്ടയില്‍ അള്‍സറുമായി. പിന്നെ ദ്രവരൂപത്തില്‍ മാത്രമായി ഭക്ഷണം. തൂക്കവും കുറഞ്ഞു. സ്‌റ്റിറോയ്‌ഡ് ഉപയോഗം മൂലം ശരീരത്തിലുണ്ടായ കുമിളകള്‍ നീക്കാന്‍ ശസ്‌ത്രക്രിയകള്‍ വേണ്ടിവന്നു. തുടര്‍ന്നു ന്യൂസീലന്‍ഡ്‌ വിട്ടു ബാംഗ്ലൂരിലെത്തി മണിപ്പാല്‍ സെന്ററില്‍ ചികില്‍സ തേടിയെങ്കിലും പ്രതിരോധ ശേഷി തകരാറിലായി. പിന്നീടു കോഴിക്കോട്ടെയും കൊച്ചിയിലെയും ആശുപത്രികളിലായി ചികിത്സ. തൂക്കം കുറഞ്ഞതല്ലാതെ പ്രയോജനമുണ്ടായില്ല.

പ്രതീക്ഷകള്‍ അസ്‌തമിക്കവെ, യാദൃശ്‌ചികമായി ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ അശ്വഗന്ധം ശ്രദ്ധയില്‍പെട്ടു. അമേരിക്കന്‍ ആയുര്‍വേദിക്‌ സൊസൈറ്റിയുടെ സൈറ്റില്‍ പോയപ്പോള്‍ എലികളില്‍ അശ്വഗന്ധം പരീക്ഷിച്ചു വിജയിച്ചതിന്റെ വിവരം ലഭിച്ചു. തുടര്‍ന്നാണു ചികിത്സയിലേക്കു കടന്നത്‌. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അശ്വഗന്ധചികിത്സ തുടങ്ങി മൂന്നു ദിവസം കൊണ്ടു മാറ്റം കണ്ടുതുടങ്ങി. വായിലെ അള്‍സര്‍ ചുരുങ്ങി. ഒരാഴ്‌ച കഴിഞ്ഞപ്പോഴേക്കും സ്‌റ്റിറോയ്‌ഡ് നിര്‍ത്തി. മൂന്നുമാസംകൊണ്ടു ശരീരം സാധാരണ നിലയിലായി.

പ്രതിരോധ സംവിധാനം ശക്‌തിപ്പെട്ടു. ഹീമോഗ്ലോബിന്‍ കൂടി. ശരീരഭാരം 70 കിലോ ആയി ഉയര്‍ന്നു. ഇപ്പോള്‍ അലോപ്പതി മരുന്നുകള്‍ ഒന്നുമില്ല. അശ്വഗന്ധം മാത്രമാണു കഴിക്കുന്നത്‌. രോഗംമാറുന്നതിനു മാത്രമല്ല കാന്‍സര്‍ വരാതിരിക്കാനും അശ്വഗന്ധം നല്ലതാണെന്ന്‌ ഹരീന്ദ്രനാഥിന്റെ സാക്ഷ്യം. ഹരീന്ദ്രനാഥിന്റെ കഥ ന്യൂസീലന്‍ഡിലെ പത്രങ്ങളിലും വാര്‍ത്തയായി. രോഗം പൂര്‍ണമായി ഭേദപ്പെട്ടു നവംബറില്‍ ന്യൂസീലന്‍ഡിലേക്കു മടങ്ങാനിരിക്കുകയാണ്‌ അദ്ദേഹം.

************
ബ്രാക്കെറ്റ്:
അമുക്കുരം ഒരു ആയുര്‍വേദ സസ്യമാണ്. എങ്ങനെ കഴിക്കണമെന്ന് ഇതില്‍ വിശദീകരിക്കുന്നില്ല. എങ്ങിനെ കഴിച്ചാലും അലോപതി മരുന്നുകളെ പോലെ പാര്‍ശ്വഫലം ഉണ്ടാവാനിടയില്ല. ചെടിയുടെ വേരില്‍ നിന്നും സത്ത് വേര്‍തിരിച്ച് സേവിക്കുകയാണ് വേണ്ടത്.
കഷായം ഉണ്ടാക്കുകയാണോ വേണ്ടത്, കഴിക്കേണ്ട അളവ്, എത്ര തവണ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഒരു സാധാരണ ആയുര്‍വ്വേദ വൈദ്യന്റെ നിര്‍ദ്ദേശം തേടുകയാണ് ഉചിതം.


(ഹരീന്ദ്രനാഥ് ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഡോസ്: അമുക്കുരത്തിന്റെ (അശ്വഗന്ധ) വേര് പൊടിച്ച പൌഡര്‍ രണ്ടു സ്പൂണ്‍ തേനുമായി മിക്സ് ചെയ്ത് ദിവസം രണ്ടു നേരം സേവിക്കുക)


Donnerstag, 27. Juni 2013

ബിപിക്ക് ബിറ്റ്റൂട്ട് മറുമരുന്ന്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

ബിപിക്ക് ബിറ്റ്റൂട്ട് മറുമരുന്ന്: അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍

ന്യൂഡല്‍ഹി: ദിവസവും ഒരു കപ്പ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം (ബ്ളഡ് പ്രഷര്‍) കുറയ്ക്കുമെന്ന് ഒരു സംഘം ഇന്ത്യന്‍ ഗവേഷകര്‍ കണ്െടത്തി. ദിവസവും എട്ട് ഔണ്‍സ് ബീറ്റ്റൂട്ട് ജ്യൂസ് അകത്താക്കുന്നതുവഴി രക്തസമ്മര്‍ദം പത്ത് എംഎം വരെ കുറയ്ക്കാന്‍ സാഹായിക്കും. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേര്‍ണലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബീറ്റ്റൂട്ടിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഘടകം രക്തക്കുഴലുകളുടെ ആരോഗ്യത്തിനു വളരെ സഹായകമാണ്. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ബീറ്റ്റൂട്ടിന്റെ അദ്ഭുത ശക്തി കണ്െടത്തുന്നതിന് സഹായിച്ചതെന്ന് ഗവേഷണ സംഘം മേധാവിയും ലണ്ടന്‍ മെഡിക്കല്‍ സ്കൂള്‍, ബാട്ട് വാസ്കുലാര്‍ ഫാര്‍മക്കോളജി എന്നിവടങ്ങളിലെ പ്രഫസറുമായ ഡോ. അമൃത അലുവാലിയ പറഞ്ഞു. ബീറ്റ്റൂട്ടില്‍ 0.2 ഗ്രാം നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ എത്തുന്ന ഈ നൈട്രേറ്റ്, നൈട്രൈറ്റായി മാറുകയും രക്തത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് നൈട്രിക്സ് ഓക്സൈഡായി രൂപാന്തരപ്പെടുകയും ചെയ്യുമെന്ന് ഗവേഷണ സംഘം കണ്െടത്തി. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. 140 മുതല്‍ 159 വരെ രക്തസമ്മര്‍ദമുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മര്‍ദം കുറയ്ക്കുന്നതായി കണ്െടത്തിയെന്നും ഗവേഷകസംഘം ജേര്‍ണലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

രക്‌താതിസമ്മര്‍ദം കുറയ്ക്കാന്‍ ഒറ്റമൂലി
പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍ ചേര്‍ത്ത്‌ ഇളക്കിവയ്ക്കുക. അല്‍പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത്‌ ഓരോ ടീസ്പൂണ്‍ വീതം രണ്ടുനേരം സേവിക്കുക.
. കുറച്ചു വെളുത്തുള്ളി തൊലികളഞ്ഞ്‌ അല്ലികളാക്കിയെടുത്ത്‌ ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്‍ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച്‌ ഒരു മാസം കെട്ടിവയ്്ക്കുക. ഒരുമാസം കഴിഞ്ഞ്‌ അതില്‍ നിന്നും രണ്ട്‌ വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.
. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.
. നീര്‍മരുതിന്‍ തൊലിയും വെളുത്തുള്ളിയും കൂടി കഷായം വച്ചു കഴിക്കുക.
. കൂവളത്തില അരച്ചു നീരെടുത്ത്‌ ഒരു സ്പൂണ്‍ വീതം കഴിക്കുക

Freitag, 31. Mai 2013

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍

1. കര്‍പ്പൂരതുളസി.
യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റി-ഓക്സിഡന്റുകളുടെ മറ്റൊരു കലവറയാണ്‌ കര്‍പ്പൂരതുളസി. ഇതിനും അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള ശേഷിയുണ്ടെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ബീറ്റ- അമിലോയ്ഡിനെ പ്രതിരോധിക്കാനും കര്‍പ്പൂരതുളസിയിലടങ്ങയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക്‌ കഴിയും. മസ്തിഷ്ക കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വേഗത്തിലാക്കാനും ബുദ്ധിശക്തി കൂട്ടാനും ഇതിനു കഴിവുണ്ട്‌.
2. റോസ്മെറി
കൂര്‍ത്ത ഇലകളുള്ള ഒരിനം സുഗന്ധച്ചെടിയാണ്‌ റോസ്മെറി. മസ്തിഷ്ക കോശങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന ആന്റി-ഓക്സിഡന്റുകളെ ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍നിക്‌ ആസിഡ്‌ അടങ്ങിയ ഔഷധച്ചെടി കൂടിയാണ്‌ റോസ്മെറി. രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്‌ കുറയ്ക്കാനുള്ള കഴിവുമുണ്ട്‌. റോസ്മെറിയുടെ സുഗന്ധം വിദ്യാര്‍ത്ഥികളുടെ നാഡിമിഡിപ്പ്‌ കുറച്ച്‌ ഉത്കണ്ഠ ഒഴിവാക്കുമെന്ന്‌ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്‌. ഇവയുടെ സുഗന്ധത്തിന്‌ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
3. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന രാസ വസ്തുവിന്‌ മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്‌. കുര്‍ക്കുമിന്‍ നല്ലൊരു ആന്റി ഓക്സിഡന്റു കൂടിയാണ്‌. അല്‍ഷിമേഴ്സ്‌ രോഗത്തിന്‌ കാരണമാകുന്ന ബിറ്റാ-അമിലോയ്ഡ്‌ എന്ന പദാര്‍ത്ഥം അടിഞ്ഞു കൂടുന്നത്‌ തടയാനും തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും കുര്‍ക്കുമിനു കഴിവുണ്ടെന്നാണ്‌ വിദഗ്ദ പഠനം.
4. കറുവപ്പട്ട
പ്രമേഹ രോഗികളുടെ സുഹൃത്താണ്‌ കറുവപ്പട്ട. ശരീരത്തിലെ ഇന്‍സുലിന്‍ ക്രമീകരിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്ക്കാന്‍ കറുവപ്പട്ടയ്ക്ക്‌ ശേഷിയുണ്ട്‌. അതുപോലെ തന്നെ ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ്‌ കുറയ്ക്കാനും കറുവപ്പട്ടയ്ക്ക്‌ കഴിവുണ്ട്‌. നല്ലൊരു അന്റി ഓക്സിഡന്റ്‌ ദാതാവു കൂടിയാണ്‌ ഇത്‌.
5. വെളുത്തുള്ളി
കൂട്ടത്തില്‍ രാജാവ്‌ എന്നു വേണമെങ്കില്‍ പറയാം. അത്രയേറെ ഗുണങ്ങളാണ്‌ വെളുത്തുള്ളിയ്ക്കുള്ളത്‌. അള്‍ഷിമേഴ്സ്‌ രോഗത്തെ ചെറുക്കാനുള്ള കഴിവ്‌ വെളുത്തുള്ളിക്ക്‌ ഉണ്ടെന്നാണ്‌ ഏറ്റവും പുതിയ കണ്ടെത്തല്‍. ശരീരത്തിന്‌ ആവശ്യമായ ആന്റി ഓക്സിഡന്റുകളെ ഉത്പാദിപ്പിക്കാനുള്ള കഴിവ്‌ ഇതിനുണ്ട്‌. നെഞ്ചെരിപ്പില്‍ തടയും. കൊളസ്ട്രോള്‍ അളവ്‌ കുറയ്ക്കും. രക്തിത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നതും രക്തധമനികളില്‍ മാലിന്യങ്ങള്‍ അടിയുന്നതുംതടയും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഹൃദയാഘാതം മൂലം മസ്തിഷ്ക കോശങ്ങള്‍ക്ക്‌ മുറിവുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കും. ബീറ്റ-അമിലോയ്ഡ്‌ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനെ ചെറുക്കും. കോശമരണത്തില്‍ നിന്ന്‌ ന്യൂറോണുകളെ സംരക്ഷിക്കും.
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ എന്ന പദാര്‍ത്ഥം സള്‍ഫിനിക്‌ ആസിഡ്‌ എന്ന ആന്റി-ഓക്സിഡന്റ്‌ ഉദ്പാദിപ്പിക്കും. കോശങ്ങള്‍ക്ക്‌ ഉണ്ടാകുന്ന തകരാറുകള്‍ ആന്റി ഓക്സിഡന്റ്കള്‍ പരിഹരിക്കും. ഇത്‌ യുവത്വം നില നിര്‍ത്താന്‍ സഹായിക്കും. മസ്തിഷ്കത്തിന്റെ ഉണര്‍വ്വിനും വികാസത്തിനും ഏറ്റവും ഉത്തമമാണ്‌ വെളുത്തുള്ളി.
6. ഗ്രാമ്പു.
ഹൃദ്രോഗികള്‍ക്ക്‌ ഏറെ പ്രയോജനപ്പെടുന്നസുഗന്ധ വ്യഞ്ജനമാണ്‌ ഗ്രാമ്പൂ അഥവാ കരയാമ്പൂ. ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ എന്ന സംയുക്തം രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കട്ടപിടിക്കുന്നത്‌ ഒഴിവാക്കൂം. ഗ്രാമ്പുവിനെ നിത്യ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ രക്തം കട്ടപിടിച്ച്‌ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാം. ഇതിനു പുറമെ പ്രകൃതിദത്ത ആന്റി-ഓക്സിഡന്റുകളുടെ വലിയൊരു കലവറ കൂടിയാണ്‌ ഗ്രാമ്പൂ. മറ്റ്‌ ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന വിഷാംശം മൂലം ശരീരത്തിലെ കോശങ്ങള്‍ക്കുണ്ടാകുന്ന നാശം ഒരു പരിധി വരെ കുറയ്ക്കാനും ഗ്രാമ്പുവിന്‌ കഴിയുമെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഗ്രാമ്പുവിട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നതും നല്ലതാണ്‌.

കടപ്പാട്‌: മാത്രുഭൂമി ആരോഗ്യം

Samstag, 25. Mai 2013

പ്രമേഹം- അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

പ്രമേഹ രോഗികളില്‍ തൊണ്ണൂറു ശതമാനവും ടൈപ്പ്‌ 2 വിഭാഗത്തില്‍ പെട്ടവരാണ്‌. ജീവിത ശൈലി, പാരമ്പര്യം, ഭക്ഷണരീതി, തുടങ്ങിയ കാര്യങ്ങളിലൊന്നും ടൈപ്പ്‌ 1 പ്രമേഹത്തിന്റെ കാര്യത്തില്‍ പ്രധാനമല്ല. എന്നാല്‍ ടൈപ്പ്‌ 2 ന്റെ കാര്യത്തില്‍ ഇവയ്ക്ക്‌ പ്രാധാന്യമുണ്ട്‌.

ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിന്റെ പ്രധാന ലക്ഷണം വര്‍ദ്ധിച്ച ദാഹമാണ്‌. വായിലെ വരള്‍ച്ച, ഭക്ഷണത്തോടുള്ള താത്പര്യം വര്‍ദ്ധിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക, പെട്ടന്നുണ്ടാകുന്ന മെലിയല്‍ അല്ലെങ്കില്‍ തടിവെയ്ക്കല്‍ തുടങ്ങിയവയെല്ലാം ലക്ഷനങ്ങളാണ്‌.

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസമുണ്ടാകുമ്പോള്‍ തലവേദനയുണ്ടായേക്കാം. കഴ്ച മങ്ങല്‍, ക്ഷീണം എന്നിവയും ലക്ഷണങ്ങളാണ്‌.

അണുബാധയാണ്‌ ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിന്റെ പ്രധാന സൂചന. മുറിവ്‌ ഉണങ്ങാന്‍ വൈകുക, തുടര്‍ച്ചയായുള്ള ഫംഗസ്‌ അണുബാധ, സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍.

ജീവിത ശൈലിയും ശീലങ്ങളുമാണ്‌ പലപ്പോഴും ടൈപ്പ്‌ 2 ന്റെ പ്രമേഹത്തിനു കാരണമാകുന്നത്‌.
അമിത ഭാരം: ബോഡിമാസ്‌ ഇന്‍ഡക്സ്‌ 25-ല്‍ അധിമാകാതെ സൂക്ഷിക്കുക.
നല്ല കൊളസ്റ്റ്രോളിന്റെ (HDL) അളവ്‌ 35 mg/Dl-ല്‍ കുറയുകയോ ട്രൈഗ്രിസ്രൈഡിന്റെ അലവ്‌ 250 mg/Dl-ല്‍ കൂടുകയോ ചെയ്യാതെ സൂക്ഷിക്കുക. രക്തസമ്മര്‍ദ്ദം 140/90-ല്‍ നിലനിറുത്തണം. ഉദാസീനമായ ജീവിത രീതി വെടിയുക.

രോഗം കണ്ടെത്തല്‍

ടൈപ്‌ 2 പ്രമേഹം തിരിച്ചറിയാന്‍ ഫാസ്റ്റിംഗ്‌ പ്ലാസ്മാ ഗ്ലൂക്കോസ്‌ ടെസ്റ്റ്‌ എന്ന ചെറിയൊരു രക്തപരിശോധന മാത്രം മതി. എട്ടു മണിക്കൂറെങ്കിലും ഭക്ഷണം കഴിക്കാതെയുള്ള അവസ്ഥയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവാണ്‌ ഈ പരിശോധനയിലൂടെ കണ്ടെത്തുന്നത്‌. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ സാധാരണ ഗതിയില്‍ 70 മുതല്‍ 100 mg/Dl- ആണ്‌. തുടര്‍ച്ചയായ 2 പരിശോധനകളിലും രക്തിത്തിലെ പഞ്ചസ്സരയുടെ അളവ്‌ 126 mg/Dl-ല്‍ കൂടുതല്‍ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ ടൈപ്‌ 2 പ്രമേഹം ഉണ്ടെന്ന്‌ ഉറപ്പിക്കാം.

ഊര്‍ജ്ജമാകുന്ന ഗ്ലൂക്കോസ്‌

സാധാരണ ആളുകളില്‍ കഴിക്കുന്ന ഭക്ഷണം ഗ്ലൂക്കോസ്‌ (പഞ്ചസാര) ആയി വിഘടിക്കുന്നു. രക്തകോശങ്ങള്‍ ഈ ഗ്ലൂക്കോസിനെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കും. പാന്‍ക്രിയാസ്‌ (അഗ്ന്യാശയം) ഉത്പാദിപ്പിക്കുന്ന ഇന്‍സുലിനാണ്‌ ഈ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നത്‌. പേശികളിലെയും കരളിലെയും കോശങ്ങള്‍ ഈ ഇന്‍സുലിന്‍ വേണ്ട രീതിയില്‍ ഉപയോഗിക്കാതെയാകുമ്പോഴാണ്‌ ടൈപ്‌ 2 പ്രമേഹം ഉണ്ടാകുന്നത്‌.

സംഭവിക്കവുന്ന പ്രശ്നങ്ങള്‍

രക്തധമനികള്‍: ചികിത്സ നടത്താത്ത രോഗികളുടെ ശരീര പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായേക്കം. മൂന്നില്‍ രണ്ട്‌ പ്രമേഹ രോഗികള്‍ മരിക്കുന്നതും ഹൃദ്രോഗം മൂലമാണ്‌. പലര്‍ക്കും പക്ഷാഘാതം വരുവാനുള്ള സാധ്യതയും കൂടുതലാണ്‌. ധമനികളില്‍ അവിശിഷ്ടങ്ങള്‍ അടിഞ്ഞ്‌ രക്തചംക്രമണം തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്‌. ഇത്‌ ധമനികളില്‍ രക്തം കട്ടി പിടിക്കാനിടയാക്കും. അതുകൊണ്ടു തന്നെ ഹൃദയഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണ്‌.

ദീര്‍ഘകാല പ്രശ്നങ്ങള്‍:
വൃക്ക.
നിയന്ത്രിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്രമേഹം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.വൃക്കയുടെ പ്രവര്‍ത്തനം നിലച്ചാല്‍ പിന്നെ അവയവ മാറ്റ ശസ്ത്രക്രിയയോ ദയാലിസോ മാത്രമാണ്‌ ആശ്രയം.

കണ്ണുകള്‍
നിയന്ത്രണമില്ലാത്ത പ്രമേഹം കാഴ്ചയെ ബാധിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൂടുന്നത്‌ റെറ്റിനയിലേക്ക്‌ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന ചെറിയ രക്തക്കുഴലുകളുടെ നാശത്തിനു്‌ വഴിവെച്ചേക്കാം. ക്രമേണ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക്‌ നയിക്കും. ഡയബെറ്റിക്‌ റെറ്റിനോപ്പാതി എന്നാണ്‌ ഇതിനെ പറയുന്നത്‌. റെറ്റിനയില്‍ രക്തം കട്ട പിടിച്ചു കാണുന്നതാണ്‌ ഇതിന്റെ പ്രകടമായ ലക്ഷണം.

കാല്‍പ്പാദം
ചില രോഗികള്‍ക്ക്‌ കാല്‍പ്പാദത്തിന്റെ സ്പര്‍ശന ക്ഷമത നഷ്ടപ്പെടാറുണ്ട്‌. ചിലപ്പോള്‍ കാലുകളിലേക്കുള്ള രക്തധമനികള്‍ കട്ടപിടിച്ച്‌ രക്തയോട്ടം കുറയും.

പ്രമേഹ നിയന്ത്രണം- ഭക്ഷണ ക്രമം വഴി

രോഗം മറ്റു ശരീര ഭാഗങ്ങളെ ബാധിക്കാതെ നോക്കാന്‍ കുറച്ച്‌ എളുപ്പമുണ്ട്‌. ഭക്ഷണ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചാല്‍ മതി. കര്‍ബോഹൈഡ്രേറ്റ്‌, കൊഴുപ്പ്‌ തുടങ്ങിയവ കൂടുതല്‍ അളവിലടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക തുടങ്ങിയവ ശീലിക്കുന്നത്‌ നല്ലതാണ്‌. (ഉദാ: ഫ്രൂട്ട്സ്‌, വെജിറ്റബിള്‍ സാലഡ്‌)

പ്രമേഹ നിയന്ത്രണം- വ്യായാമം വഴി

നടത്തം പോലുള്ള മിതമായ വ്യായാമങ്ങള്‍ ശരീരത്തിന്റെ ഇന്‍സുലിന്‍ ഉപയോഗം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ സഹായിക്കും. വ്യായാമം പ്രമേഹത്തെ മാത്രമല്ല ചെറുക്കുന്നത്‌, ശരീരത്തിലെ കൊഴുപ്പ്‌, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പ്രതിരോധിക്കാനും വ്യായാമം സഹായകമാണ്‌. അതുവഴി ഹൃദ്രോഗവും ചെറുക്കാം.

പ്രമേഹ നിയന്ത്രണം - മരുന്നുകള്‍ വഴി.

ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമങ്ങളിലൂടെയും പ്ര്മേഹം നിയന്ത്രിക്കാനാകാതെ വരുന്ന സാഹചര്യങ്ങളില്‍ മരുന്നുകളെ ആശ്രയിക്കേണ്ടി വരും. ഈ മരുന്നുകള്‍ ഇന്‍സുലിന്‍ കൂടുതല്‍ ഉദ്പാദിപ്പിക്കുന്നതിനായി പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുകയോ, ഇന്‍സുലിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടുകയോ ചെയ്യും.

പ്രമേഹ നിയന്ത്രണം- ഇന്‍സുലിന്‍ വഴി.

പല പ്രമേഹ രോഗികളിലും രോഗം പുരോഗമിക്കുന്നതോടെ ഇന്‍സുലിന്‍ നിര്‍മ്മാണം പൂര്‍ണ്ണമായും നിലയ്ക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍സുലിന്‍ നേരിട്ട്‌ രക്തത്തിലേക്ക്‌ എത്തിക്കേണ്ടി വരും. ഇന്‍സുലിന്‍ ഇന്‍ജക്ഷനോ ഇന്‍സുലിന്‍ പമ്പോ ഇതിനായി ഉപയോഗിക്കുന്നു. ജീവിതത്തില്‍ ഒഴിച്ചു നിര്‍ത്താനകാത്ത ഒരു ദിനചര്യയാക്കണം ഇത്‌.

പ്രമേഹത്തെ പ്രതിരോഗിക്കാം.
ടൈപ്പ്‌ 2 വിഭാഗം പ്രമേഹത്തെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്ന്‌ മാത്രം. പോഷക സമൃദ്ധമായ ആഹാരം കഴിക്കുക. ദിവസവും കുറഞ്ഞത്‌ അര മണിക്കൂര്‍ എങ്കിലും വ്യയാമം ചെയ്യുക.

കടപ്പാട്‌: മാത്രുഭൂമി ആരോഗ്യം

 
പ്രമേഹം ഭക്ഷണത്തിലൂടെ...

ഇന്നത്തെ സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു പ്രധാന ജീവിതശൈലി രോഗമാണ് ഡയബറ്റിസ്. ഓരോ വ്യക്തിയുടെയും അലക്ഷ്യമായ ജീവിതശൈലിയും ഭക്ഷണക്രമമവും അതിന്റെ ഭീകരത കൂട്ടുന്നു. ദിവസേനയുള്ള ഭക്ഷണ നിയന്ത്രണവും വ്യായാമവുമുണ്ടെങ്കിൽ പ്രമേഹത്തെ വളരെ നന്നായി നിയന്ത്രിക്കാവുന്നതേയുള്ളൂ.
ഓരോ ഭക്ഷണ പദാർത്ഥത്തിനും രക്തത്തിലെ  ഗ്ളൂക്കോസിന്റെ അളവ് ഉയർത്താനുള്ള ശേഷിയെയാണ് ഗ്ളൈസീമിക് ഇൻഡക്സ് അഥവാ (ജി.ഐ) എന്ന് പറയുന്നത്. ജി.ഐ കുറഞ്ഞ പദാർത്ഥങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറച്ച് മാത്രമേ വർദ്ധിപ്പിക്കൂ. റവ, മൈദ പോലുള്ള സംസ്ക്കാരിച്ച ധാന്യങ്ങളിൽ ജി.ഐ കൂടുമെന്നതിനാൽ കുറച്ചുമാത്രം ഉപയോഗിക്കുക. ചോറാണ് അന്നജത്തിന്റെ പ്രധാന ഉറവിടം. ചോറ് പൂർണ്ണമായും ഉപേക്ഷിക്കാൻ സാധിക്കാത്തവർ അളവ് കുറച്ചാൽ മതി. വെള്ളച്ചോറിനേക്കാൾ തവിട് നീക്കാത്ത കുത്തരിയാണ് ഉത്തമം.
സ്റ്റാർച്ച് കൂടുതൽ അടങ്ങിയ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഉരുളക്കിഴങ്ങ് എന്നിവ പൂർണമായും ഒഴിവാക്കുക ഇവയിൽ കാലറി കൂടുതലായതിനാൽ ഷുഗറും അതോടൊപ്പം കൂടുംഎന്നതാണ് വാസ്തവം.

നാരുകളടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ ഗ്ളൂക്കോസ് കുറയാൻ സഹായിക്കും. തവിടുനീക്കാത്ത ധാന്യങ്ങൾ, ഓട്സ്, നുറുക്ക് ഗോതമ്പ്,ഗോതമ്പ് പൊടി, കൂവരക്,വാഴപ്പിണ്ടി, വാഴക്കൂമ്പ്, ഇലക്കറികൾ, സാലഡ് എന്നിവയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഒരു കപ്പ് ഗോതമ്പ് പൊടി ഒരു കപ്പ് കൂവരക് പൊടി ഇങ്ങനെ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നാരിന്റെ അളവ് കൂട്ടാം. ഡയബറ്റിസ് ഉള്ളവർ രാത്രിയിൽ കഞ്ഞി (അരി, ഗോതമ്പ്) ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
അമിതമായ മാംസാഹാരം ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടാം. ബീഫ്, മട്ടൺ, പോർക്ക്, മുട്ടയുടെ മഞ്ഞ, എണ്ണയിൽ വറുത്ത വിഭവങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. ചെറിയ മത്സ്യങ്ങൾ പാടനീക്കിയ പാൽ, മുട്ടവെള്ള, തൊലിനീക്കിയ കോഴിയിറച്ചി എന്നിവയാണ് പ്രമേഹരോഗികൾക്ക് നല്ലത്.

പഴങ്ങൾ മധുരമുള്ളവയാണെങ്കിലും പ്രമേഹമുള്ളവർ അത് പൂർണമായും ഒഴിവാക്കേണ്ട ആവശ്യമില്ല. മധുരം കുറഞ്ഞ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക, പപ്പായ (അധികം പഴുക്കാത്തത്), പാളയം തോടൻ പഴം എന്നിവയിൽഏതെങ്കിലും ഒരെണ്ണം ദിവസവും ഉപയോഗിക്കാവുന്നതാണ്. പ്രധാന ഭക്ഷണത്തോടൊപ്പമോ അതിനു ശേഷമോ പഴങ്ങൾ കഴിക്കാതിരിക്കുക. കാരണം ശരീരത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കും. പഴങ്ങൾ ജ്യൂസാക്കുന്നതിനേക്കാൾ അത് മുഴുവനായി കഴിക്കുന്നതാണ് നല്ലത്.അപ്പോൾ നാരിന്റെ അംശം നഷ്ടപ്പെടില്ല.
പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതാണ്. ദിവസവുമുള്ള ഭക്ഷണക്രമത്തിൽ പയർ, കടല, സോയാബീൻസ്, മുതിര, വൻപയർ, ഇവയിൽ ഏതെങ്കിലും ഒരെണ്ണം ഉൾപ്പെടുത്തുക. വായുവിന്റെ പ്രശ്നമുള്ളവർ പയറുവർഗ്ഗങ്ങൾ മുളപ്പിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം.

നിത്യേനയുള്ള ഉപയോഗത്തിനായി പലതരം സസ്യഎണ്ണകൾ ഉപയോഗിക്കാവുന്നതാണ്. (ഒലിവ് എണ്ണ, തവിട് എണ്ണ, സൂര്യകാന്തി എണ്ണ). അപകടകരമായ പൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്ന വെണ്ണ, ഡാൾഡ,പാംഓയിൽ എന്നിവ കഴിവതും ഒഴിവാക്കുക. കപ്പലണ്ടി, കശുവണ്ടി,ബദാം, പിസ്ത എന്നിവയിൽ ഏറ്റവും നല്ലത് ബദാം ആണ്. കാരണം ഇതിൽ അപൂരിത കൊഴുപ്പിന്റെ അളവ് കൂടുതലാണ്. കൂടാതെ നാരുകളും ഉണ്ട്.

പ്രമേഹമുള്ളവരിൽ കണ്ടുവരുന്ന ഒരു അവസ്ഥയാ ഹൈപ്പോഗ്ളൈസീമിയ. ( ഷുഗ‌ർ നില നോർമലിൽ നിന്നും താഴേക്ക് പോകുന്ന അവസ്ഥ) മരുന്നു കഴിക്കുന്നവരിൽ തെറ്റായ ആഹാരരീതികൊണ്ട് ഇത് സംഭവിക്കാം. അതിനാൽ ഒരു പ്രമേഹ രോഗിയും വിശന്നിരിക്കരുത്. മൂന്നുതവണ ആഹാരം കഴിക്കുന്നതിനേക്കാൾ ഇടവിട്ട് ചെറിയ അളവിലുള്ള ഭക്ഷണരീതിയാണ് നല്ലത്. ഇത് ശരീരത്തിൽ പെട്ടെന്ന് ഗ്ളൂക്കോസിന്റെ നില ഉയർത്താൻ നോക്കും.

നാം ഭക്ഷണത്തോടൊപ്പം പ്രാധാന്യം നൽകേണ്ട മറ്റൊന്നാണ് വ്യായാമം. ദിവസവും 30-45 മിനിട്ട് വ്യായാമം ചെയ്യുക വ്യായാമം വഴി ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുകയും പേശികൾ ഗ്ലൂക്കോസ് ഉപയോഗിക്കുക വഴി പ്രമേഹം നിയന്ത്രിതമാക്കുകയും ചെയ്യും. കൂടാതെ, അമിതവണ്ണം കുറയ്ക്കാനും വ്യായാമം ഉപകരിക്കും.

നിങ്ങൾക്കറിയാൻ
*ഗ്രീൻ ടീ പോലെയുള്ള നിരോക്സീകാരികൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
* മദ്യപാനം, പുകവലി മുതലായ ദുശ്ശീലങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക.
* പഞ്ചസാരയ്ക്ക് പകരം ശർക്കര, മുതലായവ മധുരത്തിനായി ഉപയോഗിക്കുന്നത് ദോഷകരമാണ്.
* ഉലുവ,പാവയ്ക്ക മുതലായവ ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായകമാവും.
* കൃത്യസമയത്ത്, ക്യത്യമായ അളവിൽ ആഹാരം കഴിക്കുക. ഒരുനേരം ഒഴിവാക്കി അടുത്ത തവണ കൂടുതൽ കഴിച്ചാൽ ഗ്ളൂക്കോസ് പെട്ടെന്ന് കൂടും.
* കാർബോ ഹൈഡ്രേറ്റിന്റെ ഉറവിടമായ ചോറ് വളരെ കുറയ്ക്കുക. മൂന്നു നേരത്തെ ഭക്ഷണത്തിനോടൊപ്പം ഇടവിട്ടുള്ള ഭക്ഷണവും, ഉപവാസം എടുക്കുന്നതും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതും നല്ലതല്ല.
* ഗ്ലൈസീമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
ഉദാ: ആപ്പിൾ, പേരയ്ക്ക, ഓറഞ്ച്, പപ്പായ, പാളയൻ തോടൻ പഴം, പയറുപരിപ്പ് വർഗ്ഗങ്ങൾ, തവിടുനീക്കം ചെയ്യാത്ത ഗോതമ്പുപൊടി, റാഗി, ഓട്സ്.
* കിഴങ്ങുവർഗ്ഗങ്ങളുടെ ഉപയോഗം കഴിവതും ഒഴിവാക്കുക.

കടപ്പാട്‌: Kerala Kaumudi

Donnerstag, 23. Mai 2013

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും

ഡോ. ചാള്‍സ് ലവീഞ്ഞ് -സ്ഥാപകനും മാര്‍ഗദര്‍ശിയും

പ്രഫ. കെ.ടി. സെബാസ്റ്യന്‍

ഫ്രഞ്ച് മിഷനറിയും ഈശോസഭാംഗവുമായിരുന്ന ചാള്‍സ് ലവീഞ്ഞ് പുതുതായി രൂപം കൊടുത്ത കോട്ടയം വികാരിയാത്തിന്റെ - പിന്നീട് ചങ്ങനാശേരി രൂപതയായി രൂപം പ്രാപിച്ച - മേലധ്യക്ഷസ്ഥാനം ഏറ്റെടുത്തത് മാര്‍ തോമ്മായുടെ പിന്‍ഗാമി എന്ന നിലയിലായിരുന്നു. 1888 ല്‍ ചങ്ങനാശ്ശേരി പള്ളിയില്‍ അദ്ദേഹം വിളിച്ചുകൂട്ടിയ പ്രദേശിക സൂനഹദോസിന്റെ ആദ്യ തീരുമാനം മാര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മത്തിരുനാളായ ദുക്റാന ഒരു കടമുള്ള ദിവസമായി ഉയര്‍ത്തിക്കൊണ്ടുള്ളതായിരുന്നു.

അര്‍ത്ഥവത്തായ മറ്റൊരു സംഭവം കൂടി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. മലങ്കരയിലെ അദ്ദേഹത്തിന്റെ സേവനം അധികനാള്‍ ഉണ്ടായിരിക്കുകയില്ലെന്നുള്ള ഒരു തോന്നല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. 1895-കന്നിമാസത്തിലൊരു ദിവസം ചങ്ങനാശ്ശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്ന് അവിടെ ഉണ്ടായിരുന്ന തോമ്മാ ശ്ളീഹായുടെ പ്രതിമയില്‍ തന്റെ മുടിയും കാപ്പയും ധരിപ്പിക്കുകയും ചെയ്തു. അതൊരു വിടവാങ്ങലായിരിക്കുമെന്ന് അദ്ദേഹത്തിനുപോലും അറിഞ്ഞുകൂടായിരുന്നു. താന്‍ ഏറ്റെടുത്ത മാര്‍ തോമ്മാ പൈതൃകം അദ്ദേഹത്തിന് അത്രമേല്‍ വിലപ്പെട്ടതായിരുന്നു.

ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട മറ്റൊരു പ്രധാന കാര്യമാണ് കത്തോലിക്കാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവന. സഭയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് വിദ്യാഭ്യാസം അനുപേക്ഷണീയമാണെന്നുള്ള കാര്യത്തില്‍ അദ്ദേഹം ബോധവാനായിരുന്നു.

വികാരിയത്തിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനായി കോട്ടയത്തേക്ക് വരുന്നതിനു മുമ്പ് അദ്ദേഹം തൃശിനാപ്പള്ളി ജെസ്യൂട്ട് കോളജിലെ പ്രഫസറുമായി ബന്ധപ്പെടുകയും പുതിയ വികാരിയാത്തിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഈശോ സഭാ വൈദികരായിരുന്ന കാര്‍ട്ടി, ബട്ട്രാം, ഒണേരെ തുടങ്ങിയവര്‍ ചങ്ങനാശേരി രൂപതയുടെ പ്രത്യേകിച്ചും എസ്.ബി കോളേജിന്റെ സ്ഥാപനത്തിലും പുരോഗതിയിലും ഏറെ തല്പരരായിരുന്നു. ഈ ജെസ്യൂട്ട് ബന്ധം നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമായിരുന്നു.

വികാരിയാത്തിന്റെ ഔദ്യോഗികമായ ആസ്ഥാനം കോട്ടയം ആയിരുന്നുവെങ്കിലും ലവീഞ്ഞ് പിതാവിന് അവിടുത്തെ താമസ വും അനുഭവങ്ങളും നീതികരിക്കത്തതായിരുന്നില്ല. കോട്ടയത്ത് അക്കാലത്ത് വളരെ കുറച്ച് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കത്തീഡ്രലാകാന്‍ യോജിച്ച ഒരു ദേവാലയവും അവിടെയില്ലായിരുന്നു. ഈ അവസരത്തിലാണ് ചങ്ങനാശേരിയിലെ അതിമനോഹരമായ വലിയപള്ളിയിലേക്ക് വികാരിയായിരുന്ന മോണ്‍ സിറിയക്ക് കണ്ടങ്കരി അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടു വന്നത്. പള്ളി കണ്ട മാത്രയില്‍ തന്നെ ലവീഞ്ഞ് മെത്രാനില്‍ നിന്നുണ്ടായ പ്രതികരണം ഇതായിരുന്നു. ഠവശ വെമഹഹ യല ാ്യ ഇമവേലറൃമഹ ചങ്ങനാശേരി ഒരു കത്തോലിക്കാ കേന്ദ്രമാണെന്നുള്ള അറിവും അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. കൂടാതെ അരമനപണിയുവാനുള്ള സ്ഥലം വാങ്ങി കൊടുക്കുകയും മനോഹരമായ അരമനയുടെ പണിക്ക് സഹായം ചെയ്തുകൊടുക്കുകയും ചെയ്തത് മോണ്‍. സിറിയക്ക് കണ്ടങ്കേരിയായിരുന്നു. ഈ നൂതന സാഹചര്യത്തില്‍ ലവീഞ്ഞ് മെത്രാന്‍ തന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേയ്ക്ക് മാറ്റുകയും 1890-ല്‍ മാര്‍പാപ്പയില്‍നിന്നും ഇതിനുള്ള അംഗീകാരം ലഭിക്കുകയും ചെയ്തു.

വികാരിയാത്തില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ദേഹം ഏര്‍പ്പാടാക്കി. ഈക്കാര്യത്തില്‍ ചങ്ങനാശേരിക്കാര്‍ - കത്തോലിക്കാ അകത്തോലിക്കാ വ്യത്യാസം കൂടാതെ - അദ്ദേഹത്തോട് ഏറ്റം അധികം കടപ്പെട്ടിരിക്കുന്നു. സെന്റ് ബെര്‍ക്കുമാന്‍സ് ഹൈസ്കൂളിന്റെ സ്ഥാപനത്തിന്റെ പേരിലാണ് അദ്ദേഹം മുഖ്യമായും അറിയപ്പെടുന്നത്.

1891 സ്ഥാപിതമായ ഈ വിദ്യാലയ മുത്തശ്ശി സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഹൈസ്കൂളായിരുന്നു. ഈ സ്കൂള്‍ തുടങ്ങുമ്പോള്‍ ലവീഞ്ഞ് പിതാവിന്റെ ഉദ്ദേശം ഈ പേരിലുള്ള ഒരു കോളേജായിരുന്നു. 1895 ല്‍ മറ്റൊരു ഈശോ സഭ വിശുദ്ധന്റെ പേരില്‍ അദ്ദേഹം എടത്വായില്‍ സ്ഥാപിച്ച സെന്റ് അലോഷ്യസ് സ്കൂള്‍ (പിന്നീട് കോളേജ്) കുട്ടനാടന്‍ പ്രദേശക്കാര്‍ക്ക് വലിയ ഒരു അനുഗ്രഹമായി. ലവീഞ്ഞ് പിതാവിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലംകൈയായി പ്രവര്‍ത്തിച്ചത് കത്തീഡ്രല്‍ വികാരിയായിരുന്ന മോണ്‍. സിറിയക്ക് കണ്ടങ്കേരി ആണ്. അദ്ദേഹം മുന്‍കൈ എടുത്ത് സ്ഥാപിച്ചതാണ് സുറിയാനി കത്തോലിക്കരുടെ ആദ്യത്തെ ഗേള്‍സ് ഹൈസ്കൂള്‍ ആയി ഇന്നും പ്രശോഭിക്കുന്ന സെന്റ് ജോസഫ് ഗേള്‍സ് സ്കൂള്‍. വിദ്യാലയ നിര്‍മ്മാണത്തിനും മഠത്തിനും ആവശ്യമായ സ്ഥലവും സൌകര്യങ്ങളും ചെയ്തു കൊടുത്തത് കത്തീഡ്രല്‍ ഇടവകക്കാരാണ്.

ജനങ്ങളുടെ ആദ്ധ്യാത്മികവളര്‍ച്ചയില്‍ സന്യാസിനീ സമൂഹങ്ങള്‍ക്കുള്ള പങ്ക് നന്നായി ബോധ്യപ്പെട്ടിരുന്ന ലവീഞ്ഞ് പിതാവാണ് വികാരിയാത്തിലെ കര്‍മലീത്താ മഠവും വിസിറ്റേഷന്‍ സന്യാസിനീ സമൂഹവും സ്ഥാപിച്ചത്. അദ്ദേഹം സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ക്ളാരസഭയും പെണ്‍കുട്ടികള്‍ക്കായി തുടങ്ങിയ സെന്റ് ജെര്‍മൈന്‍സ് അനാഥാലയവും പ്രത്യേകം സ്മരണീയമാണ്. വി. അല്‍ഫോന്‍സാമ്മയുടെ പഠനകാലം ചെലവഴിച്ചത് ലവീഞ്ഞ് മെത്രാന്‍ പണിയിച്ചുകൊടുത്ത മന്ദിരത്തിലായിരുന്നു.

രൂപതയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ചും സെന്റ് ബെര്‍ക്കുമാന്‍സ് കോളജ് എന്ന തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി സാമ്പത്തിക സഹായം തേടുന്നതിനായി 1895 ല്‍ സെക്രട്ടറി ഫാ. ളൂയിസ് പഴയപറമ്പിലിനൊപ്പം അദ്ദേഹം യൂറോപ്പിലേക്ക് പുറപ്പെട്ടു. റോമില്‍ ചെന്നപ്പോഴാണ് അറിയുന്നത് തനിക്കെതിരേ അവിടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്െടന്ന്. ചങ്ങനാശേരി വികാരിയാത്തിന്റെ ഭരണസാരഥ്യത്തില്‍ നിന്നും അദ്ദേഹത്തെ വിടുതല്‍ ചെയ്തിരിക്കുന്നതായി അറിഞ്ഞ അദ്ദേഹം വ്രണിതഹൃദയനായെങ്കിലും സംയമനം പാലിച്ചു.

അദ്ദേഹത്തെ സിലോണിലെ (ശ്രീലങ്ക) ട്രിങ്കോമാലി രൂപതയിലേക്ക് സ്ഥലം മാറ്റി, പക്ഷേ അധികനാള്‍ കഴിയും മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും മോശമായതുകൊണ്ട് ഫ്രാന്‍സിലുള്ള ജന്മദേശത്തേക്കു മടങ്ങിപ്പോയി.